ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അറിയിപ്പുകൾ

വെളിച്ചം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ എല്ലായിടത്തുമിന്നുവെളിച്ചമെത്തിഎല്ലായിടങ്ങളുമേറെതെളിഞ്ഞതായിരാത്രിയായാലും വെളിച്ചംസ്ഥായിയായിമനുഷ്യനുള്ളിൽ മാത്രംഇരുട്ടു ബാക്കിയായിവെളിച്ചത്തിൽ നടക്കുന്നമനുഷ്യനെന്തേഇരുട്ടിലേക്കിറങ്ങുന്നുഇടക്കിടക്ക്വെളിച്ചം മറച്ചവർഇരുട്ടു തീർത്തുചെയ്യുന്ന കർമ്മങ്ങൾദുഷ്ക്കർമങ്ങൾവെളിച്ചമാകട്ടെ ഓരോഉള്ളങ്ങളുംതെളിഞ്ഞിരിക്കട്ടെ ഓരോമാനസവുംഇരുട്ടിന്റെയീ തടവറആർക്കുവേണ്ടിഇരുകാലിയാം മർത്ത്യനുമാത്രമായോഇരുട്ടിലീ ജീവിതം നീ,തളച്ചുകെട്ടിഇരുട്ടടിയേറ്റൊരു നാൾതകര്‍ന്നുപോകുംഇനിയിരുട്ടിൽനിന്നുപുറത്തിറങ്ങൂഈ ലോകം വെളിച്ചത്തിൽകണ്ടുനോക്കൂ….ഈ ലോകമല്ലാതെ വേറെലോകമില്ലഈ കോലത്തിലല്ലാതെമനുഷ്യനുമില്ലഇവിടെ നിന്നുരുവിട്ടുപാടുന്ന സ്വർഗ്ഗംഅതിവിടെത്തന്നെയതുവെളിച്ചമല്ലേ…?

മഴമേഘം

രചന : ഷൈൻ മുറിക്കൽ✍ കത്തിയെരിയുന്ന വേനൽചൂടിൽതണൽ നോക്കിയലയുന്നനേരത്തിങ്കൽകിഴക്കുന്നെത്തുന്നൊരുതണുത്ത കാറ്റുംപിറകെ വന്നെത്തുന്നകരിമുകിൽ കനിവിനാൽകണ്ണുനീർത്തുള്ളിപോലിറ്റിറ്റ്വീഴുന്ന ജലധാരവളയിട്ട കൈകളാൽകോരിയെടുക്കേകുളിർകാറ്റ് തഴുകുമ്പോൾവിരിയുന്ന മന്ദസ്മിതംപ്രണയാർദ്രഭാവമായിമാറിടുന്നുഉത്സവത്തിമിർപ്പോടെ ഉല്ലാസവതിയായയെൻ മനംഉന്മാദലഹരിയിൽമൂളുന്നൊരീണം കേൾക്കുന്നുവോ …..വാർമുകിലേ നീ കേൾക്കുന്നുവോ …..ഈറനണിഞ്ഞ യെൻചന്തവും നോക്കിഅണ്ണാറക്കണ്ണാ നീ മൂളുന്നതെന്ത്മാരിക്കാർമുകിലേ നീ പെയ്തൊഴിയാതെഎന്നിലെ മോഹങ്ങൾപൂത്തു തളിർക്കട്ടെ ….

രാത്രിമഴ

രചന : ജോസഫ് മഞ്ഞപ്ര✍ പെയ്തുതീർന്നൊരി രാത്രിമഴയുടെനേരിയ തണുപ്പിൽ,പടിഞ്ഞാറൻ കാറ്റിന്റെ മൃദു സ്പർശനതിൽ,സുഖസുഷുപ്തിയിലമരാനെൻമനം തുടിക്കവേ, എന്റെ മനസിന്റെ ജാലകവാതിൽതുറന്നെത്തിനോക്കുന്ന,മഴനിലാവിനെന്തു ഭംഗി, നിശയുടെ നീലിമയിലിഴചേർന്നുനിൽക്കുമെൻ മഴനിലാവേ,നിൻ നിലാവലയിൽചേർക്കുമൊയെൻ പ്രണയവും,പ്രണയസ്വപ്നങ്ങളും നിന്നിലലിഞ്ഞൊരു നിറനിലാവാകാൻഎന്നിലെ ഞാൻ നിന്നെ കാത്തിരിപ്പു ❤️❤️❤️

