പ്രകൃതീ മനോഹരീ
രചന : മംഗളൻ കുണ്ടറ✍ ആദിത്യൻ കുന്നുകൾക്കപ്പുറംവന്നിങ്ങ്അരുണോദയാംശുക്കൾവർഷിക്കവേപലവർണ്ണ മലരുകൾ പുൽകിസൂര്യാംശുക്കൾപരിമളംപേറി മഞ്ഞിൽ-ക്കുളിക്കേ..പലകോടി വർണ്ണങ്ങൾ വിതറിയാ-രശ്മികൾപവിഴ നദിയിൽ ചേർക്കുംവിസ്മയങ്ങൾ!മഴയിലും മഞ്ഞിലുമരുണന്റെരശ്മികൾമാറി മാറി മെല്ലെ മുത്തമി-ട്ടൊരുനേരംമാരിവിൽ വിസ്മയ സപ്തവർണ്ണങ്ങളാൽമാനത്ത് പലവർണ്ണച്ചാരുതചാർത്തുന്നു!കുയിലമ്മപ്പെണ്ണിനെ മാടി വിളി-ക്കുവാൻകൂകുന്നു പ്രണയത്താലാൺ-കുയിൽപ്പാട്ടൊന്ന്കൂട്ടത്തോടെങ്ങോട്ടോപായുന്നു പറവകൾകൂട്ടം തെറ്റിപ്പോയ പെൺപക്ഷി-പ്പാട്ടൊന്നും!അരുവിയിൽ വെള്ളം കുടിക്കുന്നുപറവകൾഅവയുടെ ചിറകടി, കലപില-പ്പാട്ടുകൾഅരുചേർന്ന്…
മുച്ചിലോട്ട് ഭഗവതി
രചന : അജികുമാർ നാരായണൻ.✍ മുച്ചിലോട്ടിന്റെയഭിമാന താരകംമുന്നി,ലുച്ചീരയാമൊരു ,അന്തർജ്ജനംമുജ്ജന്മ സുകൃതത്തിന്നനന്തരമായിമുക്‌തിതൻ പിറവിക്കറിവായവൾ . മാതൃനാടിന്റെയാകാശമായവൾമാതൃജനങ്ങൾക്ക് പ്രിയപ്പെട്ടവൾമന്നിതിലുള്ള വിഷയങ്ങളെല്ലാംമത്സരിച്ചു പഠിച്ചു , ജയിച്ചവൾ ! മങ്കതന്നറിവിൽ,അസൂയ പടർന്നു ,മനുഷ്യമനസ്സിലോ വിഷം നുരഞ്ഞു.മതിയാക്കേണമീ നാരിയെ ,എന്നേക്കുംമതിവരുംവരെ,യപമാനയാക്കണം. മന:തന്ത്രശാസ്ത്രത്തിലൊന്നിച്ചു കൂടിമനസ്സിലോ,ആരാധിച്ചനുഗ്രഹമായവർമറുശാസ്ത്രവാദ,ചതിപ്രയോഗത്താൽമരണത്തിലേക്കു പതിച്ചവൾ ഉച്ചീര ! മന്നിടം…
വിദേശത്ത് നിന്നും എത്തുന്നവരുടെ ക്വാറന്റെയ്ൻ ഒഴിവാക്കി.
സംസ്ഥാനത്ത് വിദേശത്ത് നിന്നും എത്തുന്നവരുടെ ക്വാറന്റെയ്ൻ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷന്റെ ചേർന്ന കോവിഡ് അവലോന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. രോഗലക്ഷണമുള്ളവർക്ക് മാത്രമേ സമ്പർക്കവിലക്ക് ആവശ്യമുള്ളൂവെന്ന് കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും…
അശ്രുപൂജ.
