തിരക്ക്.
കവിത: ലത അനിൽ* തിരക്കിന്റെ പണിശാലയിൽതിരക്കോടു തിരക്കാണ്.ഇരുണ്ടാലു० വെളുത്താലു०ഇരിപ്പില്ല , കിടപ്പില്ല. പണിയൊന്നും തീരുന്നില്ല.ചെയ്വതൊന്നു० കണക്കിലില്ല.പതിവുകൾ പടി കയറിഎത്തുന്നു, പോകുന്നു. ആലയിലോ ഇരുമ്പാണ്.അഗ്നിക്കിരയാണ്.പൂർണതയുള്ളുരുവെല്ലാ०ആരാന്റെ സ്വന്തമല്ലോ ചിറകിലോലപ്പാമ്പിനെകണ്ടോടുമടക്കോഴിനാലുചുറ്റുമളന്നിട്ടുവെന്തുനീറിക്കിടപ്പാണ്. അഴലിന്റെ കനൽ പൊട്ടിത്തെറിക്കാതെയിരിക്കുവാൻധൃതി നടിച്ചൂതിയൂതി…കത്തിച്ചങ്ങൊതുക്കണ०. തിരക്കിന്റെ പണിശാലയിൽതിരക്കോടു തിരക്കാണ്.വെറുമൊരു വാക്കല്ലത്മനസിന്റെ കവചമാണ്.
മാധുരി ദീക്ഷിത് തടാകം.
പേരു പരിചിതമാണെങ്കിലും അരുണാചലിലെ തടാകത്തിന് അതെങ്ങനെ കിട്ടി എന്നത് മറ്റൊരു കഥയാണ്.മനംമയക്കുന്ന നിരവധി കാഴ്ചകള്‍ അരുണാചല്‍ പ്രദേശിലുണ്ട്. കൗതുകമുണര്‍ത്തുന്ന ഇവിടുത്തെ ഇടങ്ങളില്‍ പ്രധാനിയാണ് സംഗസ്റ്റർ സോ തടാകം. പ്രകൃതിഭംഗിയാര്‍ന്ന കാഴ്ചകള്‍ ആണ് ഈ പ്രദേശത്തെ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാക്കി മാറ്റുന്നത്. എന്നാല്‍ സംഗസ്റ്റർ…
ഒരു സാധാരണ മനുഷ്യന്റെ വിചാരം.
കവിത : മംഗളാനന്ദൻ* “ഭാരതമെന്ന പേർ കേട്ടാലഭിമാന-പൂരിതമാകണമന്തരംഗം.കേരളമെന്നു കേട്ടാലോ തിളക്കണംചോര നമുക്കു ഞരമ്പുകളിൽ.”(1)ആരാദ്ധ്യനായ മഹാകവിയിങ്ങനെപാടിയതാണു നമുക്കു വേണ്ടി.‘കാവ്യം സുഗേയം’ തലമുറയങ്ങനെകാതോടു കാതു പകർന്നു പോന്നു.ഇന്നതു കേട്ടു പഠിച്ച ചെറു മകൾഎന്നോടു ചോദിക്കയാണീവിധം:-” ‘നിർഭയ’മാരുടെ മാനവും ജീവനുംനിർദ്ദയം വീണ്ടും കവർന്നിടുന്നു.പെണ്ണുടലിന്നും വെറും ചരക്കാകുമീമണ്ണിൽ…
കാഴ്ചകൾ.
