Category: അറിയിപ്പുകൾ

മുടിയാട്ടണം.

നിർമല അമ്പാട്ട് രാമനുഴുതു കൈ കൊഴയണ്തീ വരമ്പടി പൊള്ളണ്ചാത്തനമ്പടി പൊത്തു തപ്പണ്കാരിയെന്നു പുലമ്പണ്.പോരെടി പണി കത്തിനിക്കണനേരമെന്തു തിരുമ്പണ്ചാരി നിന്നു ചമഞ്ഞു നോക്കണചീര നിന്നു ചിരിക്കണ്.അപ്പനും പെരുമുത്തനും കരി-ഞ്ചാത്തനും കരിങ്കാളിയുംതപ്പെടുത്തിട വിത്തിടുന്നിടനിക്കണേ മലമുത്തിയേ.കൊച്ചിനും കൊടു കൊട്ടയൊന്നില്വിത്തിടും പണി നേരത്ത്പാറ്റിയിച്ചിരു വറ്റെടുത്തു ക-ലത്തിലിറ്റിടു നീലിയേ.തട്ടണം…

മായില്ല നിന്നോർമകൾ.

രചന : ജലജ പ്രസാദ് ഇല്ല, മായില്ല നിന്നോർമകൾ ,രൂപവുംവെള്ളിവെളിച്ചമേ..ജീവനിൽ പാതി നീ ഉമ്മറച്ചാരുകസാലയിൽ ചാരി നി-ന്നുച്ചവെയിൽ വേർപ്പു മാറാനിരിക്കില്ല കൂട്ടുപുകയിലച്ചെല്ലം തുറന്നു നിൻകൂട്ടരോടൊത്തു മുറുക്കിച്ചെമക്കില്ല പുഞ്ചവെയിൽപ്പാടം നെഞ്ചകത്തിൻ കരികൊണ്ടുഴുതീടില്ല, പച്ചപ്പു പൂക്കുവാൻ ഓരോ ചെടിയ്ക്കുമിടയിലൂടാക്കണ്ണ്പായിച്ചു കേടും കളയും കളയില്ല മുറ്റത്തെ…

സമർപ്പണം.

രചന : പവിത്രൻ തീക്കുനി കരളിൽ കടൽ തെയ്യങ്ങൾഉറഞ്ഞു തുള്ളിയ കാലത്തിന്കനവിൽ പൂവിട്ടആത്മഹത്യകളുടെഉത്സവത്തിന്കവിതയിൽ നിന്നെ മാത്രംവാറ്റിക്കുടിച്ചഏകാന്തതകൾക്ക്മുറിച്ച് കടക്കാൻകഴിയാതെ പോയദാഹകുരുക്കുകൾക്ക്അപകട വളവുകളിൽചേർത്തു പിടിച്ചകറുത്തമിടിപ്പുകൾക്ക്തൂവ്വമലയുടെചരിവുകളിൽജീവനോടെ കുഴിച്ചുമൂടിയകിതപ്പുകൾക്ക്ഇപ്പോൾഞാൻ വീണു കിടക്കുന്നപ്രണയത്തിന്റെകുഴൽക്കിണറിന്പിണക്കങ്ങളുടെമഞ്ഞഭിത്തികളിൽഞാത്തിയിട്ടഇരുണ്ട വെള്ളച്ചാട്ടങ്ങൾക്ക്വാക്കുകളുടെവനാന്തരത്തിൽവെന്തുമരിച്ചസ്വപ്ന സഞ്ചാരികൾക്ക്നിലാവിനെബലിച്ചോറായിനേദിച്ചകാത്തിരിപ്പുകൾക്ക്പിന്നെഒരിക്കലും കണ്ടുമുട്ടാത്തഎനിക്കുംമഴയുടെ കൊത്തേറ്റ് മരിച്ച നിൻ്റെ മൗനങ്ങൾക്കും.

ദിവ്യദര്‍ശനം.

