Category: സിനിമ

പുരുഷന്‍മാരെ ആകര്‍ഷിക്കാന്‍ പബ്ബില്‍ നിശാപാര്‍ട്ടിയില്‍ നഗ്‌നനൃത്തം.

പബ്ബിലെ നിശാപാര്‍ട്ടിയില്‍ നഗ്നനൃത്തമെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡില്‍ സ്ത്രീകളെയും പുരുഷന്‍മാരെയും കസ്റ്റഡിയിലെടുത്തു.നഗ്‌നനൃത്തം ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നിശാപാര്‍ട്ടിക്കിടെ നടന്നത്. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് ഏരിയയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാത്രിയോടെ തന്നെ പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാവരെയും പൊലീസ്…

പച്ച പട്ട് പാവാടക്കാരിക്ക്..

രചന : രാജു വിജയൻ ✍ ഇനിയുമൊരു ജന്മ്മമുണ്ടെങ്കിൽ.. നീ –ബാല്യം പിന്നിട്ടൊരാ മാളിക വീടിൻപിന്നാമ്പുറത്തെ ചോന്നചെമ്പക മര ചോട്ടിൽകീറ നിക്കറും അരയിൽ ചുറ്റി കുത്തി നിന്ന്മറ്റാരും കാണാതെനിനക്കായ് നൽകാനെൻചളി പുരണ്ട കൈകളിൽ സൂക്ഷിച്ചപൂഴി മണലിലെ വെള്ളാരം കല്ലുമായ്എനിക്ക് നിന്നെ ഒരു…

🍁റ്റെഡിബെയർ 💞

രചന : സിജി സജീവ് ✍ 🍁നീയെനിക്കാദ്യമായികൈക്കുമ്പിളിൽ തടഞ്ഞറ്റെടിബെയർപോലെയാകുമ്പോൾ.അത്രമേൽ ആഴവും ഹൃദ്യവുമായൊരുഇഴയടുപ്പം നമുക്കിടയിൽകണ്ണുപൊത്തിക്കളിക്കുന്നുണ്ടായിരുന്നുഅതുകൊണ്ടാണല്ലോഅവസാനനാളിലെപാതിബോധത്തിലുംകണ്ണുകളടയും മുൻപ്നിന്നേ തിരഞ്ഞത്..ആരൊക്കെയോ പറയുന്നുഓർമ്മകൾ പോയെന്നും,ചെറുതിലെ കഥകളാണ്ചുണ്ടുകൾ ചിലമ്പുന്നതെന്നും,,ഇന്നിന്റെ കഥയാണെന്നുആരു പറയാൻ ആരോട് പറയാൻ,,!അടഞ്ഞുപോകുന്നകണ്ണുകൾ, തളർന്നു പോയ നാവ്,ജോലി ഉപേക്ഷിക്കാൻ ഊർദ്ദം വലിക്കുന്ന നാസിക..തിരിഞ്ഞു നടക്കുന്നറ്റെഡിബെയറിന്റെ കൈകളിൽ കൈകോർക്കുമ്പോൾഞാനും…

മൊഴിയഴക്

രചന : സി. മുരളീധരൻ ✍ മൊഴികളിൽ അഴകുവിടർത്തിയ കവിതകൾഎഴുതിയ കവി കുലമേ,തൊഴുകൈ അർപ്പി ക്കുന്നു തലമുറതോറും കഴിവുകളിൽഒഴുകീ പലവിധ താള ലയത്തിൽകവിതകൾ പുഴപോലെപഴമയിൽ നാടൻ പാട്ടുകൾനെൽക്കതിർ ഒപ്പം അഴകോടെതുഞ്ചൻ തന്നുടെ പൈങ്കിളി പാടികുഞ്ചൻ തുള്ളലിലൂംവഞ്ചിപ്പാട്ടൂകൾ ഒഴുകീപുഴകളിൽ താള ലയത്തോടെഭക്തിരസത്തിൽ പൂന്താനത്തിൻഗാഥകൾ…

തപാൽപ്രണയം

രചന: അഡ്വ: അനൂപ് കുറ്റൂർ✍ തണ്ടു കാട്ടി നടന്നൊരുതാരമോതിറമോടിയിലാണ്ടിരുന്നപ്പോൾതാപമേറിയ പ്രണയഭാരത്താലെതനു തളർന്നിരിപ്പാണങ്ങയ്യയ്യോ ? തീഷ്ണമായൊരു യോജനയിലായിത്ഡടിതിയിലൊന്നു കാണാനായിതരപ്പെടാതെ കാത്തിരുന്നപ്പോൾതപാലിലൂടാശകൾ കൈമാറാനായി. തടസ്സമില്ലാത്തകത്തെഴുത്തിലായിതോന്നിയപ്പോലെയെഴുതുമ്പോൾതുറന്നുകാട്ടുമിരുഹൃദയങ്ങളിൽതൊടുകുറിയായന്ത്യമറിയാനായി. തക്കം പോലെ തുറന്നെഴുത്തുകൾതുടരെ തുടരെകൈമാറും നേരത്ത്താളമോടെ ഇംമ്പമാർന്നതായുള്ളതളരാതെ തുടരുന്നതാം ബന്ധങ്ങൾ. തപാലിലേന്തുന്ന പ്രണയശരങ്ങളിൽതള്ളുന്നൊരു നുണകളല്ലാതൊന്നുംതെല്ലുപ്പോലുംസത്യമില്ലാതെയന്ത്യംതന്ത്രമായിട്ടതു തെറ്റിപ്പിരിയാനായി . തൂവൽകൊഴിഞ്ഞ…

