വിരൂപൻ
രചന : സുമോദ് പരുമല ✍ കുളിച്ച് വൃത്തിയായിവെളുവെളുത്ത മുണ്ടുംഅലക്കിത്തേച്ച ജൂബയുമിട്ട്മുടി ചീകിയൊതുക്കുവാൻനിലക്കണ്ണാടിയ്ക്ക് മുമ്പിൽനിൽക്കുമ്പോഴാണ്കാക്കത്തൂവൽപോലെകറുകറുത്തതൊലിയുംപൊന്തിത്തെറിച്ചുനിൽക്കുന്നപല്ലുകളുമായികണ്ണാടി ചോദിച്ചത് ..”എള്ളുണങ്ങന്നത് എണ്ണയ്ക്കാണ് .ഇതെന്തിന് …? “പെട്ടെന്നയാൾസ്വന്തം ,അച്ഛനെയൊർത്തുപോയി .ആവിതട്ടിയ കണ്ണുകളോടെഅറിയാതെ മനസ്സു പറഞ്ഞു …” എന്റച്ചോ … അത് വല്ലാത്തൊരു വികൃതിയായ്പ്പോയി … “തലമുടി…
പാഴ്ക്കിനാവ്
രചന : ജിനി വിനോദ് ✍ ആരോരുമറിയാതെമനസ്സകക്കോണിലായ്ഒരായിരംകിനാവുകൾഒളിപ്പിച്ചുവച്ചുനിറങ്ങളൊക്കെയുംചേർത്തു വരച്ചൊരുസുന്ദര രൂപമായതുള്ളിൽതെളിഞ്ഞു നിന്നുസങ്കല്പ സൗഗന്ധികത്തിലെതളിരുകളനുദിനംഅഴകോടെ മൊട്ടിട്ടു വന്നുപൊൻമണി ചെപ്പിലെമുത്തുപോലതുള്ളംനിറഞ്ഞു തുളുമ്പി നിൽക്കേസ്വപ്നങ്ങൾക്കൊക്കെയുംഅല്പായുസ്സാണെ ന്ന്കാലം പതുക്കെ പറഞ്ഞു തന്നുനിനയ്ക്കാത്ത നേരത്ത്പെയ്യ്‌തൊരു പെരുമഴഇളംകതിർത്തണ്ടിന്റെനെഞ്ചകം കീറിമുറിച്ചപോലെമോഹങ്ങളൊക്കെയുംപാഴ്ക്കിനാവായിട്ട്നോവുകൾ തന്നെങ്ങോമറഞ്ഞു പോയി🖤
നിര്യാതയായി
ഇലന്തൂർ തിരുവാതിലിൽ ശ്രീമതിഅന്നമ്മജജാർജ് ന്യൂ യോർക്കിൽ നിര്യാതയായി. മക്കൾ മേരി ജോർജ് (India),ഗ്രേസി തോമസ് , ലിസി ഫിലിപ്പ്, ആലീസ് തോമസ് ജിജി ടോം (എല്ലാവരും USA ) മരുമക്കൾ : പരേതനായ ജോർജ് , മത്തായി ജതാമസ്, ഫിലിപ്പോസ് ഫിലിപ്പ്…
ന്യൂയോർക്ക് സെനറ്റിൽ മലയാളികൾക്ക് അഭിമാനിക്കാവുന്ന സുവർണ്ണ നിമിഷങ്ങൾ; മലയാളി പൈതൃക മാസമായി മെയ് മാസം പ്രഖ്യാപിച്ചു.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ആൽബനിയിലുള്ള ന്യൂയോർക്ക് സ്റ്റേറ്റ് ക്യാപിടോൾ ബിൽഡിങ്ങിലെ സ്റ്റേറ്റ് സെനറ്റ് ഹാളിൽ മലയാളികൾക്ക് അഭിമാന മുഹൂർത്തങ്ങൾ സമ്മാനിച്ച് മല്യയാളിയായ സെനറ്റർ കെവിൻ തോമസിന്റെ പ്രമേയത്തിന്മേൽ ഉജ്ജ്വല പ്രഖ്യാപനം. ന്യൂയോർക്ക് സംസ്ഥാനത്ത് മെയ് മാസം മലയാളി ഹെറിറ്റേജ് മാസമായി പ്രഖ്യാപിച്ചതിന്…
മഞ്ചിന്റെ (MANJ) ചാരിറ്റി ഇവന്റിൽ സുപ്രസിദ്ധ ഗായകൻ ചാൾസ് ആന്റണിയുടെ മ്യൂസിക്കൽ നൈറ്റ് ഞായറാഴ്ച വൈകിട്ട്.