രചന : പട്ടംശ്രീദേവിനായർ പൊന്നമ്പലമേടില്‍ പൊന്‍സന്ധ്യയായ്…പൊന്‍ കണിയൊത്തനിറപുണ്യമായ്… പൊന്നിന്‍ കണിതൂകും വിണ്ണിന്‍ കണീ…പൊന്‍ തിങ്കള്‍വെട്ടം ദിവ്യ നക്ഷത്രമായ്… മകരത്തില്‍ നിറച്ചാര്‍ത്തു മംഗല്യമായ്…മകരത്തിന്‍ സന്ധ്യയും മലര്‍വാടിയായ്… മനശ്ശാന്തിയേകും മതങ്ങളൊന്നായ്…മരതകകാന്തിയില്‍ മനുഷ്യരൊന്നായ്…. ശരണം വിളിതന്‍ സമുദ്രമായീ…ശരണാര്‍ത്ഥിതന്‍ ദിവ്യശബ്ദമായീ… ശബരീശനെത്തേടും മനുജരൊന്നായ്…ശരണം,ശരണം,ശരണമെന്നായ്…. അയ്യപ്പസ്വാമിതന്‍ തിരുനടയില്‍..അയ്യനെക്കാണുവാന്‍ കാത്തു…

നീലക്കുളം.

രചന : സതി സുധാകരൻ നീലക്കുളമേ, നീലക്കുളമേ നീയൊരു കാരിയം ചൊല്ലുമോ,നീയൊരു കാരിയം ചൊല്ലുമോ?പന്തൽ വിരിച്ച കടപ്ളാവിലകൾമേനി തലോടാറുണ്ടോ,നിൻ്റെ മേനി തലോടാറുണ്ടോ? കൈതപ്പൂവിൻ പരിമളം നിന്നെ കുളിരണിയിക്കാറുണ്ടോനിന്നെ,കുളിരണിയിക്കാറുണ്ടോ?നെൽവയലിലെ കതിർക്കുലകൾ കൊയ്തെടുക്കാറുണ്ടോ?നീയുംകൊയ്തെടുക്കാറുണ്ടോ? കുഞ്ഞോളങ്ങളിൽ കുഞ്ഞിപ്പായൽ മന്ത്രം ചൊല്ലാറുണ്ടോ ,കാതിൽ മന്ത്രം ചൊല്ലാറുണ്ടോ?നാരായണക്കിളി നാമം…

‘മുഖം’അറിയാത്തവരുടെ ലോകം.

രചന : വി.ജി. മുകുന്ദൻ ഈ മണ്ണും മരങ്ങളുംപുഴകളും പുഴുക്കളും പൂക്കളുംകാണുന്നു ഞാൻ;നിന്നേയും കണ്ടറിയുന്നുപലവട്ടം നോക്കി കാണുന്നു… മുഖം കണ്ട്അറിയുന്നു മനസ്സും…മുഖമാണല്ലോ മനസ്സിന്റെ കണ്ണാടി;കണ്ണിൽ നോക്കി കേൾക്കണംകണ്ണുകൾക്കുമുണ്ടനവധികഥകൾ പറയുവാൻ…! നിന്റെകൺമിഴികൾ നനയുന്നതുംതുളുമ്പുന്നതും,പ്രണയവുംകരുതലും തേങ്ങലുംമിന്നിമറിയുന്നതുംകാണുന്നു ഞാൻ; നിന്റെ കണ്ണുകളിൽജ്വലിയ്ക്കുംനിൻ മനസ്സുംകാണുന്നു!!.പക്ഷെ,കണ്ടിട്ടില്ല ഞാൻഎന്നെ..,എന്റെ മുഖത്തെ;അറിഞ്ഞില്ല…

‘വെറുമൊരു ജീവി ‘

രചന : ഗീത മന്ദസ്മിത പുതുവത്സരഘോഷങ്ങൾ കേട്ടിടുമീ വേളയിൽമറക്കാതിരിക്കാം പോയ വർഷം നമുക്കേകിയപുതിയ പാഠങ്ങൾ,തിരിച്ചറിവുകൾ..! ഓർക്കാം പോയവർഷത്തിൻനന്മയൂറും ചെയ്തികൾചേർക്കാം അതിലേക്കായ് പുതുവർഷത്തിൻപുതിയ കർമ്മ വീഥികൾ… ഓർക്കാം മഹാമാരിയിൽ മാഞ്ഞുപോയൊരാ മനുഷ്യബന്ധങ്ങളെ,മൺമറഞ്ഞൊരാ മനുഷ്യ ജന്മങ്ങളെ..!മഹത് വ്യക്തിത്വങ്ങളെ..!അണഞ്ഞു പോയൊരാ മൺചിരാതുകളെ… അഴിക്കാം മനസ്സിന്നാവരണം,ധരിക്കാം മുഖത്തായാവരണം,കൈയ്യകലത്തായ്…

ജന്മഭൂമിതൻ പുണ്യം.

