ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

ഭാർഗവി അമ്മ (97) വയ്യാറ്റുപുഴയിൽ നിര്യാതയായി.

ന്യു യോർക്ക്: പത്തനംതിട്ട , വയ്യാറ്റുപുഴ വളഞ്ഞിലേത്തുവീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ഭാർഗവി അമ്മ (97) വയ്യാറ്റുപുഴയിൽ നിര്യാതയായി. വളരെക്കാലം ന്യൂ യോർക്കിലെ , വൈറ്റ് പ്ലൈൻസിൽ താമസമായിരുന്നു. മക്കൾ: തങ്കമണി പിള്ള , രക്‌നമ്മ നായർ, പങ്കജാക്ഷി അമ്മ,…

കർണ്ണപുടങ്ങളിറുത്തുംകണ്ണിനൊരു താഴുമിട്ടു കൊൾക !

രചന : അമിത്രജിത്ത്. മൂടികെട്ടിയ വായയും മൂക്കുംപിഴയൊടുക്കാത്തൊരേയൊരംഗംതുറന്നിട്ടിതാ കർണ്ണപുടങ്ങൾ രണ്ടുംഅവിടെ അലയടിച്ചുയരുന്നതോകദനകഥകളുടെ വൈഷമ്യങ്ങളും. ഉരിയാടാതിരിക്കുവാൻ,ശബ്ദമുണ്ടാക്കാതിരിക്കുവാൻ,പ്രതിപക്ഷമാവാതിരിക്കുവാൻപ്രതികരണം തീർക്കാതിരിക്കുവാൻമാസ്ക്കണിഞ്ഞവനും പിഴഈടാക്കിയല്ലോഭാരം മുതുവൊടിക്കുന്നു. പലതും കേട്ടു കൊണ്ടിരിക്കുന്നുമറുവാക്കുരിയാടാനാവാതെ …കർണ്ണപുടങ്ങളിറുത്തു കൊൾക !കണ്ണിനൊരു താഴുമിട്ടു കൊൾക !മാസ്കിനാലാനാവിനെ പൂട്ടിയപോൽ ! എങ്കിലെനിക്കൊരു വേളയെങ്കിലുംമൗനം വെടിഞ്ഞിരിക്കാനാവുമല്ലോകണ്ണിനും കാതിനും കൂടെമാസ്ക്കണിഞ്ഞാലീഉലകത്തിലെത്ര…

കണ്ണുനീർത്തുള്ളികൾ.

രചന : ശ്രീരേഖ എസ് മിഴികളിൽ പൂക്കുന്നപൂവുകൾക്കിന്നെന്തേപതിവില്ലാത്ത തിളക്കം!ഹ്യദയത്തിൻ തേങ്ങലിൽവിടരുന്ന ദു:ഖങ്ങൾ,മുത്തുകളായ് പൊഴിയുന്നതാണോ …? മനതാരിൻ പൂമുഖത്ത് തെളിയുന്നപ്രണയദീപമോ? വിരഹമോ ..അതോ, വെറും പരിഭവമോ?കവിതതൻ മിന്നായമോ? എഴുതുന്ന വരികള്ക്കുമികവേകാനെത്തുന്നകരളിലെ സ്നേഹപ്രവാഹമോ!അകലുന്ന ചിറകടി കാതോർത്തിരിക്കുന്നഇണക്കിളിയുടെ നൊമ്പരമോ .. എരിയും മനമതിൽതണലായ് നിറയുന്നആകാശച്ചില്ലതൻ ഹരിതാഭയോ?അതോ,…

കവിത പിറക്കുന്ന വഴികൾ .

