Category: കവിതകൾ

ഓർമ്മകളെ അലാറംവെച്ച്മയങ്ങാൻകിടക്കും പ്രണയങ്ങൾ.

കവിത : അശോകൻ പുത്തൂർ * രാത്രിസൂര്യനെ അലാറം വെയ്ക്കുംപോലെ.ചില മണങ്ങൾ അലാറംവെച്ച്കാറ്റ് ഉറങ്ങാൻ കിടക്കുമ്പോലെ.സ്വപ്‌നങ്ങൾ അലാറം വെച്ചുതന്നെയാണ്ജീവിതവുംനാളെയെ ഉറക്കികിടത്തുന്നത്പുഴമഴ അലാറം വെയ്ക്കുംപോലെമേഘംമിന്നൽ അലാറം വെയ്ക്കുമ്പോലെകാട്കിളിയൊച്ചകൾ അലാറം വെയ്ക്കുംപോലെഅടുപ്പ്തീ അലാറം വെയ്ക്കുംപോലെസങ്കടംതേങ്ങലുകളെ അലാറം വയ്ക്കുമ്പോലെ.ചില ജീവിതങ്ങൾമരണം അലാറം വെയ്ക്കുംപോലെ.ഞാൻ എത്ര കാലമാണ്നിന്റെ…

ചില കണ്ണുകൾ.

കവിത :- ഷാജു കെ കടമേരി* ചില കണ്ണുകൾആഴങ്ങളിലേക്ക്ഓടിക്കിതച്ച്ചുവട് തെറ്റിവഴുതിവീഴേക്കാവുന്നഇത്തിരി സ്ഥലത്ത്ചവിട്ടി നിന്ന്ലോകഭൂപടം വരയുന്നകഴുകൻ കണ്ണുകൾ.കാലം നിവർത്തിയിട്ടആകാശത്തിന്റെഅതിരുകളിലേക്ക് പോലുംചിറകടിച്ചുയർന്ന്ഗർജ്ജിക്കുന്നമഴമേഘങ്ങൾക്കിടയിലൂടെചിറകിനടിയിലൊതുക്കാൻവെമ്പുന്നതല തെറിച്ച ചിന്തകൾനിലച്ചുപോയേക്കാവുന്നചെറുശ്വാസത്തിനിടയിലൂടെപിടഞ്ഞുകൂവുന്നു.അളന്ന് തീരാത്തത്ര ഗ്രഹങ്ങൾചുരുളുകൾക്കുള്ളിൽ നിന്നുംനിവരുന്നു.കൊടുങ്കാറ്റൊന്ന്ആഞ്ഞു വീശിയാൽമഴയൊന്ന് നിലതെറ്റി പെയ്താൽകറങ്ങികൊണ്ടിരിക്കുന്ന ഭൂമിഇത്തിരിയൊന്ന് വിറച്ചാൽമാത്രമേയുള്ളൂവെന്ന്ഇടയ്ക്കിടെ ബോധമണ്ഡലത്തെചുട്ടുപൊള്ളിക്കാറുണ്ടെങ്കിലുംഏകാധിപത്യം പ്രഖ്യാപിച്ച്നമ്മൾക്കിടയിലേക്ക്നുഴഞ്ഞ് കയറികാലത്തിന്റെനെഞ്ച് മാന്തിപൊളിക്കുന്നചില കണ്ണുകൾ…….

സവർഗ്ഗം.

കവിത : ഹരിദാസ് കൊടകര* അതിഥിയരണ്ടകൾതിരിച്ചേകേറിയില്ലസംഭ്രമം കണ്ണിലായ്വട്ടമെട്ടൂഴമായ്കരിനിഴലാറ്റകൾമൺമനം ചേരാത്തശാന്തിഹീനങ്ങളിൽഅധിനിവേശങ്ങളാംസസ്യങ്ങളാട്ടുവാൻമുള വിത്തിട്ടുപുൽവിത്തുകൾ നട്ടുതിരിച്ചറിവിനായ്സമചിത്തവും കെട്ടികാട് നാടാവുന്നിടംപച്ചമരവേലിയായ്നാലായ് മടക്കിയസാമദണ്ഡങ്ങളുംവേലിയ്ക്കിടകളിൽപേരിനായ് നാന്മുഖംകുറ്റിക്കടമ്പയുംഭൂലക്ഷണങ്ങളിൽതത്ത്വമായുത്തരംനീർച്ചുഴികളിൽചങ്ങാടമേറുവാൻഅദുർഗ്ഗമം കെട്ട്സാരത്തിലഞ്ചുംപുകളെഴും വിത്തറപുകഴുന്ന ശാന്തവുംമഴയൊന്നടങ്ങിസർഗ്ഗീയതയ്ക്കായ്സവർഗ്ഗം വിടർത്തുകസർഗ്ഗസൈന്യങ്ങളെഊഷ്മസ്വനങ്ങളെദന്ത്യം സവർഗ്ഗംവർഗ്ഗമായെണ്ണുകവായിലൂടല്ലമൂക്കിലൂടല്ലതോന്നലിൽത്തന്നെരോഗാണുവ്യാപനം തീർപ്പ്.

