ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

”വിധി ”

ശ്രീരേഖ എസ്* അറിവില്ലായ്മതൻനാളുകളിലെനിലവിളികളില്‍നിന്നുംവികാരതീവ്രതയുടെകുറുകലിലേക്കവളെകൊണ്ടെത്തിച്ചതാരാവാം ? വിശപ്പിന്റെദയനീയതയില്‍നിന്നുംആഡംബരത്തിന്റെആര്‍ത്തിയിലേക്ക്അവളെത്തിയതെങ്ങനെ ? സ്വച്ഛഗ്രാമത്തിലെ ,പുകയുന്നടുപ്പില്‍നിന്നുംനഗരസന്ധ്യയിലെബുഫെകളിലേക്കവൾഎങ്ങനെയാണെത്തിയത് ? കുഞ്ഞുമിഴികളിലെമേഘപ്പെയ്തില്‍നിന്നുംമിഴിപ്പീലികളെവശ്യമായതുടുപ്പിലേക്ക്ആകര്‍ഷിച്ചനുരയുന്നപൂണ്ടചിന്തകളെങ്ങനെയറിയും ? പുതുവര്‍ഷത്തിന്റെലാസ്യലഹരിയില്‍നിന്നിയുംവേനലിൻവറുതിക്കെത്ര ദൂരം ! കുടിലില്‍നിന്നുംകൊട്ടാരത്തിലേക്കുള്ളവേഗപ്പാച്ചിലിനിടയില്‍നഷ്ടപ്പെട്ട യൌവനംനരച്ചുതുടങ്ങിയചിന്തകളായിപിറുപിറുക്കുമ്പോള്‍ചോര്‍ന്നൊലിച്ചിന്ന്കൂരയിൽമിഴിപ്പെയ്ത്തുകൾ ! സ്വയമുരുകി ,പ്രാകിക്കൊണ്ട്‌കൂരിരുട്ടിലേക്ക് മെല്ലെമെല്ലെപിച്ചവെക്കുന്നൊരുവളുടെ മനസ്സ്ഇവിടെയാരിന്ന് കാണുവാൻ ? ജീവിതതുലാസിലടിതെറ്റിആടിയാടി കൂനിപ്പിടിച്ച്തെല്ലും ,ആര്ത്തിയില്ലാതെതെരുവിൻ കലപിലക്കിടയിൽകുഴഞ്ഞുവീഴുമ്പോള്‍അവളേത്, ചിതലിന്റെഭോജ്യമാവാം ? കഴുകിയാല്‍തീരാത്ത…

സ്ത്രീപർവ്വം.

രചന: മാധവിടീച്ചർ ചാത്തനാത്ത്.* മുത്തശ്ശിയമ്മയ്ക്കു മുത്താണ്മുത്തച്ഛനോമന മോളാണ്അമ്മയ്ക്കുമച്ഛനും പൊന്നാണ്ആങ്ങളമാർക്കോ തങ്കക്കുടം … അങ്ങനെയിങ്ങനെ ഓമനയായ്കുഞ്ഞു വളർന്നു വലുതായിമുറ്റത്തെ മാവിലെ പൂങ്കുല പോൽആർത്തുചിരിച്ചു വളർന്നവള് പിന്നൊരു നാളിലാ മംഗല്യച്ചരടിന്റെഊരാക്കുടുക്കിലകപ്പെട്ടോള്പാതിര നേരത്തും മുട്ടിച്ചെരിപ്പിന്റെഒച്ച കേൾക്കാനായി കാത്തവള്.. ‘ആരും കാണാതെ കരഞ്ഞവള്…പിന്നീടാരോടും മിണ്ടാതിരുന്നവള്…താരാട്ടുപാടാൻ മറന്നവള്താളം പിടിക്കാൻ…

ബോൺസായ്.

ശൈലജ സിദ്ധാർഥൻ* വൻമരമാകിലൊ പന്തലൊരുങ്ങും.വേരുകളാഴത്തിലുയിരുറപ്പിക്കും.നീരിനെ സംഭരിച്ചീടും ധരണിയും.കായ്കനികളതിലഭ്യം സുലഭമായ്.കൂടിൻകൂട്ടവുമനവധിയുണ്ടതിൽ.മടിയിലൊതുക്കുമടക്കയെപോൽഒരുനേരമാമിച്ഛക്കെതിരുംതേടികൈപ്പിടിക്കൊതുക്കേണമേതും.അത്തീരുമാനത്തിന്നന്ത്യത്തിൽവാസം ചെറുചട്ടിയിലേക്കങ്ങുമാറ്റി.കമ്പ്,വേരിത്യാദി വെട്ടിയൊതുക്കിഉറപ്പോടിരിപ്പാൻ കല്ലുമതേകികമ്പിയാൽ ചാലകപഥ്യം വരുത്തി.സ്വാതന്ത്ര്യമേയതു കുപ്പയിലാഴ്ത്തിഅകപ്പുറഭേദമില്ലാതിരിപ്പിടമാക്കി.മാറിയവർ ഗദ്ഗദവിഴുങ്ങികളായിഅന്യമനത്തിൻ ചിന്തിതചിന്തയെമാനിച്ചിടായിനങ്ങൾക്കു വേണ്ടി.

