Month: May 2023

കുയിൽ നാദം

രചന : ശ്രീകുമാർ എം പി✍ വിടർന്ന നിൻ ഭാവങ്ങൾക്കിത്രമേലഴകെങ്കിൽഭാവങ്ങളൊക്കെയുംനിറഞ്ഞെന്നാലൊ ! കാന്തി തൂകുന്നിപ്പോളിത്ര മേലെങ്കിൽ നിൻകാന്തികളൊന്നായൊഴുകിയാലൊ ! പീലികൾക്കിത്രയുംചാരുതയെങ്കിൽ നീനിറപീലി വിടർത്തിയാടിടുമ്പോൾ നിറമാർന്നു നിറഞ്ഞുവിളങ്ങുന്ന ചാരുതപറയുവാനാകുമൊഭാവനയ്ക്കും ! വന്നു പതിഞ്ഞ നിൻകിരണങ്ങളിത്ര മേൽവശ്യമനോഹരമാകുന്നെങ്കിൽ മധ്യാഹ്ന സൂര്യനായ്നീ വിളങ്ങീടുമ്പോൾഎത്രമേലുജ്ജ്വലമായിരിയ്ക്കും ! കാൽച്ചിലമ്പണിയവെകവിത…

ഇവർ ഇല്ലായിരുന്നെങ്കിൽ വെല്ലൂർ മെഡിക്കൽ കോളജ് ഉണ്ടാകുമായിരുന്നില്ല

സുനികുമാർ ഷൺമുഖദാസ് ✍ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ വരവിനു മുമ്പ് നാട്ടിലുള്ള സാധാരണ ആശുപത്രികൾ കൈയ്യൊഴിയുന്ന കേസുകളുടെ അവസാന ആശ്രയമായിരുന്നു വെല്ലൂർ മെഡിക്കൽ കോളേജ്. അവിടെ എത്തിയാൽ രോഗികൾ രക്ഷപ്പെടുമെന്ന ഒരു വിശ്വാസവും ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. “വെല്ലൂർക്ക് കൊണ്ടുപോയിട്ടും രക്ഷയുണ്ടായില്ല” എന്നു…

അരിക്കൊമ്പൻ

രചന : സതി സുധാകരൻ പൊന്നുരുന്നി✍ കാടുവിറപ്പിച്ചോടി നടന്നുകൊമ്പന്മാരിലരിക്കൊമ്പൻകാട്ടിലെ ഗജരാജാവെന്നതുതോന്നിമസ്തകമൊന്നുയർത്തി നടന്നു.കാടുകുലുങ്ങി നാടുകുലുങ്ങിചിഹ്നം വിളിയോടോടി നടന്നു.കാട്ടിലെ വൻ മരമൊന്നു കുലുങ്ങിപക്ഷികളെല്ലാം പാറി നടന്നു.പേടിച്ചോടി വാനര വൃന്ദoപർവ്വത മുകളിൽ കയറിയിരുന്നു.ജീവന്മരണ പോരാട്ടവുമായ്വനപാലകരും കൂടെ നടന്നു.കളളക്കൊമ്പനരിക്കൊമ്പൻഅവരെപ്പറ്റിച്ചോടി നടന്നു.‘കാടും താണ്ടി പുഴയും താണ്ടിനാട്ടിലിറങ്ങിയരിക്കൊമ്പൻ .അരിയും തിന്നു…

അരിക്കൊമ്പൻ പാറുവിനു അയച്ച WhatsApp മെസ്സേജ്

അരിക്കൊമ്പൻ പാറുവിനു അയച്ച WhatsApp മെസ്സേജ് മലയാളത്തിൽ മൊഴി മാറ്റി പുറത്തുവിട്ടു 😌 : “എന്റെ പാറൂ, ഈ മണ്ടന്മാർ എന്നെ പെരിയാറിലാണ് കൊണ്ട് വിട്ടിരിക്കുന്നത്. ഏകദേശം നൂറോ നൂറ്റമ്പതോ കിലോമീറ്റർഅകലെ. നമ്മുടെ രണ്ടു ദിവസത്തെ നടപ്പു ദൂരം. ചിന്ന കനാലിലേ…

എനിക്കു പൊള്ളുമ്പോൾ …..