മറുപക്കം.

കവിത : Naren Pulappatta* നാക്ക് മുറിച്ച് വാക്ക് മരിച്ചകാലംകനവ് തിന്ന് ആറടിമണ്ണിലൊടുങ്ങിയഉറക്കംതലതല്ലികരഞ്ഞ് വിശപ്പുചുട്ട പട്ടിണിവയറ്…ചത്തു മലച്ച കണ്ണിലിപ്പോഴുംകാത്തിരിപ്പിന്‍റെ വെന്ത കണ്ണീര്…അടഞ്ഞുപോയ മൂക്കിലിപ്പോഴുംവിഷം കലര്‍ന്ന വറ്റാന്‍ മടിച്ച ശ്വാസംഇനിയൊരു ജന്മമില്ലന്ന് നിലവിളിക്കുന്ന പ്രണയം…കടുത്ത നോവിന്‍റെ ഉള്‍പ്പിരിവില്‍കലങ്ങിപ്പോയ ഹൃദയംകടം വച്ച കടമകള്‍ മറന്ന…

‘മതം’ ഒരഹങ്കാരം.

കവിത : ജലജ സുനീഷ്* എത്ര പെട്ടെന്നാണ് ഞാനും –നിങ്ങളും ഒരു പോലെയായത്.ദാരിദ്ര്യത്തിന്റെ ഒരേ കഞ്ഞിപ്പാത്രത്തിൽവിധിയെ കോരിക്കുടിക്കുന്നവർ.തെരുവോരങ്ങളിൽ നിങ്ങളെഞാനെന്നിലേക്കു പകർത്തുമ്പോൾസമാനതകൾ മാത്രം.അലക്കിത്തേച്ച അഹങ്കാരങ്ങൾപരിഹാസത്തിന്റെ കോടിയ ചിരിസമ്മാനിക്കാതെ നിസംഗനായ്നടന്നു നീങ്ങുന്നു.തുന്നുവിട്ട ഉടുപ്പുകൾനിങ്ങളെ കാണാതെചുളുക്കിപ്പിടിച്ചു നടക്കുമ്പോൾ ,കീറിയ ജീവിതം മറച്ചുപിടിക്കാൻനിങ്ങളെന്നിൽ നിന്നുംമുഖം താഴ്ത്തി നടക്കുന്നു.പണക്കാരനെന്നും,…

ചതുരംഗം.

രചന ~ ഗീത മന്ദസ്മിത പെട്ടു പോയ് നീ മാനവാ..,അകപ്പെട്ടുപോയ്….ഈ മാരിക്കും പേമാരിക്കുമിടയിൽ…ഇതൊരു കളി —പ്രകൃതിയും നീയുമായുള്ളൊരു ചതുരംഗക്കളി…ആദ്യം കരുക്കൾ നീക്കിയത് നീ…പ്രകൃതിക്കെതിരെ.., കറുത്ത കരുക്കൾ..,കറുപ്പുവിനെ വെളുപ്പാക്കിയതും നീ…വെട്ടി മാറ്റി നീ വൃക്ഷങ്ങളെ…തട്ടി മാറ്റി നീ നിയമങ്ങളെ…തടുത്തൂ നീ നീരുറവകളെ…അടച്ചൂ നീ…

*”നദികളുടെ നെടുവീർപ്പുകൾ”*

രചന : ചാക്കോ ഡി അന്തിക്കാട്* നദികളായിരം…പേറുംചെറിയ-വലിയ ഓളങ്ങൾ ഓർമ്മകളുമായുള്ള ചങ്ങാത്തം!…ബാല്യത്തി,ലൂളയിടുമ്പോൾപൊടിമീൻ വായിൽ‘ഒളിത്താവളം’കണ്ടെത്തിയതും,ശ്വാസംമുട്ടി ചുമച്ചതും…ഛർദ്ദിച്ചതു വിഴുങ്ങാൻപാഞ്ഞു വരുംകരിമീനുകളുംവയമ്പുകളുംവരാലുകളും…തവളകളുമെല്ലാം…മഹാമാരികാലത്ത്പനിക്കിടക്കയിൽപ്രാണൻ നീട്ടി വലിക്കുമ്പോൾ,മങ്ങിയ ഓർമ്മകൾ മാത്രം!നദികളിൽവെയിൽ ലയിക്കുംനേരംഗ്രാമത്തിൻ സൗഹൃദത്തി,ന്നിളം ചൂട്…മെല്ലെ പരന്ന്…പുഴയോരത്തുനിന്നുംഇടവഴികളിലൂടെനിഴലുകളായ്‌…പൂവായ്…കായയായ്പൂമ്പാറ്റകളായ്…കാൽപ്പാടുകളായ്‌…കവിഹൃദയത്തെകൈമാടി വിളിക്കും!നദികളി,ലാമ്പൽവിരിയുംനേരംക്ലാസ്സ് മുറികളി,ലാദ്യ പ്രണയംഒളിക്കടാക്ഷങ്ങളിൽ…കനവിൻ നനവു തേടികൂടുവിട്ടു കൂടുമാറി,വീണ്ടുംനദികളിൽമുങ്ങിക്കുളിക്കും…ലയിച്ചു ചേരും!അപ്പോൾനദിക്കരയിൽചൂണ്ടയുമായി വരുന്നവർമണ്ണിരകളെയാദ്യം തലോടും…പിന്നീട്ചൂണ്ടക്കൊളുത്തിനുസമർപ്പിക്കും…കാത്തിരിക്കും!അപ്പോളൊരു…

