Category: പ്രവാസി

വാർദ്ധക്യം

രചന : അജിത്ത് റാന്നി ✍ മറവിതന്നാകാശം താനേ ചുമന്നേതോസ്വപ്നമില്ലാത്തുരുത്തിൻ പടിവാതിലിൽനിശ്വാസ താളപ്പെരുക്കത്തിൽ മുങ്ങിമാറാല മിഴിയുമായ് കാത്തിരിക്കും ജന്മം. മോഹച്ചിറകിലെ തൂവൽ കൊഴിഞ്ഞതിൻവർണ്ണങ്ങളെന്നോ ഉപേക്ഷിച്ചീ മണ്ണിൽആരോ തിരിക്കുന്ന പമ്പരം പോലെന്നുംആയാസപ്പെട്ടുഴറുന്ന ജന്മങ്ങൾ. സാന്ത്വന ഗീതം കേൾക്കാൻ കൊതിക്കുംപാഴ്മരുഭൂവിൻ സമമായ ഹൃത്തിൽനോവിൻ മുനകളാൽ…

ഫൊക്കാന കേരളാ കൺവെൻഷൻ ഓഗസ്റ്റ് ഒന്ന്‌ , രണ്ട് , മുന്ന് തീയതികളിൽ കുമരകത്ത്‌.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാന കേരളാ കൺവെൻഷൻ ഓഗസ്റ്റ് ഒന്ന്‌ , രണ്ട് , മുന്ന് തീയതികളിൽ കോട്ടയത്തെ കുമരകത്തുള്ള ഗോകുലം ഗ്രാന്റ് ഫൈവ് സ്റ്റാർ റിസോർട്ടിൽ നടത്തും. ഇത് ആദ്യമായാണ് ഫൊക്കാന കേരളാ കൺവെൻഷൻ ഒരു ഫൈവ്…

ദൈവഹിതം

രചന : പട്ടം ശ്രീദേവിനായർ ✍ സാക്ഷാൽ പരബ്രഹ്മത്തെഅറിയുന്നമർത്യന്റെമനസ്സി ലെന്നും ദൈവമുണ്ട് .!.ദേവിയുണ്ട് ..സാക്ഷാൽ !വിദ്യയുണ്ട് അക്ഷര പുണ്യമുണ്ട് .!….ജനനംനടന്നത്ജന്മജന്മാന്തര – പ്രപഞ്ചവുംപ്രകൃതീയുംജനിയ്ക്കും മുന്നേ.സാക്ഷാൽ പരബ്രഹ്മത്തെഅറിയുന്നുണ്ടോ ?നിങ്ങൾ അറിയുന്നുവോ ?.മാനുഷപുത്രന്മാരെ ?പുത്രികളെ …….?നാവിന്റെ ചലനത്തെ അറിയുന്നമർത്യന്റെ നാവിലുമുണ്ട് ദേവി ……..!പാട്ടിനെഈണത്തിൽ .പാടുന്ന…

ഏകാംബിക

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ അംബികേ, ജഗദംബികേ ജഗദുത്ഭവസ്ഥിതി കാരിണീ,കുമ്പിടുന്നടിയങ്ങൾ ഭക്തിയൊടെപ്പൊഴും പരമേശ്വരീഉള്ളിലായ് നുരയിട്ടു പൊന്തിടുമെന്നഹന്തയൊടുക്കി നീ,തുള്ളിയാടുകമൻമനസ്സിലനന്തതേ,മതിമോഹിനീഉൺമയെന്നതു തന്നെയമ്മ,യനന്തമാണതിനുത്തരം!നിർമ്മമപ്രഭതൂകിനിൽക്കുകയാണതെങ്ങു മഭംഗുരംസർവഭൂതവുമമ്മതന്നുദരത്തിൽ നിന്നുയിർ പൂണ്ടതെ-ന്നുർവിയിങ്കലറിഞ്ഞിടുന്നവരെത്രയുണ്ടു നിനയ്ക്കുകിൽ!സർവദുഃഖവിനാശിനീ,വരദായിനീ,ശുഭകാമിനീസർവമെന്ന പദത്തിനാലെയറിഞ്ഞിടുന്ന വിടുത്തെഞാൻധന്യധന്യമതത്രെയാ,മുഖദർശനം ചിരപൂജിതേധന്യധന്യമതാകണംമമജീവിതം പരമാത്മികേതത്തിനിൽക്കണമേതുനേരവുമമ്മതൻ മുഖകാന്തിയെൻഹൃത്തിലങ്ങനെയാത്തമോദമനന്യഭാവന തൂകിടാൻമുഗ്ധരാഗവിലോലതന്ത്രിയിൽ നിന്നെഴട്ടെ വിശാലമാംസ്നിഗ്ധകാവ്യസുശീലുകൾ സുരപൂജിതേ യനുവാസരംഅജ്ഞാനത്തിന്നിരുളലമൂടിയുത്തരോത്തരമംബികേപ്രജ്ഞയറ്റു മനുഷ്യനിന്നുഴലുന്നു…

