Category: കവിതകൾ

ഒരു ഗുരുവിൻ്റെ ആത്മ സംഘർഷത്തിലെ ഒരേട്🌿

രചന : കമാൽ കണ്ണിമറ്റം✍ ‘കൊന്നിടും നിന്നെ ഞാൻ’ഒട്ടുമേ ഉൾഭയം കൊണ്ടില്ലതിൽ ഞാൻ !എൻ അഭിലാഷകർമ,മായതുണ്ടാകണം!നിർവികാരത്വമാംമൗനപ്പുതപ്പുമായ്,കസാലപ്പുറം ചാരികാത്തിരിക്കുന്നുഞാൻ!നിൻകയ്യിനാൽതന്നെയെൻമരണം,നാട് നടുങ്ങണം!ഹിമശീത നിശ്ചേഷ്ട മരവിപ്പിനാൽജനമനം തരിച്ചു നിശ്ചലമാകണം!എന്തുകൊ,ണ്ടെന്തുകൊണ്ടെന്നുള്ള ചിന്തയുയരണം…നാട്ടിലെച്ചർച്ചയിലെൻ്റെ മരണനിദാനങ്ങൾനിറഞ്ഞു നുരയണം!പാഠലയത്തിലെ പതിവ് ശല്യങ്ങളിലൊന്നിനെദൃശ്യമാനമാക്കിയതുകണ്ടൊട്ടുമമ്പരപ്പെടാതെൻ്റെലോകരേ, കൊല്ലുവാൻ കൊലക്കത്തിതേടുന്ന തലമുറയാണിന്നിവിടുത്തെഭാവിത്തുടർച്ചകൾ!ശിശ്യരിലൊരാളെയൊന്ന്നോക്കിയാൽ, ശാസിച്ചാൽ.ദേഹത്ത് തൊട്ടാ,ലാരാത്രിനിദ്രാവിഹീനരായ് മാറുന്നഗുരുക്കളുടെ ശോക…

നിനക്ക് നന്ദി.

രചന : .രേഷ്മ ജഗൻ✍ നീ കടന്നു വന്നതിൽ പിന്നെഞാൻ പതിവിലുംസുന്ദരിയായൊരുങ്ങുന്നു.കരിപിടിച്ച പാത്രത്തിന്റെമെഴുകു പുരണ്ട എന്റെ ശോഷിച്ചവിരലുകളെ കുറിച്ച് ചിന്തിക്കുന്നു.കൗമാരക്കാരിയായ മകൾ പുരട്ടുന്നപുതിയ ബ്രാന്റിന്റെ ലേപനങ്ങൾഅവൾ മടങ്ങി വരും മുൻപ്ധൃതിയിൽ പുരട്ടുന്നു.അരണ്ട വെളിച്ചം മാത്രംകടന്നു വരാറുള്ള എന്റെമുറിയിൽ തെളിച്ചമാർന്നമറ്റൊരു വെട്ടം നിറയ്ക്കുന്നു.മുഷിഞ്ഞ…