എല്ലാ മലയാളികളും ബിബിൻ ജോർജ്ജിനൊടപ്പം തന്നെയാണ്💚

രചന : ഷഹീർ ജി അഹമ്മദ്✍ ജിയോ ബേബിയോടൊപ്പം നിന്നവർ നിൽക്കുമോയെന്ന് അറിയില്ലഎന്നാൽ ആസിഫലിയോടൊപ്പം നിന്നഎല്ലാ മലയാളികളും ബിബിൻ ജോർജ്ജിനൊടപ്പം തന്നെയാണ്💚മലപ്പുറം വളാഞ്ചേരി എംഇഎസ്കോളേജിലെ കോളേജ് യൂണിയൻ മാഗസിന്‍ പ്രകാശന ചടങ്ങിൽ മാഗസിൻ പ്രകാശനം കഴിഞ്ഞ് പ്രസംഗിയ്ക്കാൻ ശ്രമിക്കവേ പ്രിൻസിപ്പൽ പറഞ്ഞുവത്ര…

“സഹയാത്രികനെത്തേടി “

രചന : നവാസ് ഹനീഫ് ✍ കണ്ണീരുറഞ്ഞതൻ കൺപോളകളിൽകനത്ത നോവിന്റെയുറവിടം തേടുമാ….ഗതകാലസ്മരണകൾ അയവിറക്കിഇനിയുള്ള യാത്രയിൽ കൂടെയാരെന്നുള്ളചിന്തയിൽ നിന്നുണർന്നു….ചുളുങ്ങിയ ശരീരത്തിലെവാടാത്തയോർമ്മകളിൽ നിന്നുംചുരുക്കിയെഴുതുന്ന ജീവിതകഥഹൃദയത്തിൽ വിങ്ങലോടെയോർത്തുഞാനിവിടെ കുറിക്കുന്നു….ഹൃസ്വമാം ജീവിതയാത്രയിൽപരിചിതരായി ജീവിതം ഒത്തുപങ്കിടും മുന്നേസഹയാത്രികൻ വിടപറയേണ്ടി വന്നപ്പോൾതേങ്ങലിൽ മനസ്സും ശരീരവുംതളർന്നുലഞ്ഞപ്പോൾനിർവ്വികാരതയോടെ കൂടെയുള്ളവർമുഖം ചുളിച്ചു നിന്നപ്പോൾ….കാലങ്ങളോളം സാന്ത്വനമേകിഹൃദയത്തോട്…

വയൽ പാട്ട്

രചന : മംഗളൻ. എസ് ✍ ഹൊയ്യാരേ ഹൊയ്യാ ഹൊയ്യാഹൊയ്യാരേ ഹൊയ്യാ ഹൊയ്യാഹൊയ്യാരേ ഹൊയ്യാ ഹൊയ്യാഹൊയ്യാരേ ഹൊയ്യാ ഹൊയ്യാ കണ്ടമുഴുതു മറിച്ചേകണ്ടം നെരപ്പുപിടിച്ചേകണ്ടത്തി വിത്തുവിതച്ചേകണ്ടത്തി ഞാറുനിറഞ്ഞേഹൊയ്യാരേ.. (2) ഏനെൻ്റെ പെണ്ണിനേം കൂട്ടി..ഏഴെട്ടുപെൺകളേം കൂട്ടിഞാറു പറിച്ചങ്ങു നട്ടേ…ഞാറാകെ പൂത്തങ്ങുലഞ്ഞേഹൊയ്യാരേ.. (2) നെച്ചെടി കതിരണിഞ്ഞേനെൽവയലിക്കാറ്റടിച്ചേനെക്കതിരാടിയുലഞ്ഞേനെല്ലുണ്ണും…