56 ചീട്ടുകളി മത്സരം ജൂൺ 14 ശനി എൽമോണ്ടിൽ; കാഷ് അവാർഡുകൾ സമ്മാനം.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അച്ചടി മാധ്യമ രംഗത്ത് ചുവടുറപ്പിച്ച് ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം പത്രമായ “മലയാളം ഗ്ലോബൽ വോയിസും” എൽമോണ്ടിലെ പ്രമുഖ സാംസ്കാരിക കേന്ദ്രമായ കേരളാ സെൻറ്ററും സംയുക്തമായി 56 ചീട്ടുകളി മത്സരം നടത്തുന്നതിന് തയ്യാറെടുക്കുന്നു. നോർത്ത് അമേരിക്കയിലെയും കാനഡയിലെയും…

സമ്മാനം

രചന : തോമസ് കാവാലം✍ സമ്മാനം നൽകീടുകിൽ അന്തസ്സു കാട്ടീടണംസമ്മോഹനമായീടാൻ ഉപയോഗങ്ങൾ വേണംവേണ്ടാത്തതൊന്നു നൽകിൽ വേണ്ടാതീനങ്ങൾ പോലെവേണ്ടതു നൽകുവാനായ് വേണ്ടതു വിവേകം താൻ.നൽകുന്നവന്റെയിഷ്ടം നോക്കുന്നതല്ലോ കഷ്ടം!വാങ്ങുന്നവന്റെയിഷ്ടം നോക്കുന്നതാകും തുഷ്ടിഇഷ്ടങ്ങൾ നോക്കിനൽകിൽ കഷ്ടപ്പെടുകയില്ലഇഷ്ടങ്ങൾ നോക്കാതുള്ളോർ നഷ്ടങ്ങൾതന്നെ നൽകും.എല്ലാം നാം നൽകേണമോ ഏവരും നൽകും…

ശാമുവേൽ മത്തായി ഹൂസ്റ്റണിൽ നിര്യാതനായി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കുണ്ടറ മുളവന പയ്യത്തുവിളയിൽ പരേതരായ പി. എം. മാത്യുവിൻറെയും അന്നക്കുട്ടി മാത്യുവിന്റെയും മകനായ ശാമുവേൽ മത്തായി (കുഞ്ഞുമോൻ – 73) ഹൂസ്റ്റണിൽ വച്ച് തിങ്കളാഴ്ച നിര്യാതനായി. ന്യൂയോർക്കിൽ ദീർഘകാലം ഹെൽത്ത് കെയർ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചതിന് ശേഷം ഏതാനും…

ചെങ്ങന്നൂർ പുത്തൻകാവ് മലയിൽ മേലത്തതിൽ എം.തോമസ് വർഗീസ് നിര്യാതനായി.

ഫാ . ജോൺസൺ പുഞ്ചകോണം ✍ ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്സ് ഇടവകാംഗമായ ചെങ്ങന്നൂർ പുത്തൻകാവ് മലയിൽ മേലത്തതിൽ എം.തോമസ് വർഗീസ് (70) നിര്യാതനായി. “ഞാൻ നല്ല പോരാട്ടം നടത്തി, ഞാൻ ഓട്ടം പൂർത്തിയാക്കി, ഞാൻ വിശ്വാസംകാത്തു.” (2…