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ ജേഴ്സി : ന്യൂ ജേഴ്സിയിലെ പ്രമുഖ മലയാളീ സംഘടനയായ മഞ്ചിന്റെ (MANJ) ചാരിറ്റി ഇവന്റിൽ സുപ്രസിദ്ധ ഗായകൻ ചാൾസ് ആന്റണിയുടെ മ്യൂസിക്കൽ നൈറ്റ് , ഡിന്നറോഡ് കുടി മെയ് 21 ഞായറാഴ്ച വൈകിട്ട് ആറു മണിമുതൽ സെന്റ്…
ഒരു പ്രണയം ജനിക്കുന്നു.
രചന : വൈഗ ക്രിസ്റ്റി✍ രണ്ടു പേരടങ്ങിയഒരാൾക്കൂട്ടം ,അവർക്കിടയിലെ അടക്കംപറച്ചിലിനുള്ളിൽഒരു പ്രണയം ജനിക്കുന്നു എനിക്കായി കാത്തിരിക്കുമോ ?കാത്തിരിപ്പാണ്ലോകത്തിലെ ഏറ്റവും വലിയ വിരസത …നീയെനിക്ക് ,അത്രയ്ക്കൊന്നും രുചിയില്ലാത്തഏതോ ഒരുപഴം നീട്ടിഎന്നാലും ഞാൻ കാത്തിരിക്കുംനിൻ്റെ മോതിരവിരലിനഗ്രംഅല്പമൊന്ന് ചതഞ്ഞ്ചെറിയൊരു സർപ്പാകൃതിയിലുണ്ടായിരുന്നത്ഞാനപ്പോഴാണ് ശ്രദ്ധിച്ചത് ഒരു ഉപഗ്രഹവുംഒന്നിനുമായല്ലാതെ വലം…
പൊട്ടിച്ചിരിച്ചും കരയിച്ചുo, വിധികൾ.
രചന : പ്രകാശ് പോളശ്ശേരി✍ അക്ഷരപ്പൂക്കൾകൊണ്ടപ്പംചുടുമ്പോഴെന്നിശ്ചകളെല്ലാംരസമൊത്തുവരുന്നുവോ .തുച്ഛമാണെന്നുടെ ,പാചകശീലമെന്നാ കുമോ,ചിലഉപദംശമേറെതൊട്ടുരസിക്കണോ .തച്ചനല്ലപെരുംതച്ചനല്ല നല്ലശില്പംകൊത്തിവച്ചീടുവാൻ പ്രാപ്തനുമല്ല.ഏതോ മോഹത്തിലതിലേറെയലസതഏറിവരും ചിലനേരമെല്ലാംഓർക്കുമ്പോഴൊക്കെകോറിവച്ചീടുവാൻ കാർക്കശ്യമില്ലവെറുംകൗതുകം മാത്രം.ഏറിവരുന്നേരംകോതി മിനുക്കി,യാമം പിന്നെ കളയാറുമില്ലതോലകണക്കിന് ആട്ടിയെടുക്കുവാൻതുഞ്ചന്റെചക്കും കോപ്പുമില്ലല്ലോപൂഴിയിലാണ്ടുകിടക്കുന്നചില ,വർണ്ണക്കല്ലുകൾ വെറുതെ പെറുക്കിയെടുക്കുന്നു.അഛന്റെ വാത്സല്യമേറെ ലഭിച്ചോരുതൽക്ഷണചിന്തയാൽആറ്റിക്കുറുക്കിയോ,ഭാഷതൻപാണ്ഡിത്യമേറെയുണ്ടായിട്ടുമൊരുഗുരുവായിട്ടൊന്നുoചേർന്നതുമില്ലച്ഛൻ ,നിർബന്ധമേറെ കേട്ട നാളിലൊക്കെചില ബാലേകൾ രചിച്ചൊരഛനും…
ഒരു പെന്തകോസ്ത് സഹോദരന്റെ മകളുടെ കല്യാണം.
