റുക്കിയാ

രചന : ജോയ് നെടിയാലി മോളേൽ ✍ “ജെന്തേപ്പളിങ്ങട് ബീണ്ടും ബന്നത് റുക്കിയാ ….? അന്നോട് ഞമ്മള് എത്ര കുറി പറഞ്ഞ്ങ്ങാണ്ട് ബിട്ടയച്ചതാണ്…ഓല് തൊള്ള കീറുമ്പോ ജ്ജ് അനങ്ങാണ്ട് കുത്തീരിക്കണൂന്ന്…..ജ് കേട്ടോ….?.ഇല്ല…..!. ഞമ്മന്റെ ബാക്കിന് ഒരു വെലേം ജ് കല്പിച്ചില്ല…..” മനസ്സിൽ…

നിലാക്കാഴ്ചകൾ

രചന : സതി സതീഷ്✍ മഴ വെറുതേ പെയ്യുന്നു…എന്നിലേയ്ക്കുനിന്നെ വർഷിച്ചുകൊണ്ട്തിമിര്‍ത്തു നിറയുകയാണ്മാനം.നീയെന്നില്‍ തുളുമ്പിയിരിക്കുന്നതുകൊണ്ടാവാംഅക്ഷരങ്ങളെന്നിൽഎത്തിച്ചേരാത്തത്.നീ പാതിവഴിയിലുപേക്ഷിച്ചുപോയ ഞാന്‍,പൊള്ളുന്ന വെയിലില്‍മഷിവറ്റിയ നാരായം മാത്രം…മഴ വെറുതേ പെയ്യുന്നു…കുടയുടെ വിഹ്വലതയെഭേദിച്ച് തെറിച്ചുവീഴുകയാണ്….മൗനംകുസൃതിത്തുള്ളികളായെന്നെപഴിച്ചും പരിഹസിച്ചുംകൊണ്ടിരിക്കുകയാണ്…കാഴ്ചകള്‍ കണ്ണിനെമടുപ്പിക്കുമ്പോള്‍നിനക്കെന്നിലേയ്ക്കുമടങ്ങി വരാം.മഴ പതുക്കെ പെയ്യുന്നു…എത്ര ശ്വാസം ഉള്ളിലെടുത്തിട്ടുംഅകംപൊള്ളയായ പോലെ,ഓരോ വാക്കിലുംനീ നിറഞ്ഞാലേഒരു തുള്ളിയാകൂ…പക്ഷേ….നിശബ്ദമാവാനാണ്എനിക്കിപ്പോഴിഷ്ടം.

‘ആരോ നിരീക്ഷിക്കുന്നുണ്ട്?’ ഫാസ്സിസ്റ്റു വിരുദ്ധതെരുവുനാടകം (മനോധർമ്മാഭിനയം)2023 ജൂലൈ 30

രചന : ചാക്കോ ഡി അന്തിക്കാട്✍ 😍‘ജനാധിപത്യം’ എന്ന വാക്ക് ഉരുവിട്ടുകൊണ്ട്ഒരു സംഘം വരുന്നു.അവർ‘ഭാരതാംബ’യെ കിരീടം ചാർത്തി ഒരുക്കുന്നു.തുടർന്ന് മധുരം പങ്കുവെക്കുന്നു.കുട്ടികൾ കൈകളിൽ പൂവുകളുമായിവന്നു.ചുറ്റും വിത്തുകൾ പാകി…പൂമ്പാറ്റകളായിപറന്നകന്നു.മൂന്നു മതക്കാർഒരു ആപ്പിൾ പങ്കുവെക്കുന്നുഭക്ഷിക്കുന്നു.സ്നേഹപ്രകടനങ്ങൾ…സന്തോഷകരമായ രാഗം സംഗീതോപകരണത്തിൽ വായിച്ചു ഒരു ആർട്ടിസ്റ്റ് കടന്നു പോകുന്നു.സംഘം…