രചന : ദീപക് രാമൻ.. ✍ അമ്മേ…ആത്മസംഘർഷത്താൽ, തണുത്തുറഞ്ഞൊരുഹിമശൈലമാ…ണിന്നെൻ്റെ ജീവിതം.നിൻ്റെ മാതൃതാപത്തിൽ ഉരുകി സ്നേഹവാത്സല്യത്തിൽലയിക്കുവാൻ യാചിച്ചുനിൽക്കുംഓമൽ കിടാ…വുഞാൻ . അമ്മേ…അറിയുന്നു ഞാനിന്ന്, നിൻനിറപുഞ്ചിരി പ്രകൃതിയുടെസ്ഥായീഭാവമാ…ണെന്നസത്യം.അമ്മേ അറിയുന്നുഞാൻനിഴൽവീണപാതയിൽ ഇരുൾവീണ്മറയുമ്പോൾ, നേർവഴിതെളിക്കും നിലവിളക്കാണ് നീ…യെന്ന സത്യം. അമ്മേ…പൊറുക്കുക,അമ്മയെൻകാതിൽഉരുവിട്ട വേദമന്ത്രങ്ങളിൽആദ്യത്തെ മന്ത്രവും,അമ്മയെൻ നാവിൽആദ്യമായിറ്റിച്ച തേനുംവയമ്പും അച്ഛനെന്നറിയാതെപോയമൂഢനാ…ണീ…മകൻ.…
യാത്രാമൊഴിയില്ലാതെ
രചന : ഷൈലജ ഓ കെ ✍ “മോനേ…”ഈ അമ്മ പടിയിറങ്ങട്ടെ….പരാതികളില്ലാതെ……പരിഭവങ്ങളില്ലാതെ…ഇറങ്ങുന്ന വേളയിൽ… നിന്റെ മുറിയുടെ വാതിൽ അല്പം തുറന്നതായി കണ്ടു…. നിനെയൊന്നു കാണാനും…..നിന്റെ അച്ഛൻ മരിച്ചിട്ടും ഞാൻ വേറൊരു വിവാഹം കഴിക്കാതിരുന്നത് നിനക്കൊരു കുറവും ഉണ്ടാകരുതെന്നു ആഗ്രഹിച്ചത് കൊണ്ടു മാത്രം….രണ്ടാനച്ഛനായി…
മലർമാല്യം
രചന : സതി സുധാകരൻ പൊന്നുരുന്നി. ✍ മുറ്റത്തിന്നറ്റത്തെ ചെമ്പകച്ചോട്ടിൽ ഞാൻകുടമുല്ല ത്തൈയ്യൊന്നു നട്ടു.പുതു ലോകം കണ്ടൊരു ശലഭം പോൽ മുകുളങ്ങൾ ഓരോന്നായ് പൊട്ടി മുളച്ചു.കാറ്റിൻ തലോടലേറ്റ ലതകളും സുന്ദരിയായി ചമഞ്ഞു നിന്നു.മൊട്ടിട്ടു വന്നൊരു കുടമുല്ല ത്തൈയ്യിനെ ചെമ്പകം കണ്ടു കൊതിച്ചു.നാളുകളേറെ…
കന്യകയാവുക യോഗ്യത നേടുക*
വാസുദേവൻ കെ വി ✍ കന്യകാത്വം പരിശോധിച്ചും , പ്രസവ സാധ്യത അടയാളപ്പെടുത്തിയും ഭാരതീയ പൊതുമേഖലാ ബാങ്ക് വമ്പന്റെ റിക്രൂട്മെന്റ് തമാശ .കന്യകയെ മതി ആർക്കും..കന്യക അതാരാണ് ?? എന്താണ് കന്യകാത്വം ??ചരിത്രവും, ഇതിഹാസകാവ്യങ്ങളും പെണ്ണിനെ കളിയാക്കിക്കൊണ്ട്..,, എന്താല്ലേ!!..നമ്മുടെ ആർഷ പുരാണത്തിലുണ്ട്…
മനുഷ്യാ,നീയെവിടെ?
രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ മനുഷ്യനെ ഹാ തേടിനടന്നെൻ,മനസ്സുചോദിപ്പൂ …!മനുഷ്യനെക്കണ്ടില്ലൊരിടത്തും,മനുഷ്യാ,നീയെവിടെ?ചിലരിൽ കണ്ടേൻ ജാതി,മതപ്പുഴു-കുത്തിൻസംസ്കാരം!ചിലരിൽ കണ്ടേൻ രാഷ്ട്രീയപ്പേ-ക്കൂത്തിൻ സംസ്കാരം!ചിലരിൽ കണ്ടേൻ പകയുടെ,ചതിയുടെ;ചളിച്ച സംസ്കാരം!ചിലരിൽ കണ്ടേൻ കപടതതന്നിരുൾവിതച്ച സംസ്കാരം!മനുഷ്യാ,നീയെവിടെ?പുനരങ്ങനെ;മനസ്സുചോദിക്കേ,മനുഷ്യനായൊരു മനുഷ്യൻചൊല്ലി,മരിച്ചുപോയീഞാൻ!എവിടുന്നെവിടുന്നീഞാൻ കേട്ടൂ,ആ ദയനീയസ്വനം?അറിയില്ലെങ്കിലുമൊരു നിമിഷംകൺ-മിഴിച്ചുനിന്നേവം,നിനച്ചുപോയേ,നല്ലെന്നാലുംമനുഷ്യാ,നീയെവിടെ?ഉടപ്പിറപ്പിൽ കണ്ടില്ലുറ്റ-സുഹൃത്തിലുമിന്നീഞാൻഅടുത്തറിഞ്ഞവരടുത്തറിഞ്ഞവ –രെല്ലാംകാട്ടാളർ !കാവിയുടുത്തവർ,ളോഹധരിച്ചവർകവിവേഷക്കാരിൽ,തിരഞ്ഞുഞാ,നൊട്ടവരിലുമുണ്ടാ-മയ്യോ,കാട്ടാളർ!ഒടുവിൽ ചോദിച്ചൊരുചോദ്യംഞാ-നെന്നോടായ് സദയംകവി,നീയെന്തിനുവെറുതെ,യിന്നിതു-ചോദിപ്പൂസതതം?സ്വാർഥതമുറ്റിയലോകം കണ്ടോ,കവിതരചിപ്പൂനീ!സാർഥകമാകില്ലിങ്ങനെപോയാൽ,നിന്നുടെയീ,ജൻമംവമ്പൻമാരുടെ…
🔶 വഴികാട്ടി 🔶
രചന : സെഹ്റാൻ ✍ ജീർണിച്ച തുറമുഖത്തിന്റെദ്രവിച്ച കൈവരിയിലിരുന്ന്കടലിന്റെ ദൂരമളക്കേഅയാളെക്കണ്ടു.നഷ്ടപ്പെട്ട കൈപ്പത്തിയിലെസർപ്പാകൃതിയുള്ളസ്വർണമോതിരങ്ങൾതിരഞ്ഞ് പുറപ്പെട്ടതാണയാൾ.സെഹ്റാൻ എന്ന് പേര്. “നോക്കൂ സെഹ്റാൻ,ഈ കപ്പലിൽ നിങ്ങൾക്ക്കടൽ താണ്ടാം.”(കപ്പൽപ്പായകൾ പഴകിക്കീറിപ്പോകാതെയും,കപ്പൽപ്പലകകൾ ദ്രവിച്ചിളകിപ്പോകാതെയുംമറുകരയെത്താമെന്ന് ഉറപ്പുണ്ടെങ്കിൽ…) തങ്ങളുടെ നിറം കറുപ്പോ, വെളുപ്പോഎന്നതുചൊല്ലി സദാ തർക്കിച്ചുകൊണ്ടിരുന്ന രണ്ടു കാക്കകളെഞാനയാൾക്ക് കാണിച്ചു.“ഇവരുമുണ്ടാകും കപ്പലിൽനിങ്ങളോടൊപ്പം…”…