രചന : പ്രവീൺ സുപ്രഭ✍ ചിറകുകൾ മുറിഞ്ഞു ഞാൻ പെറ്റുവീണത്മതവിഷം കൂർപ്പിച്ച വാളുവീശിപരസ്പരംവെട്ടിമുറിഞ്ഞുനീറിഅലർച്ചകൾകൊണ്ട് കാതുപൊള്ളുന്ന,ഒന്നെന്ന സ്നേഹം ഞരമ്പുകളിൽഇന്നലെവരെ ഒഴുകിയവരുടെചിതറിവീണചോരകൊണ്ട്ചുടലപോലും തണുക്കുന്ന ,ഉയിരോടെതീയിട്ടപച്ചമാംസം കരിഞ്ഞപുകശ്വാസനാളിയിൽകൂടിക്കടന്നുശ്വാസകോശത്തെ ഞെരുക്കുന്നകറുത്തിരുണ്ടൊരു രാവിലായിരുന്നു.ശുഷ്കശൽക്കംപൊടിഞ്ഞുഅതിലേറേ ദ്രവിച്ചുഅര്ദ്ധ മൃതമായോരെന്നെദുരിതകാലത്തിൻറെബാലകാണ്ഡം കടത്തിയോർ ,പട്ടിണിക്കനലുകൾ പാകിയവിഭജനമുറിവുകളിൽപുതുവെളിച്ചത്തിന്റെതീ വിത്തുപാകിയോർ ,ബഹുവിശ്വാസത്തിൽവികർഷിച്ചു പോകുമ്പോഴുംഒന്നെന്നസ്വത്വബോധത്തിൽഒന്നായിഇറുകിപ്പുണർന്നിരുന്നവർ നമ്മൾ,ബഹുശതവർഷങ്ങൾക്കുശേഷംഎനിക്കിതാപിന്നെയും ശ്വാസം മുടങ്ങുന്നു…

വെള്ളം കയറാത്ത ഒരു സുറിയാനിപ്പള്ളിയിൽ

രചന : ബിജു കാരമൂട് ✍ എ൯െറടീദേണ്ടെഇന്നാളുറെസിഡ൯സി൯െറആനുവൽഡേയ്ക്ക്അമ്മച്ചി കേറിയൊരുപാട്ടങ്ങു പാടിബാക്കിയുള്ളോ൯െറതൊലിയുരിഞ്ഞുപോയിഈ പ്രായത്തില്അവ൪ക്കെന്നാത്തി൯െറ കേടാവല്ലോം ഗുണമൊള്ളകാര്യത്തിനാരുന്നേപിന്നേംആലീസി൯െറഇളയ കൊച്ചിനെപെയി൯റിങ്ങുപഠിപ്പിക്കാ൯ വിട്ടപോലായിരണ്ടെണ്ണം കൂടികൊണ്ട് നടക്കുവാമത്സരമുള്ളേടത്തൊക്കെസമ്മാനമൊന്നുംകിട്ടിക്കാണത്തില്ലന്നേകൊച്ച് വരച്ചതാന്ന്പറഞ്ഞ്ഞങ്ങളേം കാണിച്ചുഅഞ്ചാറ് കൂറപെയി൯റിങ്ങ്അതിയാനേതാണ്ട്കൊള്ളാമെന്നൊക്കെഭംഗിക്കു പറഞ്ഞാരുന്നുഓ എന്നതാഓട്ടിസമൊന്നുംകൊറയൊത്തൂവൊന്നുംഇല്ലന്നേഅതിയാ൯െറകാര്യോംഏതാണ്ടിങ്ങനെയൊക്കെതന്നാന്നേഎല്ലാ ഞായറാഴ്ച്ചേംബാലഭവനിലെപിള്ളേ൪ക്ക്ബിരിയാണിവച്ചുതട്ടേണ്ടവല്ല കാര്യോമുണ്ടൊകാര്യം പറഞ്ഞാഅനാഥപ്പിള്ളേരൊന്നുമല്ലല്ലോഅതുങ്ങടെഗതിയില്ലായ്മേംപറഞ്ഞ്കിഴക്കേടത്തച്ച൯മാസാമാസംജ൪മ്മ൯ മാ൪ക്കെത്രയാഒണ്ടാക്കുന്നേകാശെന്തായാലുംകാശുതന്നല്ലിയോടീവീല്കണ്ടില്ലാരുന്നോആസന്തോഷ് പണ്ഡിറ്റ്മിത്രക്കരീല്കോളനിക്കാരിപെണ്ണുങ്ങടെടേല്കിടന്ന്വെരവുന്നത്ഏതാണ്ട്ബക്കറ്റോ മഗ്ഗോമടക്കണ കട്ടിലോആ൪ക്കാണ്ടൊക്കെകൊടുത്തെന്ന്വീടും ഇടിഞ്ഞ്തുണീം കോണാനുമൊക്കെവെള്ളോം കൊണ്ട്…

ഒടിയൻ

രചന : ഹരി കുട്ടപ്പൻ✍ മീനമാസത്തിലെ ചൂട് എല്ലാ കൊല്ലത്തേക്കാളും കൂടുതലാണല്ലോ എന്നാലോചിച്ച് അപ്പുതമ്പുരാൻ കണ്ണുകൾ തുറന്നു…രാത്രിയിലെ ഉറക്കകുറവും പിന്നെ ചൂടും ശരീരമാകെ നനഞ്ഞൊട്ടി വല്ലാത്തൊരു ക്ഷിണംമുകളിലെത്തെ നിലയിൽ പാതിരാത്രിയാവുമ്പോൾ നേരിയ കാറ്റ് കിട്ടേണ്ടതാണ് പക്ഷെ അത് ഇന്ന് ഉണ്ടായില്ലപാതിരാത്രിയായിട്ടും ഉറക്കം…

ആ സമയം.

