Category: കവിതകൾ

സന്ധ്യകൾ

രചന : ശിവരാജൻ കോവിലാഴികം,മയ്യനാട്✍ ചെമ്പട്ടുചേല ഞൊറിഞ്ഞുടുത്തും ചെമ്മെചാന്ദ്രായണം നോറ്റും വന്നസന്ധ്യേചിത്രാർപ്പിതയാമൊരപ്‌സരസോ,വശ്യേചിത്രരഥൻതന്റെ പ്രേയസിയോ! നിസ്തുലേ നിന്നുടെ നീലവേണിക്കെട്ടിൽനിവൃതം പുതയ്ക്കുന്നതാരു സന്ധ്യേതേജസ്വിനി തുഷ്‌ടിദായികേ മോഹിനിതുംഗീശനോടു നീ പിണക്കമാണോ പകലിരവു,മദ്ധ്യാഹ്നമൊക്കെയും കണ്ടിട്ടുംഅത്താഴപ്പൂജയ്ക്കു മുന്നേ മറഞ്ഞതോ .തമസ്സും നിശീഥവും യെത്തുന്നതിൻമുന്നേയാത്രാമൊഴിചൊല്ലിയെന്തേ മറഞ്ഞുനീ . വാനത്തെയമ്പിളിയ്ക്കുമ്മ കൊടുത്തവൾതാരകക്കുഞ്ഞുങ്ങളെപ്പെറ്റെടുത്തവൾ.ശാസിച്ചുശാസിച്ചു…

പ്രളയത്തിനൊടുവിൽ

രചന : പ്രീത ഷിജി ✍ ഞാൻ ആലപിച്ച പ്രീതടീച്ചറിന്റെ മൂന്നാമത്തെ കവിത,പ്രളയത്തിനൊടുവിൽവരികളോടൊപ്പം വീഡിയോയും കൂടെ. എഡിറ്റിംഗ് എന്റെ മോൾ ശ്രീലക്ഷ്മിവിജയൻ. പ്രളയത്തിനൊടുവിലീയർക്കാംശുവാദ്യമായ-ഴലിൻറെ നെറുകയിൽ മെല്ലെത്തലോടവേ ;അറിയുന്നു ഞാനീ പ്രകൃതിനിൻ ശക്തിയെ;അറിയുന്നു ഞാനീ പ്രപഞ്ച സത്യങ്ങളെ…. മഴയുതിർത്തിട്ട നീർമരണക്കയങ്ങൾ തൻആഴങ്ങൾ നീന്തി…

ഞാൻ(അഹം)

രചന : സാബു കൃഷ്ണൻ ✍ എന്നിൽ ഞാനുണ്ട്, നീയെന്നിലും പ്രിയേഎങ്കിലും ഞാനെന്റെ ഉണ്മ തേടുന്നു.“അഹം” ഒരാനന്ദ മൂർത്തിയെപ്പോലെഎന്റെ ചിത്തം നിറയ്ക്കുന്നു നരകപടം. ഞാനെന്നുള്ള ഭാവം മാറുകിലല്ലോഞാനായ് തീരും മണ്ണിലും വിണ്ണിലുംപൂവായ് പുഴുവായ് പൂമ്പാറ്റയായ്ഞാനെന്ന രൂപങ്ങൾ ഭാവങ്ങളെത്ര. ഇരുളിലിഴയും നാഗത്താനായ്പുഞ്ചിരി തൂകും…

കുഞ്ഞുങ്ങൾ പഠിക്കുമ്പോൾ

രചന : സജി കണ്ണമംഗലം ✍️ കുഞ്ഞുങ്ങൾ പഠിക്കുമ്പോളാദ്യമായ് കുഞ്ഞിച്ചുണ്ടിൽമഞ്ഞുപോൽക്കുളിരോലും വാക്കു നീ മാതൃത്വമേ!ഇപ്രപഞ്ചത്തിൽക്കാണും വന്മരങ്ങളെപ്പോലുംസുപ്രകാശമേ, പെറ്റുപോറ്റിയ നിത്യാനന്ദം!കുഞ്ഞുങ്ങൾ പഠിക്കുമ്പോൾ ശുഭ്രമാം നഭസ്സുപോൽകുഞ്ഞിളം മനസ്സുകൾ പുത്തനാം ക്യാൻവാസുകൾഏതു വർണ്ണവും ചാലിച്ചെഴുതാമവയ്ക്കെല്ലാംനൂതനവർണ്ണങ്ങളെക്കഴുകാനറിയില്ലാ!പാട്ടുകൾ പഠിപ്പിക്കാം കുഞ്ഞിലേതൊട്ടേ നാവിൽമീട്ടുകയല്ലോ വീണ വാണിയും വാത്സല്യത്താൽ!.തെറിയും പഠിപ്പിക്കാമവരിൽ പദാർത്ഥങ്ങൾനിറയാൻ…

ഭൂമിയിൽ മനുഷ്യനുണ്ടോ?

