Category: ടെക്നോളജി

🐥 സ്മൃതിയിലൂടെ മൃതിയിലേക്ക്🦉

രചന : കൃഷ്ണമോഹൻ കെ പി ✍ നീലവസ്ത്രമണിഞ്ഞെത്തീ പ്രകൃതിയാം ദേവീചാലെ മാമക മനസ്സെന്ന ശ്രീലകത്തിങ്കൽഗഗനമൊരു നീല, പിന്നെ ആഴിയൊരു നീലഗതികളായി മുന്നിലെത്തീ ചാരുവർണ്ണങ്ങൾഅവനിതന്നുടെ മോഹമാകും സ്വരങ്ങളെത്തുന്നൂഅതിവിദൂര നഭസ്സിൽ നിന്നാ വിഹഗജാലമതുംതരുലതാവലി ഹരിതവർണ്ണ ശോഭയേറ്റീടുംതലമിതാ, ഈ ഭുവനമാകെ ,സുഭഗമാകുമ്പോൾമനസ്സിലുള്ള, താളങ്ങളിൽ പദവിതാനങ്ങൾമധുരമായി…

🌹 മലകൾ പുഴകൾ🌹

രചന : ബേബി മാത്യു അടിമാലി✍ മലകൾതൻ തോരാത്ത കണ്ണീരിനാൽപുഴകൾ വളർന്നു വലിയവരായ്മലയോടു വിടചൊല്ലി പുഴകൾപോയീഅതുമലരണിക്കാടുകൾ കണ്ടുതേങ്ങികടലിനെത്തേടിയൊഴുകുന്ന പുഴയുടെകരയിലൊരായിരം കരിയിലകൾനീന്തി തളർന്നവർ യാത്രനിർത്തിവേരുകളിൽചാഞ്ഞു വെയിലുകാഞ്ഞുനിശ്വാസമൂതി കിതപ്പകറ്റീയവർആശ്വാസമോടെ കുളിരുമാറ്റിപിന്നെയുമൊഴുകിയാ പുഴതനിയേകടലിന്റെ മാറിലായ് ചേർന്നലിയാൻആയിരം തിരമാല കൈകളാലേപുഴകളെ വാരീപ്പുണർന്നുകടൽഇതുകണ്ടു ദാഹിച്ചു കേഴുന്നിതാവറ്റിവരണ്ടൊരീ തരിശു ഭൂമിധരണിയും…

ഫേക്കുകൾ പിറക്കുമ്പോൾ

രചന : വാസുദേവൻ. കെ. വി ✍ അയ്യായിരമെത്തി ഈയുള്ളവളുടെ സൗഹൃദപട്ടിക. ആരെയും പ്രവേശിപ്പിക്കാൻ ആവുന്നില്ല. ലൈക്കും കമന്റും തരാത്തവർക്ക് സ്വയം മോചിതരാകാം.. പോസ്റ്റുകൾ കൊണ്ട് മുഖപുസ്തകം സമ്പന്നമാവുന്നു. വിളയെക്കാൾ കള നിറഞ്ഞ കൃഷിയിടങ്ങൾ. ഫേക്ക് നാമധാരികൾ മാർജ്ജാര ക്ഷീരപാനം കണക്കെ.…

ഓർമ്മകൾ വരികളാകുമ്പോൾ

രചന : ശൈലേഷ് പട്ടാമ്പി ✍ കൈതപ്പൂ മണമൊഴുകിയസന്ധ്യകൾ,മഴ തോർന്ന് നീർച്ചാലുകൾഒഴുകുന്ന ഇടവഴി,മഴവെള്ളത്തിന്റെ ഒഴുക്കിനെതടസ്സപ്പെടുത്തുന്ന എന്റെ കുസൃതി കാൽപാദങ്ങൾ,മഴയേറ്റു നനഞ്ഞ ഇരു കുയിലിണകൾ പാടുന്നകോകില നാദവും,ഇറ്റി വിഴുന്ന മഴത്തുള്ളികൾകൈകൊണ്ട് തട്ടിത്തെറിപ്പിച്ചും,ഒരു പുഴ പോലെപാടങ്ങൾ നിറഞ്ഞൊഴുന്നതുലാവർഷമഴ!ഇക്കരെ നിന്നു അക്കരെ കടക്കാനാവാതെതോട്ടുവരമ്പിൽ ഒറ്റയ്ക്കു നിന്നതും,ഇടിവെട്ടുമ്പോൾ…