കരയുവാൻ ഒരാളെയെങ്കിലും ബാക്കിവെയ്ക്കുക🧩🧩

രചന : ഖുതുബ് ബത്തേരി ✍ നിങ്ങൾ മരിക്കുമ്പോൾ ആരൊക്കെകരയുമെന്നെപ്പോഴെങ്കിലുംഓർത്തുനോക്കിയിട്ടുണ്ടോ.!വേർപ്പാടിന്റെ നോവത്രമേൽഉള്ളകങ്ങളിൽ മുറിവുകൾ കോറിയിടുംവിധം വിതുമ്പലുകൾഅടക്കിപിടിക്കുവാൻ ആയാസപ്പെടുന്നഒരു മുഖമെങ്കിലും,ജീവിക്കുമ്പോൾ ഓർമിക്കാതെപങ്കപ്പാടുകളിൽധൃതിപ്രാപിച്ച നാംഒരു നിമിഷദൈർഘ്യത്തിൽഅപഹരിച്ചുമിന്നായം കണക്കെവന്നുപോകുന്നമൃത്യുവിനു മുൻപിലൊരുഉത്തരമില്ലാത്ത ചോദ്യചിഹ്നമാവും.ജീവിതമെന്നത്ജീവിക്കുമ്പോളുള്ളപൂർണ്ണത മാത്രമല്ലമരണത്തിലുംമരിക്കാത്തഓർമ്മകളായി നാംഅപരന്റെ ഉള്ളിൽജീവിക്കുകയെന്നതുംകൂടിയാണ്.മരിക്കാത്ത ഓർമ്മകളിൽജീവിക്കുവാൻ പ്രാപ്തിനേടുമ്പോൾകരച്ചിലുകൾ കൈകോർത്ത നയനങ്ങൾവേർപ്പാടിന്റെ വേദനയിൽമുറിവേറ്റ് നീറുന്നത് കാണാം.🎋🎋

പ്രയാണം

രചന : കെ.ആർ.സുരേന്ദ്രൻ ✍ അവരിൽ യൗവ്വനംതുടിച്ച് നിന്ന നാൾഅവർക്ക്മരണംവഴിമാറി നടന്നകാമുകനായിരുന്നു.അവർക്കോജീവിതംഇരുണ്ടതുരങ്കത്തിലൂടൊള്ളപ്രയാണവും.അവർമരണത്തെ ഉപാസിച്ചു.ഉപവസിച്ചു.സ്വന്തങ്ങളും,ബന്ധങ്ങളും,മിത്രങ്ങളുംഅപരിചിതത്വത്തിന്റെമുഖങ്ങളുംഞെട്ടറ്റപൂക്കളായിവീണപ്പോൾഅവരുംഅക്കൂട്ടത്തിൽഒരു പൂവായിരുന്നെങ്കിൽഎന്നാശിച്ചു.ഗംഗകാലം പോലെകുതിച്ചൊഴുകിഅവരറിയാതെ,ആരോരുമറിയാതെ.ജീവിതത്തിന്റെപാലത്തിലൂടെയൗവ്വനവും,മധ്യാഹ്നവും,അപരാഹ്നവും,സന്ധ്യയും,രാത്രിയുമണഞ്ഞപ്പോൾഅവർക്ക്ജീവിതത്തോട്അഗാധമായപ്രണയം തോന്നി.അപ്പോൾ മരണംഎവിടെ നിന്നോ ഒക്കെകാലങ്കോഴിയായികൂവിഅവരുടെ ചെവികൾകൊട്ടിയടച്ച്ഭയപ്പെടുത്തി.അവർജീവിതത്തിന്റെ തൂണിൽവാർദ്ധക്യത്തിന്റെമെലിഞ്ഞ്ജരബാധിച്ച്ശുഷ്ക്കമായകൈകളോടെവലിഞ്ഞ് കയറാൻവിഫലശ്രമം നടത്തിനോക്കാതിരുന്നില്ല.ഊർന്ന് വീണ്പിടഞ്ഞെണീക്കാൻഅവർപെടാപ്പാട് പെട്ടു.കൊഴിഞ്ഞ് വീണപൂക്കളായിഅവരിൽനഷ്ടബോധംവളർന്നു.ഓരോമരണവാർത്തകളുംഅവരിൽഇടിമിന്നലുകളായി.ജീവിതംഎത്രയോ സുന്ദരമെന്ന്അവരപ്പോൾഓർത്തിരിക്കണം.തന്റെജീവിതപങ്കാളിയായിരുന്നമനുഷ്യനുംഇങ്ങനെയൊരു ഘട്ടംപിന്നിട്ടിരുന്നല്ലോഎന്നവർ ഓർത്തിരുന്നോഎന്തൊ……