രചന : എൻ. അജിത് വട്ടപ്പാറ ✍ എത്ര സംവത്സരം തേടിയലഞ്ഞുലോകമെങ്ങും ജന്മമാരാധിക്കുവാൻ ,ആകാശതീരത്തും ഭൂമിതൻ മാറിലുംഘോരവനങ്ങളും തേടുന്നു നിത്യവും ജീവന്റെ മോഹങ്ങൾ നീതി ലഭിക്കുവാൻജീവിത സ്നേഹത്തിന്നറിവുകൾ കാക്കുവാൻ ,ജിജ്ഞാസയാൽ രൂപ ഭാവങ്ങളാകെയുംനിത്യം കൊതിക്കുന്നു നന്മകൾ നേരുവാൻ . ജന്മങ്ങളെല്ലാവും മനുഷ്യ…

ശുദ്ധരാവേണ്ടവർ

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍ ശതകോടി വർഷങ്ങൾക്കിപ്പുറംപരിണാമങ്ങളുടെഅതിസങ്കീർണ്ണപരിവർത്തനങ്ങൾക്കുശേഷംനിറരൂപഭേദാന്തരംവന്ന്ഒറ്റക്കോശത്തിൽ നിന്നുംബഹുകോശത്തിലേക്കുവിഘടിച്ചൊന്നായ നീഅസ്തിത്വമെന്ന ഏകത്രയത്തെഅതിരുകൾകൊണ്ടു ഖണ്ഡിച്ചുഎനിക്കും നിനക്കുമെന്ന്ജലരേഖയാൽപങ്കിട്ടെടുക്കുന്നു .അന്ധകാരം വിടരുന്നരാവസന്തങ്ങളിൽവെട്ടിത്തിളങ്ങുന്നഏകാന്തതാരകം പോലെചാന്ദ്രശോഭയിൽ മങ്ങുന്നക്ഷണസ്ഫുരണം മാത്രമെന്ന്റിയാത്തവ്യർത്ഥബോധത്തിന്റെനിരാശ്രയ കാവലാളാണു നീ .,ഇന്നുള്ളതൊന്നും നിന്റെയല്ല ,ഇനിയുള്ളതും നിനക്കുമാത്രമല്ല ,മരുഭൂമിയിലെ മണൽത്തരിപോലെശതകോടിജീവിയിൽപ്പെട്ടവെറുംമൃതമാംസധൂളിയാണ് നീ…അലറിവരുംരാക്ഷസത്തിരകളിൽആർത്തുവരും കാറ്റിൻ ചുഴലികളിൽപിടഞ്ഞെത്തും അഗ്നിസ്ഫുലിംഗങ്ങളിൽഅപ്രതിരോധദുർബലൻ നീ…

എൻ്റെ ഗ്രാമം

രചന : രമണി ചന്ദ്രശേഖരൻ ✍ പഴമതൻ നിറക്കൂട്ടിൽ ചായം വരയ്ക്കുമ്പോൾഓർമ്മകൾ പൂക്കുന്നൊരെൻ്റെ ഗ്രാമംപൊട്ടിച്ചിരിച്ചുകൊണ്ടോളം നിറയ്ക്കുന്നപുഴയേറെയുള്ളതാണെൻ്റെ ഗ്രാമംതെയ്യവും പൂരവും പണയണിക്കോലവുംചുവടുകൾ വെക്കുന്നൊരെൻ്റെ ഗ്രാമംകേരനിരകൾ കഥകളിയാടുമ്പോൾമനസ്സുനിറയുന്നൊരെൻ്റെ ഗ്രാമംമഴപെയ്യും നേരത്തുറവകൾ തേടിഓടി നടന്നൊരിടവഴിയുംഅന്തിക നേരത്ത് സൊറ പറയാനായികൂട്ടുകാർ കൂടുന്നൊരാൽത്തറയുംമഴവില്ലുപോലെ മനസ്സിൽ തെളിയുന്നകതിരിട്ട പുന്നെല്ലിൻ പാടങ്ങളുംപൂക്കൈതയെങ്ങുമതിരു…

നാവേറ്’-!