പുഞ്ചിരി പൂക്കൾ

രചന : അഡ്വ: അനൂപ് കുറ്റൂർ✍ പുലരിക്കലയുദിക്കുമ്പോളഞ്ചിതംപുഞ്ചിരിപ്പൂവുകൾവിടരുന്ന നേരംപാൽക്കുടമേന്തുമരുവിയൊരുപുഞ്ചിരികന്യയായിയൊഴുകുന്നു. പഞ്ചവർണ്ണക്കിളിയൊന്നിച്ചിതാപച്ചിലമരകൊമ്പിലായിയിരുന്ന്പുഞ്ചിരിക്കുമർക്കമനോഹാരിതപുലരിഗീതമായുച്ചത്തിൽപാടുന്നു. പെണ്ണാളോട്ചേർന്നൊരുപുരുഷനുംപാടത്തിറങ്ങുമാരവംകേൾക്കുന്നുപണ്ടാരോ പാടിപാടി പഴകുമൊരുപുലവൃത്തത്തിന്നീരടിയലയടിച്ചു. പുലപ്പാട്ടിന്നിംമ്പമാം താളത്തിലുംപുതുപ്പെണ്ണിന്നഴകാമാട്ടത്തിലുംപച്ചത്താറണിഞ്ഞ പ്രകൃതിയിലുംപാൽപ്പുഞ്ചിരിയഴകായലിയുന്നു. പാട്ടുംകൊട്ടുംകുഴൽവിളിയുമെല്ലാംപ്രകൃതി തൻ രമണീയതയിലലിഞ്ഞുപ്രപഞ്ചം പ്രണവപ്പൊരുളാലുണർന്നുപുഞ്ചിരിപൂവിളിയാലണിയണിയായി പഞ്ചഭൂതങ്ങളെല്ലാമാന്ദോളനമായിപ്രമദമോടെനാദബ്രത്തിലലിഞ്ഞുംപുഞ്ചിരിരാഗമായിയാകാശത്തന്ത്യംപനിനീർമഴപൊഴിക്കുന്നുമേഘങ്ങൾ. പുഞ്ചിരിവീണമീട്ടുമാകാശത്തായിപുതുപെണ്ണണിഞ്ഞൊരുങ്ങിയിരുന്ന്പൂങ്കാറ്റാം കാമുകനേയോർത്തിതാപുലരിയിൽദിവാസ്വപ്നം കാണുന്നു. പാതിവിടർന്നൊരുകണ്ണിണയിലായിപാതിതെളിഞ്ഞ് പുണ്ഡരീകം വിടർന്ന്പുതുമഴയഴകാർന്നുസുരഭിലയായിപതിയെപരിണയിക്കാനൊരുങ്ങുന്നു. പാൽനിലാവുദിക്കുമിരവിലായിതാപാൽപ്പുഞ്ചിരിയൊഴുകിപ്പടരുമ്പോൾപാലപ്പൂവിറുത്തുമുടിയിൽ ചൂടുന്നുപാതിരാവിലൊരുങ്ങുമെക്ഷിയും. പാടിപതഞ്ഞയയുന്നതാളത്തിൽപൂത്തിരുവാതിരയാടുന്നഴകായിപുഞ്ചിരിച്ചവളാമാറുലച്ചുലച്ചിതാപുഞ്ചിരിതൂകിവശീകരിക്കാനുറച്ചു. പാതിരാക്കോഴിക്കുവുന്ന നേരത്ത്പുതുമണിവാട്ടിയായിയൊരുങ്ങിപാന്ഥരേയാകർഷിച്ചുവശത്താക്കിപതിയെചോരകുടിക്കാനൊരുങ്ങി.…

മറ്റൊരു വിധത്തിൽ

രചന : കുട്ടുറവൻ ഇലപ്പച്ച✍ കൂട്ടുകാരീ,പണ്ടു നമ്മൾ സ്കൂളിൽ പോയി വരാറുള്ളത്രലളിതമാണീ ജീവിതം.ചോറ്റുപാത്രവും പുസ്തകങ്ങളുംനിറച്ച സഞ്ചിയുമായി നാം പുറപ്പെടുന്നു.വഴിയിൽ പട്ടിയേയോപൂച്ചയേയോ വീടുതോറും കയറുന്നഭ്രാന്തന്മാരെയോ കണ്ട് പേടിക്കുകയോസന്തോഷിക്കുകയോഓടിയൊളിക്കുകയോ ചെയ്യുന്നു.സ്കൂളിലെത്തിയാൽകൂട്ടരോടൊത്ത് കളിക്കുന്നുഇടയ്ക്കൊക്കെ പിണങ്ങിമിണ്ടാതിരിക്കുന്നു.ഒടുക്കംപാഠങ്ങളെല്ലാം പഠിക്കാൻ ശ്രമിച്ച്ചിലപ്പോഴെല്ലാം മുന്നേറിയുംചിലപ്പോഴെല്ലാം ചുവന്ന മഷിയിലുള്ള തെറ്റുകളേറ്റുംവീട്ടിലേക്ക് മടങ്ങുന്നുപുസ്തകസഞ്ചി വലിച്ചെറിഞ്ഞ്അത്താഴം…