തെരുവ് കത്തുമ്പോൾ.
ഷാജു. കെ. കടമേരി* മുറിവേറ്റവരുടെവിധിവിലാപങ്ങൾനട്ടുച്ചയിലിറങ്ങിമിഴിനീർതുള്ളികൾ കവിത തുന്നുന്നതീമരചുവട്ടിൽഅഗ്നി പുതച്ച വാക്കുകളെകൈക്കുടന്നയിൽ കോരിയെടുത്ത്വെയിൽതുള്ളികളിൽചുടുനിശ്വാസങ്ങൾഉതിർന്ന് പെയ്യുന്നു.ശിരസ്സിൽ തീചൂടി നിൽക്കുന്നപുതിയ കാലത്തിന്റെചങ്കിടിപ്പുകളിൽപെയ്തിറങ്ങുന്നു വീണ്ടുംയുദ്ധകാഹളങ്ങൾ.അഭയദാഹികളായ് വെമ്പുന്നനോവ് കുത്തി പിടയുന്നവർ.മനം ചുവക്കുന്ന വാർത്തകൾആഞ്ഞ് കൊത്തിയലറിനമ്മളിലേക്ക് തന്നെതുളഞ്ഞിറങ്ങുന്നു.മുറിവുകളുടെഅഗ്നിവസന്തത്തിൽചുട്ടുപൊള്ളുന്നചോരതുള്ളികൾ എഴുതിവച്ചഭീകരവാദ ശ്മശാന മൂകതകൾ.വെടിയൊച്ചകൾക്ക് നടുവിൽവിതുമ്പിനിൽക്കുന്നകുഞ്ഞ് കണ്ണുകൾനമ്മളിലേക്കിറങ്ങി വരുന്നു.മക്കളെ കാത്തിരുന്ന്പെയ്ത് തോരാത്ത കണ്ണുകൾ.വാക്കുകൾ…
