Category: പ്രവാസി

ഒരുതുള്ളി പലതുള്ളി…..

രചന : നിസാർ റഹീം ✍ ഒരുതുള്ളി പലതുള്ളി തേൻമഴയായിചന്തമായി ചിരിതൂവി പൂതുമഴയായിമനംനിറച്ചും ഉള്ളംനിറച്ചും പെരുമഴയായിഹൃദയത്തിൽ നീയെന്നും വർഷമഴയായി പാടും പൈങ്കിളി പെണ്ണൊരുത്തികാന്തിനിറഞ്ഞുനീ കണ്മണിയായിനീയെന്റെ പാട്ടിൽ പാട്ടിലെന്നായിനീയെന്റെ കൂട്ടിൽ കൂട്ടിനെന്നായി സ്വപ്നചിറകിൽ പൂമാല ചാർത്തിഇഷ്ടങ്ങളെല്ലാം വർണ്ണങ്ങളാക്കിസായംസന്ധ്യകൾ, തിരിവെട്ടമാക്കിനെയ്ത്തിരി, നീയെന്നും ശോഭപരത്തി നോവുംനൊമ്പരങ്ങൾ…

ചലനശേഷി നഷ്ടപ്പെട്ടവർക്ക് താങ്ങാകുവാൻ അവസരമൊരുക്കി ലൈഫ് ആൻഡ് ലിംബ്‌സ്.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കണ്ണില്ലാത്തവർക്കേ കണ്ണിന്റെ വില മനസ്സിലാകൂ. കാലില്ലാത്തവർക്കേ കാലിന്റെ വില മനസ്സിലാകൂ. ആരോഗ്യമുള്ളപ്പോൾ രണ്ടുകാലുകളും ഉപയോഗിച്ച് അനായാസം നടന്നു കൊണ്ടിരുന്നവർക്ക് ഒരുനാൾ അപ്രതീക്ഷിതമായ അപകടത്തിലോ ഏതെങ്കിലും രോഗകാരണത്താലോ കാലുകൾ നഷ്ടപ്പെട്ടാൽ അവർ അനുഭവിക്കുന്ന നരകയാതന എത്രയെന്ന് പറഞ്ഞറിയിക്കണ്ടല്ലോ. എന്നാൽ…

ഡോ. റ്റി. ജെ. ജോഷ്വാ അച്ചന്റെ അനുസ്മരണവും വിശുദ്ധ കുർബാനയും ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടത്തി.

ഫാ. ജോൺസൺ പുഞ്ചക്കോണം✍ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പ്രിയ ഗുരുവായിരുന്ന ഡോ. റ്റി. ജെ. ജോഷ്വാ അച്ചന്റെ അനുസ്മരണവും വിശുദ്ധ കുർബാനയും ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടത്തപ്പെട്ടു. ബുധനാഴ്ച വൈകിട്ട് ഏഴുമണിക്ക് സന്ധ്യാ നമസ്കാരത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ…

വരികൾക്കിടയിൽ “

രചന : ഷാജു. കെ. കടമേരി ✍ ഒരൊറ്റ വരിയിൽഒതുക്കി നിർത്തിയിട്ടുംകവിത തിളയ്ക്കുന്ന നട്ടുച്ചയിൽനീയാണാദ്യം ഇഷ്ടം പങ്ക് വച്ചത്കെട്ടിപ്പിടിച്ചത് , ചുംബിച്ചത്വാകമരച്ചില്ലകൾക്കിടയിലൂടെഊർന്നിറങ്ങുന്ന കുളിർപ്പക്ഷികളുടെചിറകിൽ സ്നേഹത്തിന്റെ മണമുള്ളവരികൾ കൊത്തിയത് .പെയ്യാതെ പെയ്തൊരു മഴയത്ത്നമ്മളൊരു കുടക്കീഴിൽ കടല്കത്തുന്ന നട്ടുച്ച മഴക്കിനാവ്പകുത്തത്.അകലങ്ങളിൽ നമ്മളൊറ്റയ്ക്കിരുന്ന്ഒറ്റ മനസ്സായ്‌ പൂക്കുമ്പോഴുംമഴ…

ശൂന്യമായ ഭണ്ഡാരങ്ങൾ

രചന : പ്രകാശ് പോളശ്ശേരി ✍ മലരിനു തേനും മണവുമെന്നപോൽമനസ്സിനു വേണം വിശ്വാസ ശാസ്ത്രവുംഅരുവിയിൽവരും ചെറുമത്സ്യങ്ങൾക്ക്അരുണിമപകരാൻ സൂര്യാംശവുംകലകളായിരം കരളിലുണ്ടെങ്കിലുംകരവിരുതുകാട്ടാൻ വിരലുകളില്ലെങ്കിൽകരഞ്ഞിരിക്കാം വിധിയെന്നു ചൊല്ലികരുണ ചോദിച്ചു നടക്കുമോന്നറിയില്ലപരിമളമേറെയുണ്ടെങ്കിലുമൊരുവേളഘ്രാണേന്ദ്രിയമങ്ങു പണിമുടക്കിയാലോപരിഹാരമേറെയില്ല ഇന്ദ്രിയങ്ങൾക്ക്പരിതപിച്ചിരിക്കാമെന്നു മാത്രവുംജ്വലിക്കുംകിനാവുകളേറെയുണ്ടെന്നാകിലും,പങ്കുവയ്ക്കാനിടമില്ലെന്നിരിക്കെപാഴായിപ്പോകുന്ന മഴവില്ലു പോൽക്ഷണമായിതീരുക കഷ്ട്ടമല്ലാതെന്ത്വിശ്വാസമാണേറെ കാര്യവുംഏണകം തൻതോഴിക്കു കൺകോണിൽകൊമ്പിനാൽ നൽകുന്ന കരുതൽ…