രചന : അബ്രാമിന്റെ പെണ്ണ്✍ പരിചയത്തിലുള്ള ഒരു പെന്തകോസ്ത് സഹോദരന്റെ മകളുടെ കല്യാണം… മാനസികവും ശാരീരികവുമായ രണ്ട് വീഴ്ചകളുടെ ആഘാതത്തിലിരിക്കുന്നത് കൊണ്ട് പോകാൻ തീരെ തോന്നിയില്ല.. ഇങ്ങനിരുന്നാൽ ശരിയാവില്ലെന്ന് കൂട്ടുകാരി പറയുന്നു..കല്യാണത്തിന് പോകാടീന്ന് പറഞ്ഞോണ്ട് അവളെന്റെ പിറകെ നടന്നു വിളിക്കുവാ.. നിർബന്ധം…
പ്രണയത്തിന്റെ പുറം തോലണിഞ്ഞഏഴാമത്തെ വിശുദ്ധ പകലുകൾക്കൊടുവിൽ.
രചന : രെഞ്ചു ജി ആർ ✍ പ്രണയത്തിന്റെ പുറം തോലണിഞ്ഞഏഴാമത്തെ വിശുദ്ധ പകലുകൾക്കൊടുവിൽഒരുവൾക്ക് ഏട്ടാമതൊരു തെളിഞ്ഞ രാത്രിയെനേടിയെടുക്കുവാൻ കഴിയുകയെന്നാൽഅതൊരു പെണ്ണിന്റെയുള്ളിലെമുറിപ്പെട്ട നേരങ്ങൾക്കുള്ളമരുന്ന് കാച്ചല് കൂടിയാണ്.ഒന്നാമത്തെ രാത്രിയിലാണ് ചോര വറ്റിയ ചുംബനങ്ങളെകവിളുകളോട് ചേർക്കേണ്ടി വന്നത്,അടുത്ത പകലിൽ,ഉപ്പ് വറ്റിയ കണ്ണീർ ചാലുകളിൽചായം തേച്ച്…
ആനപ്പൂരങ്ങളിൽ കട്ടുറുമ്പ്.
രചന : പി.ഹരികുമാർ✍ പൂരങ്ങളുടെ പൂരം.പൊടിപൊടിക്കുന്ന മേളം.മതി മറക്കുന്ന ലോകം.തിടമ്പാന ഞരങ്ങുന്നു: –അഹങ്കാരീ കട്ടുറുമ്പേനീയെന്നേം കടിച്ചല്ലേ?ചുടുമൂത്രപ്പുഴയിലുംകടിച്ചു നീ നിൽപ്പല്ലേ?എനിക്കിപ്പം ഭ്രാന്തിളകുംനാട്ടുകാരുമാർത്തിളകും.ഇന്നോളം തൊഴുതോരുംമദയാനക്കുറുമ്പെന്നതീപ്പന്തപ്പഴി ചാരും.കാണില്ലയാരും,പറയില്ലയാരുംകട്ടുറുമ്പിന്നഹങ്കാരം.ആനക്കറുപ്പിതിലാരറിയാൻഎറുമ്പോളം കറുപ്പിനെ.2കട്ടുറുമ്പ് ഞെരിച്ചു:-ഞാൻ വെറും കട്ടുറുമ്പ്;ആനയോളം തടി വരില്ല.ആനച്ചന്തമൊട്ടുമില്ല.തിടമ്പേറ്റാൻ ശക്തിയില്ല.തീറ്റ തരാനാളുമില്ല.പട്ടയ്ക്ക് മെരുങ്ങുന്നപൊക്കത്തടി നീയെങ്കിൽ,വാഴ്ത്തുകൾക്കും വഴങ്ങാത്തവായ ഞാനെന്നറിയുക.വേണ്ടാത്ത നേരത്ത്വേണ്ടാതെ…