രചന : രാജ് രാജ് ഉടഞ്ഞു പോയ മനസിന്റെ ദുഃഖസ്ഥലികളിൽ നിന്നുള്ള വാക്കുകളുടെലാവാ പ്രവാഹമാണ്എന്നിലെ കവിത…അനുഭവങ്ങളുടെഅഗ്നികുണ്ഡത്തിൽനിന്നും ഉരുകിയൊഴുകുന്നനോവിന്റെ പാട്ടാണ്എനിക്ക് കവിത….നഷ്ട സ്വപ്നങ്ങളുടെആത്മവ്യഥയിൽനീറിപ്പടരുന്ന വ്യർത്ഥമോഹങ്ങളാണ്എനിക്ക് കവിത…..സ്വപ്നങ്ങളുടെ തേരിൽ പറന്നുയരുന്ന ആയിരം ചിറകുള്ളമോഹങ്ങളാണ്എനിക്ക് കവിത….സ്മൃതിപഥങ്ങളിലെവേരഴുകിപോയപ്രതീക്ഷകളുടെആകുലതകളാണ്എനിക്ക് കവിത….അടിച്ചമർത്തപ്പെട്ടവന്റെയുംഅരികുവൽക്കരിക്കപ്പെട്ടവരുടെയുംപ്രാണൻ പിടയുന്നദീന വിലാപമാണ്എനിക്ക് കവിത….ആത്മാവിൽ അലിഞ്ഞു ചേർന്നപ്രണയ ബീജങ്ങളുടെ…

ആറ്റുകാലമ്മ.

രചന : പട്ടംശ്രീദേവിനായർ. നിറമതി നിലവിൽ പുഞ്ചിരിച്ചുനിശീഥിനി ഒപ്പം പങ്കുവച്ചുനീലനിലാവിൽ നിറമാലകളിൽ നിറകൺ നിറയെ നിർവൃതിയായ്മനസ്സറിയുന്നൊരു ദേവിതന്മുന്നിൽ മനസ്സുനിറഞ്ഞു അറിഞ്ഞുനിന്നു ,,,മനസ്സാക്ഷി യെയെന്നും കണ്ടു മനമുരുകീ ഞാൻ മിഴിയൂന്നി ….ദേവിതൻ കണ്ണുകൾ ഈറനണിഞ്ഞു കൈകൾ കൊണ്ടെൻ മിഴിതുടച്ചുവരദായിനി …ഭഗവതീപുഞ്ചിരിച്ചു ….നീട്ടിയകൈകളിൽ തന്നൊരുദിവ്യകളഭത്താൽ…

കൃഷ്ണകടാക്ഷം.

രചന : ഷിബു ആലപ്പുഴ പുലരും മുൻപേ ഞാൻ ഉണർന്നെണീറ്റുനല്ലുണ്ട മാലകൾ കൊരുത്തുവെച്ചുആ പൂവുടലാകെ ലേപനം ചെയ്വതിന്നായ് ചന്ദനം നന്നായ് അരച്ചുവെച്ചു …ഭക്തിയോടെന്നേരവും അവന്റെ നാമങ്ങൾ ഉരുവിട്ടിരുന്നു കൃഷ്ണാ ഹരേ ജയ നാരായണാ ഹരേ…വാഴ് വിലായ് വാണീടും കണ്ണനേ ചൂടിക്കാൻഞാൻ പീലികൾ…

ഭാഷ.

രചന :- ബിനു. ആർ. മലയാളമേ… മലയാളമേ,മന്ത്രധ്വനിയുണർത്തും മലയാളമേ…അക്ഷരങ്ങൾ അമ്പതൊന്നിൽ നിന്നും പെറുക്കിയെടുത്തുചേർത്തുവച്ചു ജപിച്ചു അമ്മ യെന്ന രണ്ടക്ഷരം നിറഞ്ഞമനോഹരമാം ആ പദം.മലയാളമാകും വീണാതന്തിയിൽനിന്നുംഉതിർന്നു നിറഞ്ഞു, ഭാഷാപിതാവിൻമാനസപുത്രി, അദ്ധ്യാത്മരാമായണംഒരുകിളിതൻ പാട്ടുപോൽ മനോഹരമായ്..ചിത്രപതങ്കമായ്മാറിയ ഭാഷതൻമനോഹാരിത കണ്ടുമയങ്ങീസുരസുന്ദരിമാരവർ ചൊല്ലീമലയഭാഷ ചൊല്ലും നാവിന്മേൽവഴങ്ങും മറ്റു ഭാഷകളും,…

എന്റെ മലയാളം.