രചന:Shyla Kumari ജന്മഭൂമിതൻ പുണ്യംഇമ്പമുള്ളൊരാ നാദംനെഞ്ചിലാനന്ദമേകുംഗന്ധർവ്വനാദമെങ്ങും ഭൂമിയിൽ വന്നുദിച്ചുനാദഭംഗി തൻ സൂര്യൻസ്വർഗം മണ്ണിൽ വിടരുംആ നാദധാര ശ്രവിക്കേ കാതുകൾക്കെന്തൊരിമ്പംഎന്തൊരാനന്ദമേളംസങ്കടങ്ങളകലുംഹൃത്തിലാനന്ദമേകുമെന്നുമാ ഗാനധാര ഭൂമി കോരിത്തരിക്കുംആ ശബ്ദഭംഗി കേൾക്കുമ്പോൾരോഗദുരിതമകലുംആ ഗാനമാധുരിയിൽ ലയിക്കേ ശുദ്ധിയുള്ളൊരു ഭാഷകണ്ഠനാദമാധുര്യംഅർപ്പണബോധമെല്ലാംഗാനഗന്ധർവ്വനു സ്വന്തം ആയുരാരോഗ്യമോടെപരിലസിക്കട്ടേ പാരിൽഗന്ധർവ്വ ഗായകന്റെശബ്ദമാധുര്യമെന്നും. 81.ന്റെ നിറവിൽ പരിലസിക്കുന്ന…

ലാസ്യം.

രചന: മാധവി ടീച്ചർ, ചാത്തനാത്ത്. നിശ്ശബ്ദദു:ഖത്തിൻ സാഗരതീരത്തിൽഞാനെന്റെ മൗനത്തിൽ താഴ്വരയിൽഒറ്റക്കിരുന്നേറെ തിരയെണ്ണി, തീരവുംതിരയും മെനയുന്ന കഥകൾ കേട്ടു .! പഞ്ചാര മണലിന്റെ മെത്തയിൽ ഞാനെത്രമോഹനചിത്രങ്ങൾ കോറിയിട്ടു.!ചെല്ലാത്ത സ്വപ്നത്തിൻചില്ലറയേറെയെൻഹൃത്തിലെ മുത്തായ് പെറുക്കി വെച്ചു. പുസ്തകത്താളിന്റെയുള്ളിന്റെയുള്ളിലായ്സൂക്ഷിച്ചു വെച്ച മയിൽപ്പീലിയും,കരിവളപ്പൊട്ടുകൾ, കൺമഷിക്കൂട്ടുകൾകുങ്കുമച്ചെപ്പിലെ സിന്ദൂരവും. തീരത്തെ പഞ്ചാരമണലിൽ…

മീൻപിടുത്തം ഒരു നേരമ്പോക്കല്ല .

രചന:Kathreenavijimol Kathreena തോട്ടിന്റെ വക്കത്ത് കുത്തിയിരുന്ന്ചൂണ്ടയിൽ നോക്കി സ്വപ്നം കൊരുക്കുംകാലിച്ചെറുക്കന്റെ കനവുകൾക്കെല്ലാംവല്യൊരു മീനിൻ വലിപ്പമുണ്ട്ചിരട്ടയിൽ ഇഴയുന്ന വിരകളുടെ ഭാരംനന്നായ് കുറഞ്ഞു കുറഞ്ഞുവരുന്നുകാലികളൊക്കെയും ജോലികൾ തീർത്ത്തണലുചേർന്നയവിറക്കി കിടക്കുന്നുപരിഹാസമവരുടെഭാവത്തിലുണ്ടോതന്നെനോക്കീട്ടവചിരിക്കുന്നുമുണ്ടോകാണാത്തഭാവത്തിൽ കണ്ണുകൾവീണ്ടുംചൂണ്ടതൻഅഗ്രത്തിലേക്കുറപ്പിച്ചുഅല്ലാത്ത നേരത്തിലെല്ലാമിവിടെവല്ലാതെ കുത്തിപുളയുന്ന കാണാംമീനുകളെല്ലാംഎവിടെയൊളിച്ചുസമയത്തെ നന്നായ്പഴിച്ചു പറഞ്ഞുഇന്നുഞാൻആരെകണികണ്ടു ദൈവേഎന്തൊക്കെസ്വപ്നങ്ങളായിരുന്നെന്നോപുളിയിട്ട്നന്നായ്കറിവച്ചിടേണംപിന്നെകുറച്ച്വ വറുത്തുതിന്നേണംകളിയാക്കിമെല്ലെ സൂര്യൻ മറയെഅവസാനമൊരുചിന്തമാത്രമായ് ചെക്കന്ഇനിയുള്ള…