നിലാവെളിച്ചം.

രചന : റെജികുമാർ ചോറ്റാനിക്കര* സുവർണ്ണ വർണ്ണമായ്ത്തിളങ്ങിടുന്ന ചിന്തകൾ..പ്രഭാമയൂരമായ് ചിറകു നീർത്തിടുന്നുവോ !വിരുന്നിനെത്തുമേതുനേരവും മനങ്ങളിൽ..വളർന്നുപൊങ്ങിയങ്ങുദൂരെ മാഞ്ഞിടും വരേ !ഒരേ നിമിഷമെത്തിടുന്ന ചിന്തകൾക്കുമേൽ..അടയിരിക്കുമായിരം കിനാക്കൾ വേറെയും !ഒടുവിലൊക്കെയും വിരിഞ്ഞിടുന്ന നാളിനായ്..കണിയും വച്ചു കാത്തുനാമിരുന്നിടുന്നുവോ !കനൽ പുകഞ്ഞു നീറി നീർത്തടങ്ങളിൽ ദിനം..വരണ്ടുണങ്ങിയ കിനാക്കളസ്തമിച്ചുവോ !വരികളിൽ…

റോസാ മലർ.

രചന :- സതി സുധാകരൻ.* പനിനീർ തളിച്ചു വരും പൂനിലാവിൽ,പരിമളം വീശി ഞാൻ തൊഴുതു നിന്നു.പ്രഭാതരശ്മികൾ തൊട്ടുണർത്തീമണമുള്ള റോസാക്കുസുമമായ് വിരിഞ്ഞു.അരിമുല്ല പ്പൂക്കളും, മുക്കുറ്റിപ്പൂക്കളുംഎൻ മേനി കണ്ടു കൊതിച്ചു നിന്നു.തൊട്ടാൽ ക്കരയുന്ന തൊട്ടാവാടിയും,അരികത്തു നോക്കിച്ചിരിച്ചു നിന്നു.ഞാനൊരു സുന്ദരിയാണെന്നഹങ്കാരം ,എൻ മനതാരിലും വന്നു ചേർന്നു.മാലോകരേപ്പോലെ…

തുലിക ചലിക്കുമ്പോൾ.

രാജ് രാജ്* മനസിനെ മഥിക്കുന്നകാഴ്ചകളെയുംഉള്ളുപൊള്ളിക്കുന്നഅനുഭവങ്ങളെയുംവായിച്ചറിയുന്നസത്യങ്ങളെയുംഓർമ്മളിൽ വിടരുകയും കൊഴിയുകയുംചെയ്യുന്നചിന്തകളെയും…മനസ്സിന്റെ ഉലയിൽഉരുക്കിയുരുക്കിചിന്തകൾ കൊണ്ട്പതംവരുത്തിഅക്ഷരചിമിഴുകളിൽ ചേരും പടിചേർത്ത് വച്ചുജ്വലിക്കുന്ന വാക്കുകളാക്കിപരിവർത്തിപ്പിച്ചുഭാവനയുടെ കടുത്തചായക്കൂട്ടുകളില്ലാതെപ്രമേയത്തിന്റെപരിമിതികൾക്കുള്ളിൽ ഒതുക്കിനിർത്തിആശയത്തിൽ നിന്നും വ്യതിചലിക്കാതെഅനുവാചകന്റെഹൃദയങ്ങളിലേക്ക്അനുഭൂതിയായുംനൊമ്പരമായുംതീവ്ര വികാര വിക്ഷോഭങ്ങളിലേക്ക്നയിക്കുന്നഭാഷയുടെ ശക്തമായ പരികല്പനകൾ കൊണ്ട് ചന്തവുംചമത്ക്കാരവുംഅനുയോജ്യമായഉപമകളും ഉൽപ്രേക്ഷകളും ചേർത്ത് അന്യൂനമായ ഭാഷയുടെ ചട്ടക്കൂടിൽ ഒതുക്കിനിർത്തിരൂപവും ഭാവവും നൽകി….അനുയോജ്യമായതലവാചകങ്ങൾ…

അച്ഛനെ പുണരുന്നവർ.

