ശവദാഹം.
രചന : മധു മാവില ✍ പരിഹാസങ്ങൾകേട്ട് മരിച്ചവൻ്റെബോഡിക്ക് ചുറ്റിലുംസങ്കടമഭിനയിക്കാൻവന്ന ശത്രുക്കളോട്ഒച്ചവെക്കാതിറങ്ങിപ്പോചെറ്റേന്നെങ്കിലുമുച്ഛത്തിൽപറയാനാവുന്നകാലത്തേശവമാകാവൂ..പിന്നാലെ നടന്ന്തെറിവിളിച്ചോരുംകൂടെനിന്ന് ചെറ്റത്തരംകാട്ടിയോരുംശവമടക്കിന് വരരുത്.അപവാദമുണ്ടാക്കിച്ചിരിച്ചോരുമുണ്ടാകരുത്.കൂക്കിവിളിക്കിടയിലുംചാരംമൂടിയ കനലായ്ചിരിച്ചു മരിച്ചവൻ്റെശവദാഹമാണ്കത്തിപ്പോകും.