സ്വാതന്ത്ര്യം

രചന : തോമസ് കാവാലം ✍ അടിമത്വത്തിൽ ചങ്ങല പൊട്ടി-ച്ചാഗസ്റ്റിൻ തിരു മധ്യത്തിൽഅംബയെ നമ്മൾ മോചിപ്പിച്ചാ –യസുലഭ നേരമെത്തിയിതാ. നമ്മൾ കയറിയ പടവുകളെല്ലാംനമുക്ക് പണിത നാഥന്മാർനമുക്ക് മുന്നേ നമ്മുടെ സ്വപ്നംനാല്പത്തേഴിൽ തന്നേപോയ്‌. അഹിംസതന്ന ഗുരുവിൻ ചരണംഅശ്രുവിലങ്ങനെ കഴുകുക നാംനെഹ്റു, പട്ടേൽ, സുഭാഷ്,…

🗾ഉല്ക്കാമഴകണ്ട് ഉണർന്നെഴുന്നേൽക്കുമ്പോൾ🗾

രചന : കൃഷ്ണമോഹൻ കെ പി ✍ പന്തുവരാളിയോ, കാംബോജിയോ, അതോഇന്ദീവരം തീർത്ത ഉന്മാദമോ,പന്തലുയർത്തുന്നു മനതാരിതിൽസംഗീത സാന്ദ്രമാം, സന്ധ്യയൊന്നിൽനീലവാനത്തിലെ മേഘങ്ങൾ തൻനീലാംബരിയുടെ താളത്തിലാനിദ്രാവിഹീനയാം രാത്രി തൻ്റെനിർമ്മല സ്വപ്നങ്ങൾ മുന്നിലെത്തീരാവിൻ്റെ സുന്ദരരാഗവേദിരാകാ..ശശിമുഖൻ കൈയൊഴിഞ്ഞു,രാവിൻ്റെ യാതനാവേളയൊന്നിൽഉല്ക്കാ.. പതനങ്ങൾ കാഴ്ച്ചയായീരണ്ടര നാഴികനേരമതിൽ കൊള്ളിമീൻ മിന്നി മറഞ്ഞു…

ഭാരതാംബേ കരയുന്നുവോ?

രചന : സതി സുധാകരൻ പൊന്നുരുന്നി.✍ തലമുറകൾ ദുരിതം പേറിനേടിയെടുത്തൊരു സ്വാതന്ത്രം,മത(ഭാന്തന്മാർ ആടിത്തിമിർത്തുകൊലവിളി കൂട്ടുന്നുണ്ടിവിടെ.കാമവെറി പൂണ്ടൊരു മക്കളെയോർത്ത്,കേഴുകയാണോ ഭാരതമേ !.പാൽ പുഞ്ചിരിയോടെ തുള്ളി നടക്കുംകുഞ്ഞിനെ,പിച്ചിച്ചീന്തിയെറിഞ്ഞു ദുഷ്ടന്മാർ.പെണ്ണില്ലെങ്കിൽ മണ്ണില്ലെന്ന്പാടിപ്പുകഴ്ത്തി നടക്കുന്നോരേ,ഉടുതുണിയൂരി പെരുവഴി തോറുംനടത്തിരസിപ്പു രാക്ഷസജന്മങ്ങൾ.വെട്ടിമുറിച്ചൊരു മാറിടവും,നഗ്നതയേന്തിയ പെണ്ണുടലുംകണ്ടു നടന്നു ഭ്രാന്തന്മാർ.തുണിയില്ലാതെ നടത്തുന്നയ്യോദുശ്ശാസനൻ്റെ തലമുറകൾ.നാടു…

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തിൽ അമ്പതു പേർ പങ്കെടുക്കുന്ന ശീങ്കാരിമേളത്തോട് സെപ്റ്റംബർ 9ന് ശനിയാഴ്ച.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : അമേരിക്കയിലെ ഏറ്റവും വലിയഓണഘോഷങ്ങളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 9 ആം തീയതി ശനിയാഴ്ച 11 മണിമുതല്‍ 6.00 മണിവരെ ഗ്രീൻബർഗ് ഹൈസ്‌കൂളിന്റെ അതിമനോഹരമായ ഓഡിറ്റോറിയത്തിൽ വെച്ച്…