കവിത : ടി.എം. നവാസ് വളഞ്ചേരി * ഒരു കൊച്ചു പേപ്പറിൽ കോറി വരച്ചിടാൻഏറെ ശ്രമിച്ചു ഞാനാ മഹാനെചിന്തക്ക് തീ പിടിച്ചിട്ടും കഴിഞ്ഞില്ലചന്തമാലെഴുതിടാനാമഹാനെ .ഒട്ടേറെ വാക്കത് കടമായെടുത്തിട്ടുംവർണ്ണിക്കാൻ വാക്കു തികഞ്ഞതില്ലകടലോളം സ്നേഹമായി നിൽക്കുമാ പുണ്യത്തെഅറിയാനതേറെ പേർ വൈകി പോലും .അന്തിക്ക് ഉമ്മറത്തെത്തുമാ…

അപ്പന്‍റെ വീട്.

വിനീത് രാജ്* അന്നൊക്കെവീട്ടിലിരുന്നാമതിയായിരുന്നൂ…അമ്മയുടെസീമന്ത രേഖയിലെസിന്ദൂരം മാഞ്ഞതില്‍പിന്നെ ഞാനിരയുംവീട് വേട്ടക്കാരനുമായീ….ഓടി ഒളിക്കാന്‍ഇടമില്ലാതായീഅപ്പനുണ്ടാ-യിരുന്നപ്പോള്‍വീട്ടിലിരുന്നാമതിയായിരുന്നൂഅപ്പന്‍കൂടാത്തകൂട്ടമില്ലപക്ഷെ അപ്പനെപ്പോഴാണുണ്ടാവുകയെന്ന്അമ്മക്കുകൂടിഅറിയില്ല….ചോദിച്ചാ പറയുംനിന്‍റെ അപ്പന്‍റെ മുറിയിലെകാറല്‍ മാക്സിനോ,ഏംഗല്‍സിനോ,ലെനിനോ അറിയില്ലാ പിന്നെയല്ലേയെനിക്കെന്ന് പുലമ്പും..കേട്ടപാതിഞാനും കയറുംഅപ്പന്‍റെ മുറിയിലെപുസ്തകങ്ങള്‍എഴുതിവെച്ച ലേഖനങ്ങകള്‍ഒക്കെയെന്നോട്മിണ്ടുമപ്പോള്‍അപ്പൻറെമുറിയിൽസഖാക്കളോട്അപ്പൻ സഖാവ്എവിടെ എന്ന് തിരക്കുംഅപ്പോൾ അവിടെനിന്ന് കേൾക്കാംനീയും സഖാവിനെപോലെ ആകണംഎന്ന് പറയും പോലെതോന്നുംപറ്റില്ല പറ്റില്ലഎന്ന് പറഞ്ഞുഇറങ്ങി…

മലയാളം.

ഷൈല കുമാരി* ഇന്ന് ജൂൺ 19 വായനാദിനംഎല്ലാവർക്കും വായനാദിനാശംസകൾ. വിടചൊല്ലും നേരത്ത്ഒരു കൊച്ചു മൌനമായ്ചാരത്ത് നിൽക്കുന്നു മലയാളം.ഹൃദയത്തിൻ താളം മലയാളംപ്രണയം തുളുമ്പുന്ന മലയാളം.ഹൃദയത്തിലെപ്പൊഴും ഒരു ദിവ്യമന്ത്രമായ്വിടരുന്ന ചാരുത മലയാളംഒഴുകുന്ന തേങ്ങലായ് മൃദുമന്ദസ്മേരമായ്നിറയുന്ന ഭാഷ പൊൻ മലയാളംകവി ചൊല്ലും ഭാഷ മലയാളംകഥ ചൊല്ലും…

വിപ്ലവനായകൻ അയ്യങ്കാളി.

കവിത : ശിവരാജൻ കോവിലഴികം മയ്യനാട്* കേൾക്കുവിൻ കൂട്ടരേ ആ മണിനാദംവിപ്ലവത്തിൻവില്ലുവണ്ടിതൻ നാദംയാഥാസ്ഥിതികത തച്ചുതകർത്തുകൊ-.ണ്ടെത്തുന്നിതയ്യങ്കാളിതൻ ഗർജ്ജനം. സഞ്ചാരസ്വാതന്ത്ര്യ,മതു നേടിടാൻരാജപാതയിൽ രാജനായ്,പോരാളിയായ്അന്ധകാരാബ്ധിതൻ മീതെ ചുഴറ്റിയചാട്ടയുമായ് വന്ന കർമ്മധീരൻ നിശ്ചയദാർഢ്യം പകർന്നു, തൻകൂട്ടർക്ക്നിസ്വരല്ലെന്നു ചൊല്ലിക്കൊടുത്തവൻപത്തലും നാവും ചുഴറ്റി, മതാന്ധർതൻഗർവ്വുകൾ തല്ലിക്കൊഴിച്ചോരജയ്യൻ . ”അക്ഷരം മക്കൾക്കു…