ലഹരി.
രചന : മനോജ് മുല്ലശ്ശേരിനൂറനാട്. രാവും,പകലുമറിയാതെത്രനാളുകൾപീയുഷമല്ലെന്നറിഞ്ഞിരിക്കെഗരളം മോന്തി തിമിർത്താടിവരിയോരങ്ങളിലെ മാലിന്യങ്ങളിലൊരുപുഴുവായ് മാറുന്നു. വേനലിൻ കാഠിന്യമറിയാതേയുംആർത്തലച്ച് പെയ്യുമാമഴയേയും –അവഗണിച്ച് നുരയോടും,പതയോടുംപുകയോടും ആർത്തിപൂണ്ട്ലജജയെന്തന്നറിയാതെ അപരൻ്റഅവജ്ഞയേറ്റു വാങ്ങുന്നു . നാളത്തെ നാടിൻ്റെ നന്മയായിശോഭിച്ചീടേണ്ട കൗമാരവും,യൗവ്വനവും ലഹരിയിലാനന്ദം കണ്ടെത്തുന്നു.രുചിയിലും, നിറത്തിലും, കാഴ്ചയിലുംവിപിന്നമായി നിൻ മുന്നിലെത്തും മദ്യംഫലത്തിൽ നിന്നുള്ളം…