രചന : ശ്രീകുമാർ എം പി* “രാവിലെ തന്നെ മഴ വന്നുവൊഎന്തൊരു ശല്യംപിടിച്ച മഴ”“അല്ലെ, മഴയുടെ കാലമല്ലെനല്ല വിളവു കിട്ടിടേണ്ടെപൂമഴത്തുള്ളികളെന്തു ചേലിൽഭൂമിയ്ക്കു വെള്ളം പകർന്നിടുന്നു!”“ഒന്നുകിടക്കുവാൻ വയ്യായല്ലൊജോലിയ്ക്കു പോകണ്ടെ കാലത്തിന് ““ജോലിയ്ക്കു പോകുന്നെ നല്ലതല്ലെലോകത്തിനൊപ്പം നാം നീങ്ങിടേണ്ടെരാത്രി കിടന്നെന്നാൽപോരെ ദേഹംവീർത്തിടും വീണ്ടും കിടന്നെന്നാല്””…
ആദ്യ കാഴ്ച്ചയിൽ.
Rajesh Krishna* ആദ്യ കാഴ്ച്ചയിൽത്തന്നെ ഞാനവരെ സാകൂതംനോക്കി എൻ്റെ നോട്ടം കണ്ട് അവൾ അവന് പിന്നിൽ പതുങ്ങിയെങ്കിലും അവൻ തലയുയർത്തി അത്ഞാതനായ എന്നെത്തന്നെ ഒരുനിമിഷം നോക്കിയശേഷം തലതിരിച്ചുകളഞ്ഞു…ഞാൻ മെല്ലെ അവരുടെയടുത്തേക്ക് നടന്നു… അവരേതു നാട്ടുകാരാണെന്നും എന്നാണിവിടെയെത്തിയതെന്നും മറ്റും ആരോടെങ്കിലും ചോദിച്ചറിയാനുള്ള ആകാംക്ഷയിൽ…
ജാഥകൾ കടന്നുപോകുമ്പോൾ.
രചന : ഖുതുബ് ബത്തേരി ✍️ പൗരോഹിത്യത്തെഅടയാളപ്പെടുത്തുന്നജാഥകൾ കടന്നുപോകുമ്പോൾപിന്നിൽഅണിനിരന്ന പാവങ്ങളുടെമുഖത്തൊന്നുനോക്കണം !മതത്തിന്റെചൂഷക വലയത്തിനുള്ളിൽവിശ്വാസത്തെ ചൂണ്ടയിൽകൊരുക്കുമ്പോഴുള്ളആ പിടച്ചിലുകളൊന്നുകാണണം ! പണക്കൊഴുപ്പിനാൽമേനിനടിക്കുന്ന ചിലർവിശ്വാസത്തെഅടക്കി ഭരിക്കുമ്പോഴുള്ളപൗരോഹിത്യത്തിന്റെദാസ്യവേലയും കാണണം ! പൗരോഹിത്യവുംമുതലാളിത്തവുംതമ്മിലുള്ള ഭയപ്പാടില്ലാത്ത,പിടച്ചിലുകളില്ലാത്തഅവിശുദ്ധകൂട്ടുംഉടനീളം കാണണം ! പലവർണ്ണങ്ങളിൽവാനിലേക്കുയർന്നകൊടികൾക്കു കീഴിൽആളുകൾ കടന്നുപോകുമ്പോൾഅവരുടെഉശിരോടെയുള്ളവിളികൾക്കിടയിലുംഏറെയുണ്ട്പാവപ്പെട്ടവന്റെദയനീയ മുഖങ്ങൾ ! മുന്നിൽ നടക്കുന്നശുഭ്രവസ്ത്രധാരികൾനേടിയതിന്റെയുംനേടാനുള്ളതിന്റെയുംപ്രസന്നഭാവത്തെഅടയാളപ്പെടുത്തുമ്പോൾ,പിന്നിലണിനിരന്നആളുകളിൽ കാണാംനിരാശനിഴലിച്ചജീവിതങ്ങൾ…
‘അത്ഭുതകരമായ’ വാൽനട്ട് മരം.