സമകാലികത

രചന : അനിയൻ പുലികേർഴ്‌ ✍ മൂസ്സ് ഇട്ടിത്തുപ്പൻ നമ്പൂരിഇഷ്ടം പോലെ വേട്ടതുംപോരാഞ്ഞ് നാടു മുഴുക്കെസമ്മന്തവുംഇതു പറഞ്ഞപ്പോൾഎന്തേമായിനാജിയുടെ കെട്ടലുംമൊഴിചൊല്ലലുംപറയാത്തേഅഫൻ നമ്പൂരിമാരുടെവേളി കഴിക്കാതുള്ളകാമപ്പേക്കൂത്തുകളെപററി പറഞ്ഞപ്പോൾഎന്തേചില വികാരിമാരുടെവികാരലീലകളെപ്പറ്റിമൗനം പൂണ്ടത്വെങ്കിടിയുടെ കാപ്പിക്ലമ്പിനെപ്പറ്റി പറഞ്ഞപ്പോൾഎന്തേപോക്കരുകാക്കയുടെപൊറാട്ടയെപ്പറ്റിയോവർഗ്ഗീസിൻ്റെഔലോസുണ്ടയെപ്പറ്റിയോമിണ്ടാത്തേ?കാവിലെ പാട്ടിനെപ്പറ്റിആവേശം പൂണ്ടപ്പോൾഎന്തേകൊണ്ടോട്ടി നേർച്ചയുംപിണ്ടിപ്പള്ളി പെരുന്നാളുംകാണാത്തേനമ്പൂരിയുടെബ്രഹ്മരക്ഷസ്സിനെപ്പറ്റിആവാഹനത്തെആഭിചാരത്തെപ്പറ്റി പറയുമ്പോൾഎന്തേതങ്ങളുപാപ്പായുടെവെള്ളത്തിലൂത്തിനേയുംമന്ത്രിക്കലിനേയും പറ്റിമിണ്ടുന്നില്ലേ?അതെ ചിലർചുമക്കൽ തുടങ്ങികണ്ഠം നേരെയാക്കിഒച്ച…

‘ഒരേയൊരു വാക്ക്’

രചന : ചാക്കോ ഡി അന്തിക്കാട് ✍ വിപ്ലവകവി ഗദ്ദറിന് പ്രണാമം🌹 രാത്രിയിൽചന്ദ്രനെയും,നക്ഷത്രങ്ങളെയും,പകൽസൂര്യനെയും നോക്കിനീ പാടിയതും,എല്ലാഋതുക്കളെയുംനോക്കിനീ മോഹിച്ചതും,സമുദ്രത്തെ നോക്കിനീ അലറിയതും,കാടിനെ നോക്കിനീ മന്ത്രിച്ചതും,വയലുകളുംവഴിയോരപ്പാതകളുംനോക്കിനീ പകൽസ്വപ്‌നങ്ങൾനെയ്തെടുത്തതുംഒരേയൊരു വാക്കിന്റെആയുസ്സ് നീട്ടിക്കിട്ടാൻ…തീയിൽകുരുത്തതുകൊണ്ട്വെയിലത്തു വാടാത്തഒരേയൊരു വാക്ക്!അലസന്റെയടക്കംമുഴുവൻ പേരുടെയുംഅസ്തിത്വത്തിൽഅള്ളിപ്പിടിച്ചും,കാലത്തിന്റെനെരിപ്പോടിൽനിന്നുംഅഗ്നിയാവാഹിച്ചും,ചരിത്രത്തിൽകൂടുതൽപ്രോമിത്ത്യൂസ്മാരുടെപിറവിയെടുക്കുംവയറ്റാട്ടിയായും,തകർന്ന മുഷ്ടികളെആകാശത്തോളംഉയർത്തുന്ന നട്ടെല്ലുള്ള,ദീർഘായുസ്സുള്ളഅനശ്വരവാക്ക്!അടിസ്ഥാന വർഗ്ഗംമോചനത്തിന്റെമഹാമുദ്രകൾതെരുവിൽ തേടുമ്പോൾവഴികാട്ടിയാകും വാക്ക്!ഇന്ന്സ്വാർത്ഥരും,ചൂഷകശക്തികളും,ഏകാധിപതികളും,മറക്കാനും വെറുക്കാനുംപഠിപ്പിക്കുന്നഒരേയൊരു വാക്ക്!ഉദ്യോഗസ്ഥമേധാവിത്വംഉറക്കത്തിൽഇടയ്ക്കിടെഞെട്ടിത്തെറിക്കാൻഇടയാക്കും…

രാമായണത്തിലൂടെ

രചന : കൃഷ്ണമോഹൻ കെ പി ✍ രാമായണത്തെ കേൾക്കാൻ കാതോർത്തങ്ങിരിയ്ക്കുന്നുരാമയാം ഹിമാലയപുത്രിയാം ഉമയപ്പോൾ“ബാലകനയോദ്ധ്യയിൽ ആരണ്യം പുക്കശേഷംകിഷ്ക്കിന്ധാരാജനോട് സുന്ദരൻ യുദ്ധം ചെയ്ത”സത്ക്കഥ ഉരുവിട്ടങ്ങുള്ളത്തെക്കുളിർപ്പിപ്പൂസന്താപഹരനാകും പരമേശ്വരൻ മെല്ലേആസേതു ഹിമാചലസാനുക്കളെല്ലാം തന്നെആ കഥ കേട്ടീടുന്നു ഭക്തിപരവശരായിആതുരമനസ്ക്കർക്ക് ആശ്വാസമേകാനായിആദിമ കവിയതു പകർത്തീ,ലോകർക്കായിസമ്പൂർണ്ണനായീടുന്ന മര്യാദാ പുരുഷോത്തമൻസന്താപസന്തോഷങ്ങൾ തന്നുള്ളിൽ…