ഇടനെഞ്ചിലെ പൊന്നാര്യൻ പാടങ്ങൾ.
രചന : അശോകൻ പുത്തൂർ* പൊന്നാര്യൻ പാടത്ത് പണ്ട്കൊയ്ത്തിനു പോയകാലംമൂവാണ്ടൻമാങ്ങ പകുത്തുതന്നവനെകുന്നിമണികൊണ്ട് മാലകൊരുത്തിട്ട്മാരനായ് വന്നെന്റെ കൈക്കുപിടിച്ചവനെനേരംപൊലർച്ചക്ക് തെക്കൊട്ട തേവുമ്പംഈണത്തിൽ പാടീട്ടെൻ കരള് കവർന്നവനെകറ്റമെതിക്കുമ്പം കറ്റമറവിൽ വെച്ചെൻചെമ്പഴുക്കാചുണ്ട് കട്ടുകുടിച്ചവനെപൂക്കൈതമറപറ്റി പൂമണമേറ്റിട്ട്പുന്നാരം ചൊല്ലാനായ് ചുണ്ടുതരിക്കുന്നുമോഹങ്ങളെത്രകാലംഎന്നും മോഹമായ് നിന്നിടേണംഊണുംഉറക്കമില്ലാപൊന്നേനീമാത്രം നെഞ്ചകത്ത്.ആശകളങ്ങനെ നിത്യംകുന്നാരം കൂടുമ്പോൾഓർമ്മകളായിരം തുമ്പികളെപ്പോൽപാറിപറന്നീടുന്നുപുല്ലാഞ്ഞിപ്പാതയോരം പണ്ട്പൂക്കൈതപൂക്കുംകാലംകുഞ്ഞിപ്പുരകെട്ടി…