രചന : ബിനു. ആർ✍ പടിപ്പുരക്കപ്പുറത്തുനിന്നുംകേൾക്കാം ഒരു ചിണുചിണുങ്ങൽ,വന്നെത്തീടാമോഒരു മാത്രയ്ക്കെങ്കിലുംഒന്നിത്രടം വരെ.അതുകേട്ടുമ്മറപ്പടിയിലിരുന്ന ഞാൻ തെല്ലൊരുപരിഭ്രമമോടെ,ഇന്നലെ കണ്ടൊരു സ്വപ്നംമനസ്സിൽ തിരഞ്ഞു.വന്നെത്തിവിളിക്കുന്നതാരോ,ധർമ്മരാജൻ, തെല്ലൊരു പരിഭ്രമമോടെഅകത്തേയ്ക്കൊന്നുപാളിനോക്കി ഞാൻ,നടുമുറിയിൽനിന്നുംനിർന്നിമേഷയായി നോക്കുന്നു,എന്നെയും, പടിപ്പുരയിലേയ്ക്കും,കഥകളിയുടെ ദൃഷ്ടിയോടെയുംഭാവങ്ങളോടെയും വാമഭാഗം.അവൾ കണ്ടിരിക്കുന്നു,നായയ്‌ക്കൊപ്പംവന്നുനിൽക്കുംകുറവനെയും,അനുസരണയോടെഅടുത്തു നിൽക്കുംകറുത്തപട്ടിയേയും,കൈയിൽചുരുട്ടിയ കയറുമായ്.കൊമ്പുകുഴലൂത്തുകളോടെനത്തും കാലങ്കോഴിയുംഅർപ്പുവിളിപ്പൂ,ചെന്നെത്തീടൂ നിൻസമയംഅതിക്രമിച്ചിരിക്കുന്നു.ഒട്ടുനേരം കഴിഞ്ഞതിൻ ശേഷം‘ആ സമയം’കടന്നുപോയി-യല്ലോയെന്ന ചിന്തയിൽചങ്കുറപ്പോടെ…

തോറ്റതറിയുന്ന ദിവസം..

രചന : മധു മാവില✍ തോറ്റതറിയുന്ന ദിവസം..ഇന്നാണ് റിസൾട്ട്…മെയ് രണ്ട്..ജയിച്ചതറിയുന്ന ദിവസം.ചിലർക്ക് തോറ്റതറിയുന്ന ദിവസം..മറ്റു ചിലർക്ക് പാസ്സായാലും പണിക്ക് പോകണോ പഠിക്കണോ എന്ന് തീരുമാനമാകുന്ന ദിവസം. പാച്ചന് ഇന്നലെ മുതൽ തുടങ്ങിയ ഒരു വല്ലായ്യ. ചെറിയ തോതിലുള്ള വിറയൽതുടങ്ങി വയറ്റിൽ വേദന..എന്തോ…

കാറ്റത്തെ കിളിക്കൂട്

രചന : രാജീവ് ചേമഞ്ചേരി✍ ചില്ലയിലിരുന്നു കൂവുന്നു കുയിലമ്മ..ചിരിച്ചു കളിച്ചു രഥമിന്ന് പോന്ന നേരം….ചിന്തയിലൊത്തിരി മോഹങ്ങൾ…..ചിറകുവിരിച്ചൊരീ പുതുയാത്ര! ചമയങ്ങൾ തീർത്ത രാജവീഥിയിൽ-ചറപറയോടും വാഹനമൊത്തിരിയുണ്ട്!ചന്തം നിറയും മന്ദിരമേറെ കണ്ടു-ചുണ്ടിലിന്ന് ചിന്തുകളുണർന്നു ഗീതമായ്… ചക്കരചോറിന്നായ് മെല്ലെയിറങ്ങിയിവിടെചാരേ നില്പുണ്ട് മരണത്തെ തോപ്പിച്ച വീരൻ!ചിന്താതീതമാം യാത്രയ്ക്കിടയിലായ്-ചീട്ടുകൊട്ടാരമായ് വാർത്ത…