രചന : കെ.ആർ.സുരേന്ദ്രൻ ✍ ഒരു കറുത്തറിബണായോടുന്നനിരത്ത്.പരസ്പരംഅഭിമുഖമായിഎന്റെയും നിന്റെയുംവാടക ഫ്ളാറ്റുകൾ.എന്നിൽ നിന്നുംനിന്നിലേക്കുള്ള ദൂരംകൈയ്യെത്തും ദൂരത്തെന്നപോലെ അടുത്ത്.പ്രഭാതങ്ങളിലെബാൽക്കണികളുടെഅരമതിലിൽകൈമുട്ടുകളൂന്നിസുഹൃത്തേനമ്മുടെ പരിചയംതുടങ്ങുന്നു.ആ പരിചയംഎത്ര വേഗത്തിലാണ്വളർന്ന് പടർന്ന്പന്തൽ തീർത്തത്.കറുത്തറിബണായോടുന്നനിരത്തിലൂടെയുള്ളനാമിരുവരുടെയുംലക്ഷ്യമില്ലാത്ത നടത്തകളിൽനമ്മൾ പങ്ക് വെച്ചരഹസ്യങ്ങളും,സ്വകാര്യ ദു:ഖങ്ങളും,ആഹ്ലാദങ്ങളും.അവിടവിടെ പടരുന്നകലാപങ്ങളും,യുദ്ധങ്ങളും തീർക്കുന്നചോരപ്പുഴകളും.ഡിസംബറിൻ്റെനിലാവിന്റെപാതയിലൂടെമണിപ്പൂരും,യുക്രൈനും,ഫലസ്തീനും,സുഡാനും,മ്യാന്മാറുമൊക്കെനമ്മുടെവർത്തമാനങ്ങളിലേക്ക്ക്ഷണിക്കാത്തഅതിഥികളായെത്തുമ്പോൾമഞ്ഞിൻപുതപ്പുകൾക്കുള്ളിൽകുളിർന്ന് വിറച്ചതും,ദൂരെയെവിടൊക്കെയോനിന്ന്കരോൾ സംഘങ്ങളുടെബാൻഡ് മേളങ്ങളും,ബെത് ലഹേമിലെപുൽത്തൊഴുത്തിൽഉണ്ണിയേശുപിറന്നതിന്റെപ്രഘോഷങ്ങളുംമന്ദ്രസ്ഥായിയിൽനമ്മുടെകാതുകളിലലച്ചിരുന്നത്സുഹൃത്തേനീയോർക്കുന്നുവോ?ആപത്തുകളുടെകുരിശിലേറുമ്പോഴുംമനുഷ്യർആഘോഷങ്ങൾക്ക് മുടക്കം വരുത്തില്ലെന്നകറുത്ത ഹാസ്യം…