🗾ഉല്ക്കാമഴകണ്ട് ഉണർന്നെഴുന്നേൽക്കുമ്പോൾ🗾

രചന : കൃഷ്ണമോഹൻ കെ പി ✍ പന്തുവരാളിയോ, കാംബോജിയോ, അതോഇന്ദീവരം തീർത്ത ഉന്മാദമോ,പന്തലുയർത്തുന്നു മനതാരിതിൽസംഗീത സാന്ദ്രമാം, സന്ധ്യയൊന്നിൽനീലവാനത്തിലെ മേഘങ്ങൾ തൻനീലാംബരിയുടെ താളത്തിലാനിദ്രാവിഹീനയാം രാത്രി തൻ്റെനിർമ്മല സ്വപ്നങ്ങൾ മുന്നിലെത്തീരാവിൻ്റെ സുന്ദരരാഗവേദിരാകാ..ശശിമുഖൻ കൈയൊഴിഞ്ഞു,രാവിൻ്റെ യാതനാവേളയൊന്നിൽഉല്ക്കാ.. പതനങ്ങൾ കാഴ്ച്ചയായീരണ്ടര നാഴികനേരമതിൽ കൊള്ളിമീൻ മിന്നി മറഞ്ഞു…

കൂടാലി മേരി കൊച്ചാപ്പു ( 84 വയസ്സ് ) നിര്യാതയായി.

ഓസ്ട്രിയൻ പ്രവാസി മലയാളിയും വിയെന്നയിൽ സ്ഥിരതാമസക്കാരുമായ ശ്രി കൂടാലി വർഗീസിന്റെ മാതാവ് പരേതനായ ശ്രി കൂടാലി കൊച്ചാപ്പു ഭാര്യ ശ്രിമതി മേരി കൊച്ചാപ്പു ഇന്ന് വെളുപ്പിന് 14 .08 .2023 (തിങ്കളാഴ്ച്ച) എല്ലാ വിധ അന്ത്യകൂദാശകളും ഏറ്റുവാങ്ങി കർത്താവിൽ നിദ്ര പ്രാപിച്ചിരിക്കുന്ന…

ഊർമ്മിള

രചന : ജയേഷ് പണിക്കർ✍ ത്രേതാ യുഗത്തിലായ്‌പിറന്നു വീണൊരീദുഃഖപുത്രിതൻ കദനകഥനിങ്ങൾക്കറിയീലയോ? അഗ്രജ തന്നുടെ നിഴലായ്നടന്നൊരീ പെൺപൈതൽ!ദുഖഭാരമെന്തെന്നറിയാതെവളർത്തീടുമി താതനും!പളുങ്കുമാനസരായ്‌ വളർന്നുപാരിതിൽ ഞങ്ങളീനാൽവരും. ദാശരഥിപുത്രനെൻ കരംപിടിക്കവേതാതന്റെയശ്രുവീണിതെന്റെനിറുകയിൽ!പിരിയില്ലൊരു നാളിലും നാം!എന്നുപതിയെചൊല്ലിയെൻകർണ്ണങ്ങളിൽ പ്രിയനവൻ! മധുവിധുവിൻമാധുര്യമൂറുന്നനേരത്തശനിപാതംപോലെയാരാജശാസനമെന്നെയുംപിന്തുടർന്നു വന്നീടുംനേരം. കാനന വാസത്തിനൊരുങ്ങവെഅന്നേരമെന്നേചേർത്തണച്ചവ-നോതിയ സാന്ത്വനവാക്കുകൾ!എന്നിലെമോഹങ്ങളുംവ്യഥകളുംഎന്നിലേയ്ക്കായ്‌ ഒതുക്കിഞാനും മാതേ, കൈകേയി പൊറുക്കുകതപ്തമാനസയാമീപെണ്ണിന്നവിവേകം!ഊഴിയിൽ പിറന്നോരീ…

