Month: August 2023

മരിച്ചവരുടെ തീവണ്ടി

രചന : സെഹ്റാൻ✍ വിശപ്പ് കനക്കുമ്പൊഴൊക്കെ ഞാൻ വയലിലെ ചെളി വാരിത്തിന്നാറുണ്ട്.കാട്ടിലെ മരങ്ങളുടെ ഉണങ്ങിയ തൊലിയും…വയൽ തൊടുമ്പോൾ പണ്ടെന്നോ ചത്തൊടുങ്ങിയ കുഞ്ഞുമത്സ്യങ്ങളുടെപ്രാണപ്പിടച്ചിലുകളാണ് കൈനിറയെ!കാടു തൊടുമ്പോൾ പണ്ടെന്നോ ചത്തൊടുങ്ങിയജന്തുക്കളുടെ മരണക്കിതപ്പുകളാണ് കൈനിറയെ!കിതപ്പുകളോട്, പിടച്ചിലുകളോട്ഇണങ്ങിച്ചേരാനാവാതെ ഒറ്റയ്ക്ക് നിന്ന് ഞാൻ കത്തും.അകലങ്ങളിലെവിടെയോ നിന്നും അപ്പോഴൊരു തീവണ്ടിയുടെശബ്ദം…

ഓണമായല്ലോ പെണ്ണേ…

രചന : സുരേഷ് പൊൻകുന്നം ✍ ഓണമായല്ലോ പെണ്ണേവാ നമുക്കൊരൂഞ്ഞാല് വേണ്ടേനാളെയാണല്ലോ കണ്ണേ നീഉണരാത്തതെന്തേഅത്ര സമൃദ്ധിവൃദ്ധിയില്ലായിരുന്നെങ്കിലുംകുഞ്ഞുശോകങ്ങൾമറക്കുവാൻ മായ്ക്കുവാൻനാമശോകമരത്തണലിലിരുന്ന്കണ്ട സ്വപ്‌നങ്ങളാണിന്ന്ബാക്കിയും സാക്ഷിയുംഞാൻ കൊണ്ടുവന്നചെണ്ടുമല്ലിയൊക്കെ വാടി ഹാനൊന്തുപോകുന്നല്ലോ നീകൺതുറക്കാത്തതെന്തേനീ കൺതുറക്കാത്തതെന്തേനാമെത്രയത്തപ്പൂക്കളമിട്ടയീ മുറ്റംഎത്രയലങ്കോലമിന്ന് മൃത്യുനീയെത്ര ഭീകരൻഎന്തിനായിരുന്നെടോകണ്ട് കണ്ടാ കാഴ്ചകളൊന്നുംകണ്ട് തീരുന്നതിൻ മുൻപ്എന്റെ പെണ്ണിനെ കൊണ്ടുപോയത്മന്ദമാരുതാ നീയുംമിണ്ടിയില്ലല്ലോ…

തിരുവോണം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ഓണം വരവായി തിരുവോണം വരവായിഓണപ്പാട്ടുകൾ നാവിൻതുമ്പത്തൂഞ്ഞാലാടുകയായിഓണത്തപ്പനെവരവേൽക്കാനായ് പൂവുകൾ വിരിയുകയായിതുമ്പപ്പൂക്കൾ പറിക്കാനെത്തിയകുട്ടികൾ തുമ്പികളായിമുറ്റംപുതിയൊരു പൂക്കളുമായി കണ്ണിനുകുളിരായിഅത്തക്കാഴ്ചകൾ മോഹനമായി തിരുവോണംവരവായിഓണമൊരുക്കാനോർമ്മകൾ തേടി മനസുകൾതേരേറിതിരുവോണത്തിൻ പുതുമകൾകാണാൻ പഴമകൾ നാം തേടിഓണംവരവായി തിരുവോണംവരവായിഓണക്കോടിയുടുക്കാനായി ഉണ്ണികൾ ധൃതികൂട്ടിചിന്തകളങ്ങിനെമനസുകളിൽ കുട്ടിക്കാലംതേടിഓടിമറഞ്ഞ ഓണനിലാവ് ഓർമ്മയിൽ…