കർഷകാനുരാഗം

രചന : അഡ്വ: അനൂപ് കുറ്റൂർ✍ കന്നിവെയിലുതിരുന്നപ്പാടത്തായികതിരവകാന്തിയാൽ കനകം പോൽകർഷകമന്ദിരം സ്നേഹബന്ധുരമായികേദാരമങ്ക തൻ കേശഭാരമഴിയുന്നു. കോലംകെട്ടിപ്പടയണിതുള്ളിയിതാകാലമറുതയായികന്നിപ്പാടങ്ങൾകന്നിയേകുമാപ്പാലമൃതൂട്ടാനായികോമളമങ്കകൾകതിരുകളാകുന്നു. കൈരളിക്കാധാരകർഷകശ്രീനിധികലപ്പമുദ്രയാലുഴുതുമറിക്കുമ്പോൾകൈതവമില്ലാത്തദേവഭൂമിയായിതുകേരളമുത്തമകർഷകക്ഷേത്രമായി. കല്പനയാലെയനന്തമാംമാനത്ത്കതിരണിതാരകൾ മിന്നീടുമ്പോൾകനകമഞ്ജരികളണിഞ്ഞൊരുങ്ങികലാമണ്ഡലത്തിൽനൃത്തമാടാനായി. കാവടിയേന്തുന്ന കേദാരമലരുകൾകുടുമ കുലുക്കി കാവടിയാടുമ്പോൾകാമദേവനവനഗ്നിസാക്ഷിയായവളെകാണുമ്പോളെന്തൊരുചന്തമാണെന്ന്. കോമരം തുള്ളുന്ന വെളിച്ചപ്പാടുകൾകതിരവകാന്തി തിളങ്ങുംവാളുമായികാണുന്നുണ്ടിതാകനലാർന്നപ്പാടത്ത്കാപട്യമില്ലാത്ത കാന്തശ്ശക്തിയായി. കാറ്റുവീശിയായളകങ്ങളുലയുമ്പോൾകലഹിച്ചവർ വീണ്ടുമുയർന്നീടുന്നുകലഹങ്ങളങ്ങനെയാവർത്തനമായികതിരിനെകാറ്റിതാവീഴ്ത്തുന്നു താഴെ. കലപിലെ ചിലയ്ക്കുംകിളികളനന്തരംകൊത്തിചിതറിച്ച കതിർമണിയൊക്കെകിലുകിലുങ്ങുന്ന…

ഹൃദയം തൊട്ട്

രചന : ജിഷ കെ ✍ ഹൃദയം തൊട്ട് കൊണ്ട് കടന്നു പോകുന്ന ഒരാളിൽഒരു പാതിരാ നക്ഷത്രമായെങ്കിലുംഅവശേഷിക്കുന്നില്ലെങ്കിൽപ്രണയിച്ചതിന്റെ പാടുകൾ എവിടെ?എവിടെ കടലേ യെന്നാർത്തു കരഞ്ഞനീല ച്ചുഴികൾ?അത്രമേൽ ഒരാൾ വസന്തത്തെ ഉറക്കെ പേര് ചൊല്ലി വിളിച്ചിരുന്നുവെങ്കിൽ…ചുവപ്പ് കിളിർക്കാത്തഏതൊരു മൺ തിണ ർപ്പിലാണ്ഒരിക്കലെങ്കിലും കാലുകളൂന്നി…