റവ. ഡോ. ടി.ജെ. ജോഷ്വയുടെ സ്ഥായിയായ പൈതൃകം: മലങ്കര ഓർത്തഡോക്സ്സുറിയാനി സഭയിൽ വിശ്വാസത്തിൻ്റെയും ജ്ഞാനത്തിൻ്റെയും സേവനത്തിൻ്റെയുംജീവിതം.

ഫാ.ജോൺസൺ പുഞ്ചക്കോണം✍ “ആ വചനനാദം നിലച്ചു…..!” ആമുഖം ഒരു കാലഘട്ടത്തിലെ ഓർത്തോഡോക്സ് സഭാ വിശ്വാസത്തിന്റെ മുഴങ്ങുന്ന ശബ്ദം നിശബ്ദമായി. മലങ്കര ഓർത്തഡോക്‌സ് സുറിയാനിബി സഭയിലെ പ്രമുഖ സീനിയർ വൈദികൻ ബഹുമാനപ്പെട്ട റവ.ഡോ.ടി.ജെ.ജോഷ്വ (97) അന്തരിച്ചു. അർപ്പണബോധമുള്ള സേവനത്തിന്റെയും അഗാധമായ ദൈവശാസ്ത്രജ്ഞാനത്തിന്റെയും തെളിവായിരുന്നു…

നേതൃത്വ പരിചയ സമ്പത്തുമായി ഷാജു സാം ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് സ്ഥാനാർഥി

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഫൊക്കാനയുടെ ദ്വൈവാർഷിക കൺവെൻഷൻ ആരംഭിക്കുന്നതിനും, 2024-2026 വർഷത്തേക്കുള്ള ഔദ്യോഗിക ചുമതലക്കാരെ തെരഞ്ഞെടുക്കുന്നതിനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മത്സരാർഥികളെല്ലാം വോട്ടു പിടുത്തതിന്റെയും പ്രചാരണത്തിന്റെയും കലാശക്കൊട്ടിലേക്ക് കടക്കുന്നു. അപ്പോഴും തികഞ്ഞ വിജയപ്രതീക്ഷയും ആത്‌മവിശ്വാസവുമായി ഫൊക്കാനാ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ്…

വധുവിനെ തേടി

രചന : ടി എം. നവാസ് വളാഞ്ചേരി✍ വർത്തമാനകാലത്ത് വിവാഹ കമ്പോളത്തിൽ നിലനിൽക്കുന്ന പുതിയ നിബന്ധനകളിൽ പകച്ച് നിൽക്കുകയാണ് നിരവധി യുവാക്കളും രക്ഷിതാക്കളും . തെങ്ങിൽ കേറും അപ്പുകുട്ടന്വരനായിടാൻ കൊതിയുണ്ടേറെഓട്ടോ ഡ്രൈവർ കുഞ്ഞിക്കണ്ണനുംപെണ്ണ് തിരഞ്ഞ് നടക്കുന്നുണ്ടെനാട്ടിൽ പല വിധജോലികൾ ചെയ്യുംഒട്ടേറെ പേർ…

പഠിച്ചു പഠിച്ചു

രചന : എം പി ശ്രീകുമാർ ✍ പഠിച്ചു പഠിച്ചു കയറണംപവിത്രമാകണംനടിച്ചു നടിച്ചു പോയിടാതെനൻമ നേടണംശ്രമിച്ചു ശ്രമിച്ചു കയറണംശ്രേയസ്സിലേക്ക്ഇടക്കിടക്ക് കാലിടറാംമെല്ലെ വീണിടാംപിടിച്ചെണീറ്റു നടന്നിടാംപിന്നെ മുന്നേറാംകുടില വികല തന്ത്രമൊക്കെദൂരെ നില്ക്കണംനിപുണ വിമല കർമ്മകാണ്ഡംനമ്മൾതീർക്കണംചടുല സുബല ശാന്തരായികർമ്മപഥത്തിൽകാൽച്ചുവടുകൾ വച്ചു നമ്മൾപോകുക വേണംസ്നേഹമധു മലർമനസ്സിനെആർദ്രമാക്കണംസേവനത്തിൻ പരിമളങ്ങളെചുറ്റും…

സോളമൻ്റെ കട്ടിൽ

രചന : വൈഗ ക്രിസ്റ്റി✍ നിർത്താതെ കരയുന്ന മക്കളെ എടത്തറക്കാർ ശാസിക്കും ,’നീയെന്താ സോളമൻ്റെ കട്ടിലാ ? ‘ മക്കൾ ഉപേക്ഷിച്ച വൃദ്ധർ ആത്മഗതം ചെയ്യും‘ങ്ഹാ ..! ഞാനിപ്പോ സോളമൻ്റെ കട്ടിലായി … ‘എടത്തറയിലെ ഏറ്റവും നല്ല കട്ടിലായിരുന്നു ഒരു കാലത്ത്…