വീട്ടിൽ പെയിന്റടി

രചന : അബ്രാമിന്റെ പെണ്ണ്✍ കഴിഞ്ഞയിടെ ഒരീസം വീട്ടിൽ പെയിന്റടിച്ചു..അടുത്തുള്ള ഒരുത്തനെയാ പെയിന്റടിയ്ക്കാൻ വിളിച്ചത്..രാവിലെ ഒൻപതരയായിട്ടും ആളിനെ കാണുന്നില്ല..ഞാനങ്ങോട്ട് വിളിച്ചപ്പോ “ഹാലോ,,എഴുന്നേറ്റില്ല,,ദാ വരുന്നെടേന്ന്..ആ ഏപ്പരാച്ചി ഒറക്കപ്പായിൽ കെടന്ന് സംസാരിക്കുന്നു… ഇവൻ ഒറക്കമൊണർന്നിട്ട് ഇനിയെപ്പ…😳😳😳പത്തേകാലോടെ പുള്ളി വീട്ടിലെത്തി… പണി തുടങ്ങിയപ്പോ മണി പതിനൊന്ന്..അന്ന്…

🌷 ഓണപ്പാട്ട് 🌷

രചന : ബേബി മാത്യു അടിമാലി✍ മാമലനാടിൻ ഉത്സവമാകുംഓണം വന്നല്ലോമലയാളികളുടെ ദേശീയോത്സവംഓണമതാണല്ലോഊഞ്ഞാലാടാം പുലികളിയാവാംആനന്ദത്തോടെവഞ്ചിപ്പാട്ടിൻ താളത്തോടെവള്ളം കളിയാവാംഓണത്തപ്പനെ വരവേൽക്കാനായ്തീരുവാതിരയാടാംമുറ്റം നിറയെ പൂക്കളമിടുവാൻപൂക്കളിറുത്തീടാംഇല്ലം നിറയണു വല്ലം നിറയണുഓണക്കാലത്ത്പട്ടിണിയില്ല പരിഭവമില്ലീ ഓണത്തിൻ കാലംസമഭാവനയുടെ ഓർമ്മകൾ നമ്മളെഒന്നിപ്പിക്കുന്നുസഹോദര്യ പെരുമകളിവിടെ വീണ്ടുമുദിക്കുന്നുനാമൊന്നാണെന്നൊരു സന്ദേശംഹൃത്തിലുദിക്കുന്നുജാതി മതത്തിൽ വേലികെട്ടുകൾതകർന്നുവീഴുന്നുകേരളമെങ്ങും ആനന്ദത്തിൻ പൂക്കളമാകുന്നുദൈവത്തിന്റെ…

ചില മനുഷ്യരുടെ പുഞ്ചിരികൾ ശ്രദ്ധിച്ചിട്ടുണ്ടോ?

രചന : സഫി അലി താഹ✍ പൂർണ്ണമായി ഭംഗിയാക്കാൻ ശ്രമിച്ച് ജന്മമെടുപ്പിച്ച ആ ചിരിയുടെ കോണുകൾ വക്രിച്ചിരിക്കും. പ്രവർത്തികളും സംസാരവുമൊക്കെ സന്തോഷമുളവാക്കുന്നതായിരിക്കും.അവർക്ക് ദുഖവും സങ്കടവും ഒന്നുമില്ലല്ലോ എന്നോർത്ത് മറ്റുള്ളവർ ആശ്ചര്യപ്പെടും, സന്തോഷിക്കും.എന്നാൽ കഥ മറ്റൊന്നാണ്, താൻ കാരണം ആരും വിഷമിക്കരുത് എന്ന്…