ഭ്രാന്തിയുടെ ഭ്രൂണം

രചന : അഡ്വ: അനൂപ് കുറ്റൂർ✍ ഭ്രമമാർന്നൊരുയിരവിലായിട്ടല്ലോഭാര്യഭർത്താക്കന്മാരൊന്നിച്ചപ്പോൾഭ്രൂണത്തിലിറ്റിയവശിഷ്ടമായിയവർഭ്രാന്തുള്ളോരായീയൂഴിയിൽപ്പിറന്നു. ഭേദമുണ്ടവർക്കെങ്കിലുമൊന്നായിഭ്രമമെന്നതുയുള്ളിലുറഞ്ഞപ്പോൾഭൂജാതനായൊരുനിമിഷത്തിലായിഭ്രാന്തോടെയവർഅലറിക്കരയുന്നു. ഭയമായതെന്നുമുള്ളിൽനിറഞ്ഞുഭൂഗോളമാകെയഴലായിപ്പടർന്നുഭാഷണത്തിലുമതുപ്രതിധ്വനിച്ചുഭീതിമാറാത്തമർത്യന്മാരായവർ. ഭയമാർന്നൊരുള്ളത്തിലായിതാഭേദ്യമേകാനുള്ളപ്രകൃതിയുമായിഭാവത്തിലൊന്നല്ലെതിരായെന്നുംഭംഗംവരുത്തേണമെന്നചിന്തകൾ. ഭാഗ്യമോടെപ്പിറന്നോരുരാശികൾഭംഗംവരുത്തിയൊരാ ചെയ് വിനഭാവിയിലെല്ലാമാവർത്തനങ്ങളായിഭൂതിയൊഴിഞ്ഞിന്നസ്ഥിരമാകുന്നു. ഭംഗിയായിയാദിയിലുണ്ടായുലകംഭംഗിയില്ലാതാക്കിയപ്പോരായ്മകൾഭാഗ്യദേവതക്കതിനുള്ളിൽപ്പകയേറിഭസ്മമാക്കാനൊരുമ്പെടും ധ്വനികളും. ഭൂവിതിൽവാണയധികാരനൃപരെല്ലാംഭാവുകത്തിനായിയടരാടിയൊടുങ്ങിഭാവിയിലൊരാൺതുണയില്ലാതായിഭ്രദമാക്കിയതൊക്കവേ വ്യർഥമായി. ഭവത്തിലെല്ലാം ഭ്രാന്തി തൻ ഭ്രൂണങ്ങൾഭൂതലത്തിലുതിർന്നതിൻ പ്പിറപ്പുകൾഭ്രാന്താൽപരസ്പരംവെറുത്തസോദരർഭീരുക്കളായുധത്താലടരാടിത്തുലഞ്ഞു. ഭാഗ്യദോഷം വരുന്നൊരാ വഴിയെല്ലാംഭീതി മാറ്റാനായി ഓടിയ ലോകമേഭീമനേപ്പോലായിടാൻ കൊതിച്ചവർഭീകരരായിയാധിപത്യത്തിനായെന്നും. ഭ്രാന്തുള്ളവരെല്ലാമലഞ്ഞൂഴിയിൽഭ്രമമോടെന്നുമൊരുപ്പിടിയുമില്ലാതെഭാഗ്യദോഷത്താലുള്ളയനർഥങ്ങൾഭൂതഭാവിയിൽവിനാശംവിതയ്ക്കുന്നു. ഭരതചരിത്രത്തിൻഭാരതകാണ്ഡങ്ങളിൽഭാഗ്യമില്ലാത്തൊരായംഗലാവണ്യങ്ങൾഭാരമേറിയതാപത്താലടർന്നൊരിൽഭ്രാന്തി…

ഏകാധിപതിയുടെ മാനിഫെസ്റ്റോ.

രചന : സെഹ്‌റാൻ ✍ മൂടൽമഞ്ഞിനിടയിലൂടെയാണ് ഞാനാനായ്ക്കളെ കാണാറുള്ളത്.മഞ്ഞിനും, നായ്ക്കൾക്കുംഒരേ വെളുപ്പുനിറമാണ്.മഞ്ഞേത്, നായേതെന്നറിയാനാവാതെ…ദിവസവും ഞാനൊരേ സംഗീതജ്ഞൻ്റെഗാനങ്ങൾ കേൾക്കുന്നു.അയാളുടെ പേരുപോലുംഓർമ്മയിൽ സൂക്ഷിക്കുന്നില്ല.ദിവസവും ഞാനൊരേ പുസ്തകം വായിക്കുന്നു.വരികൾ മറവിയുടെ പാഴ്നിലങ്ങളിൽഉപേക്ഷിക്കുന്നു.ദിവസവും ഞാനൊരേ ഭക്ഷണം കഴിക്കുന്നു.രുചിയുടെ നേർത്ത പാടപോലുംനാവിൽ നിന്നും കഴുകിക്കളയുന്നു.ദിവസവും മൂന്നു പെൺനായ്ക്കളെ വീതംഭോഗിക്കുന്നു.അവരുടെ…

നേരറിയാത്തവൻ ….

