Category: അറിയിപ്പുകൾ

നിലാവെളിച്ചം.

രചന : റെജികുമാർ ചോറ്റാനിക്കര* സുവർണ്ണ വർണ്ണമായ്ത്തിളങ്ങിടുന്ന ചിന്തകൾ..പ്രഭാമയൂരമായ് ചിറകു നീർത്തിടുന്നുവോ !വിരുന്നിനെത്തുമേതുനേരവും മനങ്ങളിൽ..വളർന്നുപൊങ്ങിയങ്ങുദൂരെ മാഞ്ഞിടും വരേ !ഒരേ നിമിഷമെത്തിടുന്ന ചിന്തകൾക്കുമേൽ..അടയിരിക്കുമായിരം കിനാക്കൾ വേറെയും !ഒടുവിലൊക്കെയും വിരിഞ്ഞിടുന്ന നാളിനായ്..കണിയും വച്ചു കാത്തുനാമിരുന്നിടുന്നുവോ !കനൽ പുകഞ്ഞു നീറി നീർത്തടങ്ങളിൽ ദിനം..വരണ്ടുണങ്ങിയ കിനാക്കളസ്തമിച്ചുവോ !വരികളിൽ…

റോസാ മലർ.

രചന :- സതി സുധാകരൻ.* പനിനീർ തളിച്ചു വരും പൂനിലാവിൽ,പരിമളം വീശി ഞാൻ തൊഴുതു നിന്നു.പ്രഭാതരശ്മികൾ തൊട്ടുണർത്തീമണമുള്ള റോസാക്കുസുമമായ് വിരിഞ്ഞു.അരിമുല്ല പ്പൂക്കളും, മുക്കുറ്റിപ്പൂക്കളുംഎൻ മേനി കണ്ടു കൊതിച്ചു നിന്നു.തൊട്ടാൽ ക്കരയുന്ന തൊട്ടാവാടിയും,അരികത്തു നോക്കിച്ചിരിച്ചു നിന്നു.ഞാനൊരു സുന്ദരിയാണെന്നഹങ്കാരം ,എൻ മനതാരിലും വന്നു ചേർന്നു.മാലോകരേപ്പോലെ…

തുലിക ചലിക്കുമ്പോൾ.

രാജ് രാജ്* മനസിനെ മഥിക്കുന്നകാഴ്ചകളെയുംഉള്ളുപൊള്ളിക്കുന്നഅനുഭവങ്ങളെയുംവായിച്ചറിയുന്നസത്യങ്ങളെയുംഓർമ്മളിൽ വിടരുകയും കൊഴിയുകയുംചെയ്യുന്നചിന്തകളെയും…മനസ്സിന്റെ ഉലയിൽഉരുക്കിയുരുക്കിചിന്തകൾ കൊണ്ട്പതംവരുത്തിഅക്ഷരചിമിഴുകളിൽ ചേരും പടിചേർത്ത് വച്ചുജ്വലിക്കുന്ന വാക്കുകളാക്കിപരിവർത്തിപ്പിച്ചുഭാവനയുടെ കടുത്തചായക്കൂട്ടുകളില്ലാതെപ്രമേയത്തിന്റെപരിമിതികൾക്കുള്ളിൽ ഒതുക്കിനിർത്തിആശയത്തിൽ നിന്നും വ്യതിചലിക്കാതെഅനുവാചകന്റെഹൃദയങ്ങളിലേക്ക്അനുഭൂതിയായുംനൊമ്പരമായുംതീവ്ര വികാര വിക്ഷോഭങ്ങളിലേക്ക്നയിക്കുന്നഭാഷയുടെ ശക്തമായ പരികല്പനകൾ കൊണ്ട് ചന്തവുംചമത്ക്കാരവുംഅനുയോജ്യമായഉപമകളും ഉൽപ്രേക്ഷകളും ചേർത്ത് അന്യൂനമായ ഭാഷയുടെ ചട്ടക്കൂടിൽ ഒതുക്കിനിർത്തിരൂപവും ഭാവവും നൽകി….അനുയോജ്യമായതലവാചകങ്ങൾ…

അച്ഛനെ പുണരുന്നവർ.