അപൂർവ്വമായ ഒരു കോടതി വിധിക്കെതിരെ ശബ്ദമുയർത്തിയ ഒരമ്മ …എഡിറ്റോറിയൽ . അലർജിയുള്ള മകളെ കൊല്ലാൻ കഴിയുന്ന ഒരു ‘അത്ഭുതകരമായ’ വാൽനട്ട് മരം വെട്ടിമാറ്റിയാൽ ഒരു അമ്മ കോടതികയറേണ്ടിവരും55 അടി വൃക്ഷം ചന്തൽ ബെക്കിന്റെ പുറകിലെ പൂന്തോട്ടത്തിന് മുകളിൽ തൂങ്ങിക്കിടക്കുന്നു, ആറ് വയസുള്ള…
ആ നിമിഷങ്ങൾ
കവിത : പ്രകാശ് പോളശ്ശേരി* കൊട്ടിയടച്ച നിൻവാതിലിൽ മുട്ടാതെകൊട്ടും കുരവയുമൊതുക്കി നിന്നതാണ്പിന്നെ സ്മൃതിയുടെ തട്ടകം തന്നിലായ്പട്ടു പുതച്ചു കിടന്നതാണ് ഏതോ ഉൾവിളി കേട്ട പോലന്നു നീഎന്നുള്ളിലൊരു ദീപം തെളിച്ചതാണ്പിന്നെവറ്റുന്നമുറക്കു നീയെൻ്റെകോൽ വിളക്കിലെണ്ണ നിറച്ചതാണ് ദൂരത്താകാശപ്പരപ്പിലൊക്കെയുള്ളനക്ഷത്രങ്ങളൊക്കെ സാക്ഷിയാണ്അദൃശ്യപരസ്പരാകർഷണത്തോടെആരൊക്കൊയോആണെന്നുതോന്നിയതാണ് പാതിരാവൊരുക്കിയ പന്തലിൽനാമന്ന്പാതിയും പതിയുമായ് കളിച്ചതാണ്പിന്നേതോഉൾവിളി…
മൂവാറ്റുപുഴയുടെ ഹൃദയമറിഞ്ഞ പുരാവൃത്തങ്ങൾ.
ജയന്തി അരുൺ ✒️ ഒരോ ഗ്രാമവും ഒരോ നഗരവും എത്രയോ പുരാവൃത്തങ്ങളാണ്, അറിയപ്പെടാത്ത എത്രയോ ചരിത്രങ്ങളാണ് ഉൾക്കൊള്ളുന്നത്.ഓരോന്നിനും അതിന്റെതായ പാരമ്പര്യവും തനിമയുമുണ്ട്. രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ ചരിത്രത്തിന്റെ ഭാഗമായ എത്രയോ സംഭവങ്ങളാണ്ഓരോ പ്രദേശത്തിനും പറയാനുള്ളത്, മണ്മറഞ്ഞുപോയ തലമുറയോടൊപ്പം മാഞ്ഞുപോയത്. വളരെ ചെറുപ്പത്തിൽ, കണ്ണിമുറിയാതെ…
കാർഗിൽ ചുവന്ന പരുന്ത്.
കവിത : ജീ ആര്‍ കവിയൂര്‍ * (വിജയ ദിവസം ജൂലൈ 26) ഭാരത ഹൃദയ വിപഞ്ചിയിലൊഴുകുംരാഗമാലികയായ് മാറുക നാംരണ കണങ്ങളില്‍ ഉതിരും പ്രേമസംഗീതംഅമ്മക്കായ് അര്‍പ്പിക്കാംജീവിത പുഷ്പാഞ്ജലികളിതാ..!!കാര്‍ഗില്‍ മലയില്‍ മറഞ്ഞിരുന്നകറുത്ത മുഖങ്ങളെ ഓടിയകറ്റിവിജയം കണ്ട ദിനമിന്നല്ലോ ….ഇന്നുമതോര്‍മ്മയില്‍മിന്നുംബലിദാനത്തിന്‍ ദിനമിന്നല്ലോ…ഭാരത ഹൃദയ വിപഞ്ചിയിലൊഴുകുംരാഗമാലികയായ്…