തളിരിട്ടു പൂത്തുലയുന്നു കവിതകൾ

രചന : വി.കൃഷ്ണൻ അരിക്കാട്✍ തളിരിട്ടു പൂത്തുലയുന്നു കവിതകൾനവ മാധ്യമ കൂട്ടായ്മകൾ തൻ പൂമരത്തിൽപൂമരങ്ങൾ തമ്മിൽ മത്സരിച്ചീടുന്നുവോപൂക്കളധി മനോഹരമായ് വിരിയിക്കുവാൻഒരു വിത്തിലെ പല പൂക്കൾ പല മരങ്ങളിൽവിരിയിക്കുവാൻ ജലവും വളയും നൽകുന്നത്ഒരേ മുഖ വിത്തുകളാണെന്നതു കൗതുകംആരും പറിക്കാത്ത മണക്കാത്ത പൂക്കളായ്പൂമരക്കൊമ്പിൽ വിരിഞ്ഞു…

🌹 സ്വാർത്ഥ മോഹങ്ങൾ 🌹

രചന : ബേബി മാത്യു അടിമാലി✍ ഒരുപാടു സ്വപ്നങ്ങൾ ഉള്ളിന്റെയുള്ളിൽഗോപുരം പണുതിടുമ്പോൾസ്വാർത്ഥമോഹങ്ങൾ പ്രലോഭനമായിമനസ്സിൽ ജനിച്ചിടുമ്പോൾകരയാതെ കരഞ്ഞുംചിരിക്കാതെ ചിരിച്ചുംമൂടുപടത്തിൻ തിരശ്ശീല നെയ്തു നാംവിഡ്ഡികളാക്കിടുന്നുഅപരനെ നിർധയം വഞ്ചിക്കുന്നുകാലത്തിനോടും ലോകത്തിനോടുംകപടതകാട്ടിടുന്നുസത്യത്തിൻ വഴിയേ ചരിക്കേണ്ട നമ്മൾതിന്മയിലാറാടുന്നുഎത്രകാലം ഇനിയെത്രകാലംനാളത്തെ പുലരികൾ കാണാൻ നമുക്ക്കഴിയുമെന്നെന്താണുറപ്പ്ഇനിയുള്ള കാലം നീതിതൻ മാർഗ്ഗേചരികുവാൻ കഴിയട്ടെ…

പത്തിരിക്കള്ളി

രചന : സുബിന മുനീബ്✍ രണ്ട് നാഴി പത്തിരിക്ക്കുഴക്കുമ്പോൾ പൊടിഅവളോടെന്നുംപിണങ്ങി മാറി നിൽക്കും..നോമ്പെടുത്ത്വയ്യാത്ത പണിക്ക്നിക്കണോ എന്ന്കൂടെക്കൂടെകെറുവിക്കും…ദോശയോനെയ്ച്ചോറോവെച്ചിരുന്നേലെനിക്കിട്ട്ചാമ്പണോഎന്നിളിച്ച് കാട്ടും..കുഴച്ച് കുഴച്ച്പതം വരാത്തപൊടിയിൽ നോക്കിപത്തിരിയുംതരിക്കഞ്ഞിയുമില്ലാതെന്ത്നോമ്പെന്ന്അവളൂറ്റം കൊള്ളും.ആറുനാഴി പൊടിപുഷ്പം പോലെകുഴച്ചെടുത്തകട്ടച്ചങ്കുകളെചേർത്തിളക്കും..പത്തിരി കുഴക്കാത്തപെണ്ണിനെന്തോകുഴപ്പമെന്നആശ്ചര്യ ചിഹ്നങ്ങളെകൂടെക്കുഴക്കും..വീട്ടാരെഹൃദയത്തിലേക്കൊരു വഴിപത്തിരിക്കല്ലിലാന്ന്ഉമ്മാടെതേൻ വാക്കിത്തിരിപലമ്മലിടും..ആധിയിലീവിധംപരത്തിയവകനലിലിട്ട്പൊള്ളിച്ചെടുക്കും.സ്നേഹത്തിൻ്റെതേങ്ങാപാലൊഴിച്ച –പോലെന്ന് വീട്ടുകാർസന്തോഷപ്പെടും…നോമ്പിനിതിലും വല്യകൂലിയെന്തെന്നോർത്ത്അവളപ്പോൾപുഞ്ചിരി തൂകും…■■■ (വാക്കനൽ)

