ഒരു പുനർജനി
രചന : പ്രകാശ് പോളശ്ശേരി ✍ എങ്ങോ പരിചിതമെന്നു തോന്നുമാറന്നു കണ്ടുനിന്നെ,പകച്ചുപോയ്,ഏതോഉൾവിളിയാൽ,പരസ്പരംനിർന്നിമേഷമായ് നിന്നു രണ്ടുപേരുംകണ്ടറിയുന്നുള്ളിൽഒളിചോരാ ,ചെഞ്ചുണ്ടും ദന്തഭംഗിയും,എന്തുഭംഗികേട്ടിരിക്കാനെന്നുമെല്ലെപ്പറയാൻ വാക്കുതപ്പുന്നു മൗനമായിഏതോവിദ്യുൽ പ്രഭാവത്തിൽപ്പെട്ട പോൽ,ഉള്ളിൽ ആശ്ലേഷിച്ചു രണ്ടു മാനസങ്ങൾ,പിന്നെപ്പറഞ്ഞുവോ കാമനനമ്മിലുണ്ടെന്നു പറയാതിരിക്കില്ല.തുടുത്തകവിളുകളായിരുന്നു,പണ്ടെന്നുപറയാനവസരംവന്നുവല്ലോ.ഇന്നിൻ്റെജീവിതപ്പാച്ചിലതൊക്കെഎന്നോ മറന്നെന്നു പറഞ്ഞങ്ങു വച്ചു.എന്നാലുമുള്ളിൽകൊതിക്കുന്നു കപോലങ്ങൾമൃദുചുംബന സ്പുല്ലിംഗങ്ങളേറ്റുവാങ്ങാൻ.കൂട്ടുപറഞ്ഞു,നിറമാറു,മൊരുആശ്ലേഷണത്തിൻആസ്വാദനത്തിനായുംനാഗപുളച്ചിലുണ്ടാകുമൊരുപക്ഷേയൊരുകാമ്യമായരംഗമൊരുങ്ങിയാൽ’അന്നുപരിതാപമല്ല നിറഞ്ഞാടുന്ന മാനസ്സം മാത്രമായിരിക്കുംഉളളിലുണ്ടറിയാമടങ്ങാത്ത…