സ്നേഹമരം

രചന : ടി എം നവാസ് വളാഞ്ചേരി✍ അതിരില്ലാത്ത നിബന്ധനകൾ ഏതുമില്ലാത്ത നിസ്വാർത്ഥ സൗഹൃദത്തിന്റെ കനി തേടി സൗഹൃദ ദിനത്തിൽ ഒരു യാത്ര . സ്നേഹമാം കിട്ടാകനി തേടിയലയുന്നുമാലോകരൊക്കെയും ചുറ്റിലൂടെ.ആരോ പറഞ്ഞത്രെ എങ്ങാണ്ടെവിടെയോസ്നേഹ മരമൊന്ന് പൂത്തതുണ്ടെദാഹാർത്തരായവർ ഓടിക്കിതച്ചങ്ങ്സ്നേഹമരത്തിൻ ചുവട്ടിലെത്തിമേൽപോട്ട് നോക്കിപ്പോ കണ്ടോരൊ…

കടലാസ് തുണ്ട്

രചന : അബു താഹിർ തേവക്കൽ ✍ തിരികെ വരുമെന്നറിയില്ലതീരത്തായ് അണയുമെന്നറിയില്ലഅലയായ കാറ്റിലെഅകലെകായ് പാറിയകടലാസ് തുണ്ട്പോൽഞാൻ വെറും കടലാസ്-തുണ്ടുപോൽ…എഴുതിയ വരികളിൽസ്വപ്നത്തിൻ കനവുംവെട്ടിയ വരികളിൽമോഹത്തിൻ ഭംഗവുംഅതിരുകളില്ലാ വാനത്തിൽ-ഏകനായ് ഞാൻ പാറുമ്പോൾപെയ്‌തൊരുമഴയിൽ-കുതിർന്നങ്ങു പതിച്ചതുംപേറിയ ചെളിയുംപോറിയ മനസ്സുമായിപുതുവെളിച്ചത്തിൻ ഉണക്കുമായിഞാൻ വീണ്ടും പാറുന്നു

നിലാവില്ലാത്ത നാട്ടുവഴികൾ

രചന : സഫീല തെന്നൂർ✍ പണ്ടെൻ ഗ്രാമത്തിലെത്രയോ നാട്ടുവഴികൾഞങ്ങളെല്ലാം ഒരുമിച്ചു നടന്ന വഴികൾപോകും വഴികളിൽ തെച്ചിയും ചെമ്പകവുംപൂത്തു നിറഞ്ഞ കാലങ്ങൾവള്ളിപ്പടർപ്പും കാടും നിറഞ്ഞ നടവഴികൾനിലാവിൻ വെളിച്ചമെത്താത്ത നാട്ടുവഴികൾനാട്ടുകാർ കൂട്ടമായ് പോകുന്ന വേളകൾആരും ഭയപ്പെടാതെ പോയകാലങ്ങൾകുറ്റകൃത്യങ്ങൾ ഇല്ലാത്ത കാലങ്ങൾകൂട്ടിനുസുഹൃത്തുക്കൾകൂടെ നിന്ന കാലങ്ങൾസ്നേഹവും നന്മയും…

അവനും അവളും

രചന : സഫി അലി താഹ✍ അവളെ കാണുമ്പോൾ അവനത്രയേറെ തണുത്തിരുന്നു , ചത്തുപോയ ഒരു നോട്ടത്തിൽ കൊരുത്തയക്കുന്ന അവന്റെ പുഞ്ചിരി കാണുമ്പോൾ തിളച്ച്‌ മറിഞ്ഞുകൊണ്ടിരിക്കുന്ന അവളുടെ പ്രണയത്തിന് പാറയുടെ ഉറപ്പാകും.അതിവേഗത്തിൽ പിടച്ചുക്കൊണ്ടിരുന്ന ഹൃദയം സാധാരണ നില കൈവരിക്കും.അവനെക്കാൾ വിരസതയോടെ അവനോടൊപ്പം…