പുലിക്കോടൻ (കവിത )
രചന : സുമബാലാമണി.✍ ചുണ്ടിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച ആരും ഇത് വായിക്കരുത്. ഒന്നും പിടികിട്ടില്ല.😄. പണ്ട് റേഷൻ കടകളിൽ നിന്ന് കിട്ടിയിരുന്ന ഒരു അരിയാണ് ‘പുലിക്കോടൻ ‘അമ്പോ.. ഒരിക്കലും മറക്കില്ല ഞാൻ. വിശപ്പിന്റെകുരിശുമലകയറിയപ്പോൾആശ്വാസത്തിന്റെപുലിക്കോടനരിഅടുപ്പിൽതിളച്ചു മറിഞ്ഞ്അനങ്ങാപ്പാറനയംവ്യക്തമാക്കിക്കൊണ്ടിരുന്നുആർത്തിയുടെനെല്ലിപ്പലകയിലിരുത്തിക്ഷമയുടെ ബാലപാഠംചൊല്ലിച്ചഓരോ പുലിക്കോടനരിയുംഓർമ്മയുടെകലത്തിലിന്നുംവേകാതെ കിടക്കുന്നുകയറ്റത്തിന്റെക്ഷീണം മറന്ന്കുരിശിനുമുന്നിൽതൊഴുതുവണങ്ങികാണിക്കവഞ്ചിയിൽതുട്ടുകളിടുംപോലെപുലിക്കോടനോരോപിടിവായ്ക്കരിയിട്ട്വിശപ്പിനെഅടക്കം ചെയ്തകുട്ടിക്കാലം…🖊️