രചന : രാജേഷ്‌. സി. കെ ദോഹ ഖത്തർ. കാലിൽ കൊലുസും ഇട്ട്,സരിഗമ ആടി പാടി,നൃത്തവും ചെയ്ത് വരുന്നു,മലയാളം എൻ മനസ്സിൽ.സുന്ദരി ആണവൾ,ഇപ്പോൾ ശ്രേഷ്ഠ ഭാഷ.അവൾ തൻ പൊന്നുമോൻ,ജ്ഞാനപീഠവും നേടി.ഭാരതനാട്ടിൽ തല,ഉയർത്തി നടന്നീടുന്നു.തുഞ്ചൻ ചിരിച്ചീടുന്നു,വാനത്തിൽ നക്ഷത്രമായ്,അലയടിക്കുന്നിപ്പോൾ….ലോകം മുഴുവനായ്,കിളി പാടുംതുഞ്ചൻ ഭാഷ..ശ്രീരാമ രാമ…

പഞ്ചാരപ്പാത്രം.

രചന : വിഷ്ണു പകൽക്കുറി. അടുക്കളപ്പുറത്ത്പഞ്ചാരപ്പാത്രംനിലതെറ്റിവീഴുമ്പോളന്ന്മിഴിനീരൊഴുകിചുവന്ന സന്ധ്യയിൽകടുകുമണിയോളംവലിപ്പമുള്ളൊരുസൂര്യൻകത്തിജ്വലിച്ചിരുന്നു വാരിപ്പെറുക്കിഓടുമ്പോൾകിതയ്ക്കുന്നഹൃദയത്തോട്പഞ്ചാരപ്പാത്രംചേർത്തുപിടിച്ചിരുന്നു മയക്കത്തിലാഴ്ന്നപ്പോഴുംപഞ്ചാരപ്പാത്രത്തിന്റെചുവടെഎഴുതിക്കൂട്ടിയകണക്കുപുസ്തകത്തിലന്ന്ഏറ്റക്കുറച്ചിലിൻ്റെനേരെഴുത്ത്തൂങ്ങിയിരുന്നു കയ്പുനീരുകുടിച്ച്ഞെളിപിരികൊണ്ട്മധുരപ്പെട്ടികൾതുറക്കുമ്പോൾപിന്നെയുംനിലതെറ്റിവീഴുന്നുണ്ടായിരുന്നുപഞ്ചാരപ്പാത്രം.

അമ്മേ പ്രണാമം.

രചന : പിരപ്പൻകോടൻ സുരേഷ് ഇമ്പത്തിലോമനപ്പാട്ടൊന്നു കേൾക്കാൻആ മടിത്തട്ടിൽ മയങ്ങികിടക്കുവാൻനിത്യവും തേടിത്തിരയുന്നു ഞാനെൻെറഓർമ്മക്കുടിലിൻെറയങ്കണ വീഥിയിൽപ്രേമഭാവത്തി്ന്റ വാർമഴത്തുള്ളിയായ്പ്രാണനിലായിരം താരകംപോലമ്മവിശ്വം വിരാജിച്ച ലാളിതയാണമ്മഅശ്രുപുഷ്പങ്ങളാലാർപ്പിതമർച്ചനപാതിമയക്കത്തിലെത്തുമമ്മ പിന്നെകാവലായ് ഓരേയിരിയ്ക്കുമമ്മമാഞ്ഞില്ലയാമടിത്തട്ടിലെ പൊന്നിടംകുട്ടൻെറ പുന്നാരത്തൊട്ടിലാമാമിടംസ്നേഹനേദ്യങ്ങളാലെങ്ങുമെവിടെയുംജന്മസാഫല്യത്തിനീണം പകർന്നൊരെ-ന്നമ്മയനന്തതതേടി പറന്നുപോയ്അശ്രുപുഷ്പങ്ങളാലാർപ്പിതമർച്ചന. എന്റെ അമ്മ,എന്റെ ഗുരുനാഥ..രാധമ്മസാർ(പിരപ്പൻകോടിന്റെ സാർഅമ്മ).സ്നേഹവാരിധിയായ അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ടു ഇന്നേയ്ക്കു വർഷം…