ഉത്രാടപ്പുലരിയിൽ ഉന്മേഷമോടെ

രചന : കൃഷ്ണമോഹൻ കെ പി ✍ ചൈതന്യമുൾക്കൊണ്ടുണരും പ്രഭാതത്തിൻസംഗീതം ചിത്തത്തിൽ ആഗതമായ്കണ്ട കിനാക്കളും, കാണാക്കിനാക്കളുംപൊൻ ചിറകേറിപ്പറന്നകന്നൂപൊൻവെയിലാടയിൽ സുന്ദരിയായിതാപൊന്നമ്മ ഭുമി തുടിച്ചു നില്പൂപഞ്ചേന്ദ്രിയങ്ങളും പാണിനീ വാദത്തിൻപൊൻനാദം കേട്ടു തരിച്ചിടുന്നൂവാചാമഗോചരമാമീ പ്രപഞ്ചത്തിൻവാരാന്നിധിയിലമർന്ന സൂര്യൻവർദ്ധിത വീര്യത്തോടങ്ങനെ വന്നെത്തിവാജീരഥമേറി പൂർവ ദേശേഓണത്തിന്നുത്സവ നാളുകളിൽ അർക്കൻഓർമ്മിച്ചിടുന്നൂ മഹാബലിയെഓർക്കാതിരിയ്ക്കുവാൻ…

ഓണക്കിനാവ്

രചന : ടി.എം. നവാസ് വളാഞ്ചേരി✍ മാനുഷരെല്ലാരുമൊന്നെന്ന് ചൊല്ലിയ മാവേലി മന്നന്റെ മധുരിക്കും ഓർമകളുമായി ഒരു പൊന്നോണം കൂടി . ഓണം വന്നോണം വന്നല്ലോപൊന്നോണപ്പുലരി പിറന്നല്ലോഅത്തത്തിൽ ചിത്തമുണർന്നല്ലോചന്തത്തിൽ പൂക്കളമിട്ടല്ലോപൂത്തുമ്പികൾ പാറി നടന്നല്ലോപൂമരമത് പൂത്ത് തളിർത്തല്ലോചിന്തകളിൽ നൻമ പടർന്നല്ലോമാവേലി സ്മൃതികളുണർന്നല്ലോഒരുമയുടെ വിളക്ക് തെളിച്ചല്ലോഒന്നെന്നവർ…

വിമാനത്തിലൊരു ശുഭ രാത്രി

രചന : ജോർജ് കക്കാട്ട്✍ പറക്കാനുള്ള ഭയത്താൽ വലയുന്ന പലർക്കും, അനിവാര്യമായ പ്രക്ഷുബ്ധത ഇല്ലായിരുന്നുവെങ്കിൽ, ഒരു വിമാനത്തിൽ തങ്ങളെത്തന്നെ ഏൽപ്പിക്കാൻ ഒരു മടിയുമില്ല. അവർ വഴിതെറ്റിയ യാത്രക്കാരെ അവരുടെ സീറ്റുകളിലേക്കും ബെൽറ്റുകളിലേക്കും തിരികെ നിർബന്ധിക്കുന്നു, ഒരു മിതമായ ഭൂകമ്പം പോലെ അവരെ…

ഓണപ്പാട്ട്❤️

രചന : ബിജുകുമാർ മിതൃമ്മല✍ തന്താന താനതക തന്താനാതാനതന്താന താനതക തന്താനാ താനാ…..എന്തോരം കണ്ടുകണ്ടോരം ചെന്നുസന്തോഷം കൊണ്ടുനെഞ്ചോരം ചേർത്തുആറ്റിറമ്പത്ത്കൈതക്കൂട്ടത്തിൽകൈതപ്പൂവൊന്നു പൂത്തുപിച്ചക മന്ദാര ചേമന്തിചെമ്പകപ്പൂകൊണ്ട്മുറ്റത്ത്പൂക്കളം തീർത്തിടുമ്പോൾകിന്നാരം കൊണ്ടവളേഎന്നോട്പുന്നാരം ചൊല്ലിയോളേകാർമേഘം മിന്നിയതെന്തേകവിളോരം വാടിയതെന്തേകവിളോരം വാടിയതെന്തേപെണ്ണേ കവിളോരം വാടിയതെന്തേചിങ്ങമെത്തീടി ചിണുങ്ങി നിൽക്കാതെചിരിച്ചു നിൽക്കെന്റെ പെണ്ണേചിരിച്ചു നിൽക്കെന്റെ…