🦋 ഏകാന്തതയുടെ കവിതകൾ 🦋

രചന : സെഹ്റാൻ🌺. ഭൂമിയിലെ വെടിയുണ്ടകളെല്ലാംതീർന്നുപോയ കാലത്താണ്തോക്ക് തന്റെ ഏകാന്തതയെക്കുറിച്ച്കവിതകളെഴുതാൻ തുടങ്ങിയത്.സ്വത്വമെന്ന പരികൽപ്പനയ്ക്കകത്ത്നിലനിൽക്കുമ്പോൾത്തന്നെമറ്റുപല അസ്തിത്വങ്ങളുടെയുംപ്രകാശനകർമ്മം ഏറ്റെടുക്കേണ്ടിവരുന്ന ജൻമോദ്ദേശ്യങ്ങളെകുറിച്ചോർത്ത് അതത്ഭുതം കൂറി.ഉണ്ടയില്ലെങ്കിൽ താൻ വെറുമൊരുതോക്ക് മാത്രമാണെന്ന് ഏറെദു:ഖത്തോടെയത് മനസ്സിലാക്കി.മടുപ്പ് ഒരു തേരട്ടയെപ്പോലെതന്റെ ലോഹദേഹത്തേക്കിഴയാൻതുടങ്ങിയ നാളുകളിൽ തോക്ക്ആത്മഹത്യയെക്കുറിച്ച്ചിന്തിക്കാൻ തുടങ്ങി.വിഷം കഴിച്ച് അന്ത്യശ്വാസംവലിച്ചുകൊണ്ടിരിക്കേഅരികിൽ നിന്നിരുന്നചില്ലുകുപ്പിയോട് തോക്ക്…

നീയില്ലായ്മ.

രചന : റാണി റോസ്* നീയില്ലായ്മയുടെ ശൂന്യതകനത്തുവരുമ്പോൾഎല്ലാ ചിന്തകളിലുംഞാൻ ഊർന്നുവീഴുന്നത്നിന്റെ നെഞ്ചിലേക്കാണ്!പിണക്കത്തോടെ പടിയിറങ്ങിപ്പോയിട്ടുംഎന്നെ പിന്നെയും പിന്നെയുംകൊളുത്തിവലിക്കുന്ന അതേയിടത്തേക്ക്ഞാനെത്ര പിണങ്ങിമാറിയാലുംതിരിച്ചുവരുമെന്ന്നീ ആവർത്തിച്ചാവർത്തിച്ചുകൊത്തിവെച്ച അതേയിടത്തേക്ക്കുഞ്ഞുപരിഭവങ്ങൾ നിന്റെ നെഞ്ചിലേക്ക്ഇറക്കിവെയ്ക്കും മുൻപേനീ ആവേശത്തോടെ കെട്ടിപ്പുണരുമ്പോൾതീവ്രമായി ചുംബിക്കുമ്പോൾഞാൻ ഇങ്ങനെയാവും ചിന്തിക്കുക!ഓരോ പിണക്കവും ഇണക്കമായിമാറുമ്പോൾ കൂടുതൽ തീക്ഷ്ണമായിനീയെന്നെ സ്നേഹിക്കുന്നനിമിഷങ്ങൾ മോഹിച്ചുഇനിയും…

രാത്രിമഴ!

രചന : അജികുമാർ* രാത്രിമഴയ്ക്കെന്തു കുളിരാണ്കരളിന്റെയിരുളിൽ നിനവുകൾകിനാവുകണ്ടുണരുന്ന യാമങ്ങൾ …നിലാവൊളിയുടെ മിഴിയിണയിൽനിഴലുകൾ നിശബ്ദമായ് തനുവിൽഈറൻ തംബുരു മീട്ടുന്നു…ചന്നംപിന്നം പെയ്‌തലിയുന്നപേരറിയാ ഭംഗിയുടെ മയിലാട്ടങ്ങൾഹരിതങ്ങളെ ആർദ്രമാക്കുന്നഹിമകണംപ്രണയമെഴുതിയ പുരികങ്ങൾ …പലവുരു ഇളകിയാടിയ ഇളംകാറ്റിൽഉടയാടകൾ ക്രമംതെറ്റി വികൃതികാട്ടികടന്നു പോകുമ്പോൾ നനഞ്ഞൊട്ടി. .നഗ്നമാക്കപ്പെട്ട വള്ളിക്കൊലുസുകൾ !നാണം കൊണ്ട് നമ്രശിരസ്സുമായികടക്കണ്ണുകൂമ്പിയടയുന്ന…