രചന : അനൂബ് ഉണ്ണിത്താൻ ✍ നേരറിയാനിനി കാലമെത്ര എന്നെയറിയാനുംഅറിയുന്നതൊക്കെയും സത്യമല്ലന്നോസ്നേഹദൂതാകേണ്ടവൻഒറ്റുന്നുയേതോ ചാപല്യം പോലെ …പൊട്ടിത്തകർത്ത സ്വപ്നങ്ങളിൽകാൽത്തെറ്റി ചില്ലുകൊള്ളേഅറിഞ്ഞില്ലയിതും ചതിയെന്ന് .പൂവിതൾ പോലെ വാക്കുകൾഎന്തിത്ര മുൾമുനയായ്നെഞ്ചിലേൽക്കുന്നു ..വിശ്വസിച്ച നീയും അന്യനോചിതറിയ വിശ്വാസനിശ്വാസങ്ങൾപെറുക്കാനിടയില്ല ..ഇന്നെന്റെ മാനസം മങ്ങും മേഘമായ്ഹരിതം മങ്ങിയ ധരിത്രിയായ്ഒറ്റനക്ഷത്രം പോലുമില്ലാത്ത…

ശുഭകാംക്ഷി

രചന : അജിത് എൻ.കെ – ആനാരി ✍ ഇല്ല തുരുമമ്പു പിടിക്കില്ലെന്നുടെചിന്തകൾരാകിമിനുക്കും ഞാൻവൻതിരപോലെ വരുന്നൊരു ജീവതകാലുഷ്യത്തെയൊതുക്കും ഞാൻ പണ്ടുപുരാതനകാലം ജീവിതനാൾവഴി നരകമതാണെങ്കിൽഇന്നൊരു നാകം സാർത്ഥകമാ-ക്കാനുണ്ട് നമുക്കിനി വഴിയേറേ കൂച്ച് വിലങ്ങുകളാരോനമ്മുടെചിന്തയിലിടുവാൻ നോക്കുമ്പോൻമൂച്ചില്ലാത്തവല്ലെന്നുള്ളത്കാട്ടാനെന്തിന് വൈമനസ്യം ? കണ്ണിലിരുട്ട് വരുത്തരുതാരുംചിന്തവിളങ്ങണ കാലത്തോളംകണ്ടത് നീതിക്കെതിരെങ്കിൽ…

പെരുന്നാള് വർക്കിയെ അറിയാവോ ?

രചന : വൈഗ ക്രിസ്റ്റി ✍ പെരുന്നാള് വർക്കിയെ അറിയാവോ ?ഹ! ആ ഒടങ്കൊല്ലിക്കേറ്റം കേറിച്ചെന്ന് നിക്കുന്നെടത്ത്നമ്മടെ തൊരപ്പൻ തങ്കൻ്റെ വീടിൻ്റെ മോളില് ..?ആ … അതു തന്നെനല്ല അധ്വാനിയാന്നേരണ്ടേക്കറ് നെറച്ചും ദേഹണ്ണംകാപ്പി ,കുരുമൊളക് ,പ്ലാവ്,മാവ് ,അങ്ങനെയങ്ങനെഒറ്റക്കൊഴപ്പവേയൊള്ളുപുള്ളി പള്ളീ പോകത്തില്ലഎടവക വികാരി…

ഞങ്ങളും,നിങ്ങളും

രചന : ബിനോ പ്രകാശ് ✍️ ഒത്തു പോകില്ലൊരിക്കലും നമ്മൾവെറുതെ സമത്വം പറയല്ലേ മാനവാ.നിങ്ങൾ പണക്കാർ ഞങ്ങളോപാവങ്ങൾനിങ്ങളുടെ കീഴിൽ പണികൾചെയ്യുന്നവർഅതുകൊണ്ടൊരിക്കലും ഒത്തു പോകില്ല നാംവെറുതെ നാമൊന്നെന്ന് പറയല്ലേ മാനവാ.നിങ്ങൾ വെളുത്തവർ ഞങ്ങൾ കറുത്തവർനിറങ്ങളിൽ ഭേദമുണ്ടല്ലോ മാനവാ.നിങ്ങൾ വരുമ്പോൾ അത്തറിൻ സുഗന്ധംഞങ്ങൾ വരുമ്പോൾ…