വിഷുപ്പുലരി

രചന : സതീഷ് വെളുന്തറ✍ വിഷുക്കൈനീട്ടവുമായ് പുലരി വന്നുകണിയൊരുക്കീയമ്മ കൺ നിറയെപുതിയൊരു പുലരിയിലേയ്ക്കുണരാൻപുതിയ കാലത്തേയ്ക്കു കൺതുറക്കാൻ.പുൽനാമ്പുകൾക്ക് വിളനിലമൊരുക്കുവാൻപുത്തൻ പ്രതീക്ഷയ്ക്കൊരു കളമൊരുക്കുവാൻപടിയിറങ്ങാനായ് തുടങ്ങുന്നു ചൈത്രവുംപടവേറുവാനൊരുങ്ങുന്നു വൈശാഖവും.മത്താപ്പ് പൂത്ത മണിമുറ്റത്തിന്നലെവിരുന്നെത്തിയല്ലോ വിഷുപ്പക്ഷിക്കൂട്ടവുംആരതിയുഴിഞ്ഞു വരവേറ്റുവന്നേരംമാലേയ ചന്ദ്രന്റെ മൃദു മന്ദഹാസവും.അരുണസാരഥ്യമായംശുമാനും പക്ഷേകരുണ ചൊരിയാതെ കിരണം ചൊരിയുന്നുപുരന്ദരാനുഗ്രഹാൽ പൊഴിയും…

ഞാനും ന്റെ കെട്ട്യോനുംഫേസ്ബുക്കിലെ പെണ്ണുങ്ങളും

രചന : അശോകൻ പുത്തൂർ ✍ പഴേകാലത്ത്പെണ്ണുങ്ങള് കുളിക്കാമ്പോണതുംതൂറാമ്പോണതുംനോക്കിനടക്കണ കൂട്ടര്ണ്ടാർന്ന്കോഴീനെകട്ടുംകള്ള് വാറ്റിക്കുടിച്ചുംചീട്ടുകളിച്ചും പൊറാട്ട്നാടകംകണ്ടുംനാട്ടാര്ടെ പെണ്ണ്ങ്ങൾടെകുണ്ടീം മോറും മൊലേം കാമിച്ച്കൊയ്‌തൊഴിഞ്ഞ പാടങ്ങളിൽദിഗംബരൻമാരായി അർമാദിച്ച്എം ജി ആർ സിനിമയിലെ പാട്ടുംപാടിനടിച്ച്അവരങ്ങനെ പൂണ്ടുവെളയാടി…………ഇപ്ലത്തെ കാലത്ത്ആണൊരുത്തന്മാര്പണീട്ത്ത്ട്ട് പൊരേലെത്ത്യാഫേസ്പുക്കിലേംവാട്സാപ്പിലേം പെണ്ണ്ങ്ങള്ചോറുണ്ടോ മൂത്രംഒഴിച്ചോകുളിച്ചോ പൊട്ടുകുത്ത്യോഇങ്ങനെ ഓരോന്നോർത്ത്ദെണ്ണപ്പെട്ടോണ്ടിരിക്കും……ലോകത്തെസകലമാന പെണ്ണുങ്ങളേംകുളിപ്പിച്ചും ഉടുപ്പിച്ചുംതീറ്റിച്ചും കൊഞ്ചിച്ചുംന്റെ…

കറുപ്പ്

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ നിറങ്ങളോരോന്നായി പറഞ്ഞുതരുന്നവർകറുപ്പിലെത്തുമ്പോളൊന്നു മടിച്ചതെന്തേകറുപ്പിലെത്തുമ്പോളാ കറുപ്പിനുമാത്രമായ്ഉദാഹരണങ്ങൾ ഏറേ നിരന്നതെന്തേ കറുപ്പിനെ മാത്രമടർത്തി മാറ്റി അവർകറുപ്പിനെ പെരുപ്പിച്ചു കറുപ്പിച്ചതെന്തേരാക്ഷസന്മാരുടെ കഥകൾ പറഞ്ഞവർചുവന്ന കണ്ണും കറുപ്പുടലും വരച്ചതെന്തേ കാക്കകളും കാട്ടുപോത്തുകളും മാത്രംകറുപ്പെന്നു തറപ്പിച്ചു പറഞ്ഞതെന്തേകറുത്ത കണ്ണനാണെങ്കിലും മഞ്ഞയുംനീലയും ഉടുപ്പിച്ചു…