രചന : മാധവിടീച്ചർ, ചാത്തനാത്ത് ✍ പുള്ളോർക്കുടത്തിന്റെ ഒച്ചയും വീണതൻനാദവും കേൾക്കെ ഞാനോടിയെത്തും …വേഗത്തിൽ കൈകാൽ മുഖവും കഴുകിയെ_ന്നമ്മക്കരികിലണഞ്ഞിരിക്കും. അമ്മയോ നാഴിയരിയുമായ് കുഞ്ഞിന്റെനാവേറുചൊല്ലുവാൻ ചൊല്ലിടുന്നു …!ഞാനതു കേട്ടെന്റെ കുഞ്ഞുവിരലിനാൽതാളം പിടിച്ചമ്മ തൻ മടിയിൽ ..! അച്ഛൻ തിരക്കിട്ടു കേറി വന്നിട്ടൊരുചാരുകസേരയിൽ ചാഞ്ഞിരുന്നു…ഞാനോടിച്ചെന്നൊരു…

അമ്പിളിവേല

രചന :- ഠ ഹരിശങ്കരനശോകൻ✍ ബോറടിച്ച നേരത്തൊരോ ബിയറടിച്ചു, നമ്മളാ-റ്റൊഴുക്കിൻ തീരത്തെത്തി പുളുവടിച്ചുപാട്ടുമ്പാടി നീന്തിടുന്ന പെണ്ണുങ്ങളില്ല, കുളിര-രമ്പിളിയുമുദിക്കാതെ മടിച്ചു നിന്നുപച്ചപ്പാവം ജീവിതത്തെ തെറി പറഞ്ഞു, നമ്മളൊ-റ്റക്കാലെ ഞൊണ്ടിപ്പായും കിതപ്പറിഞ്ഞുപൊട്ടിപ്പൊട്ടിക്കിടപ്പതാമിരുട്ടിലൂടീ ചലംതട്ടിമുട്ടിയൊഴുകുന്ന ചൊറിയൊലികൾ…“നിന്നേക്കാളുമാളിപ്പോയ മനുഷരുണ്ടേ, യവ-രൊറ്റക്കമ്പിവീണാനാദം പൊഴിക്കുന്നുണ്ടേ““എന്നെക്കാളുമുയുരത്തിൽ പറന്നോരുണ്ടേ, യവ-യൊരറ്റനിമിയൊറ്റലാലെയൊടുങ്ങിയന്നേ““നമ്മളേക്കാൾ പഠിപ്പുള്ളോരുറങ്ങിടുമ്പോ, ളുള്ളി-ലുള്ളിത്തൊലിയുരിഞ്ഞിട്ട്…

പൂങ്കുല

രചന : ശ്രീകുമാർ എം പി✍ “മൂവ്വരയനാമണ്ണാനെമരംചാടിയാമണ്ണാനെമുതുകത്തിത്ര പകിട്ടിൽവരകളെങ്ങനെ വന്നു?”“അറിയാത്തവരില്ലതുപണ്ടെന്നുടെ മുത്തശ്ശൻപാവംസീതയെ രക്ഷിയ്ക്കാൻപാലം പണിയ്ക്കായി കൂടിഒത്തിരിയൊത്തിരി കല്ല്വാരിവാരി വാനരൻമാർവേഗംവേഗം പണിയവെപാവമെന്നുടെ മുത്തശ്ശൻകുഞ്ഞായിരുന്നന്നെന്നാലുംനേരമൊട്ടും കളയാതെമുങ്ങിക്കയറി വന്നിട്ടുമണ്ണിൽക്കിടന്നങ്ങുരുണ്ടുമണ്ണുപൊതിഞ്ഞാ ദേഹത്തെമണ്ണു ചൊരിയേണ്ടിടത്തുചെന്നു കുടഞ്ഞു ചൊരിഞ്ഞുഅങ്ങനെയന്നു, ദൈവമെ !രാമസേതുവുയരവെരാമദേവൻ മുത്തശ്ശനെയരികിലണച്ചു പിടിച്ചുസ്നേഹം പകർന്നുതൃക്കൈയ്യാൽമുതുകിൽ തഴുകി മെല്ലെകോൾമയിർക്കൊണ്ടു മുത്തശ്ശൻപുണ്യം…