കവിത : ടി.എം. നവാസ് വളഞ്ചേരി * ഒരു കൊച്ചു പേപ്പറിൽ കോറി വരച്ചിടാൻഏറെ ശ്രമിച്ചു ഞാനാ മഹാനെചിന്തക്ക് തീ പിടിച്ചിട്ടും കഴിഞ്ഞില്ലചന്തമാലെഴുതിടാനാമഹാനെ .ഒട്ടേറെ വാക്കത് കടമായെടുത്തിട്ടുംവർണ്ണിക്കാൻ വാക്കു തികഞ്ഞതില്ലകടലോളം സ്നേഹമായി നിൽക്കുമാ പുണ്യത്തെഅറിയാനതേറെ പേർ വൈകി പോലും .അന്തിക്ക് ഉമ്മറത്തെത്തുമാ…

അപ്പന്‍റെ വീട്.

വിനീത് രാജ്* അന്നൊക്കെവീട്ടിലിരുന്നാമതിയായിരുന്നൂ…അമ്മയുടെസീമന്ത രേഖയിലെസിന്ദൂരം മാഞ്ഞതില്‍പിന്നെ ഞാനിരയുംവീട് വേട്ടക്കാരനുമായീ….ഓടി ഒളിക്കാന്‍ഇടമില്ലാതായീഅപ്പനുണ്ടാ-യിരുന്നപ്പോള്‍വീട്ടിലിരുന്നാമതിയായിരുന്നൂഅപ്പന്‍കൂടാത്തകൂട്ടമില്ലപക്ഷെ അപ്പനെപ്പോഴാണുണ്ടാവുകയെന്ന്അമ്മക്കുകൂടിഅറിയില്ല….ചോദിച്ചാ പറയുംനിന്‍റെ അപ്പന്‍റെ മുറിയിലെകാറല്‍ മാക്സിനോ,ഏംഗല്‍സിനോ,ലെനിനോ അറിയില്ലാ പിന്നെയല്ലേയെനിക്കെന്ന് പുലമ്പും..കേട്ടപാതിഞാനും കയറുംഅപ്പന്‍റെ മുറിയിലെപുസ്തകങ്ങള്‍എഴുതിവെച്ച ലേഖനങ്ങകള്‍ഒക്കെയെന്നോട്മിണ്ടുമപ്പോള്‍അപ്പൻറെമുറിയിൽസഖാക്കളോട്അപ്പൻ സഖാവ്എവിടെ എന്ന് തിരക്കുംഅപ്പോൾ അവിടെനിന്ന് കേൾക്കാംനീയും സഖാവിനെപോലെ ആകണംഎന്ന് പറയും പോലെതോന്നുംപറ്റില്ല പറ്റില്ലഎന്ന് പറഞ്ഞുഇറങ്ങി…

മലയാളം.

ഷൈല കുമാരി* ഇന്ന് ജൂൺ 19 വായനാദിനംഎല്ലാവർക്കും വായനാദിനാശംസകൾ. വിടചൊല്ലും നേരത്ത്ഒരു കൊച്ചു മൌനമായ്ചാരത്ത് നിൽക്കുന്നു മലയാളം.ഹൃദയത്തിൻ താളം മലയാളംപ്രണയം തുളുമ്പുന്ന മലയാളം.ഹൃദയത്തിലെപ്പൊഴും ഒരു ദിവ്യമന്ത്രമായ്വിടരുന്ന ചാരുത മലയാളംഒഴുകുന്ന തേങ്ങലായ് മൃദുമന്ദസ്മേരമായ്നിറയുന്ന ഭാഷ പൊൻ മലയാളംകവി ചൊല്ലും ഭാഷ മലയാളംകഥ ചൊല്ലും…

വിപ്ലവനായകൻ അയ്യങ്കാളി.

കവിത : ശിവരാജൻ കോവിലഴികം മയ്യനാട്* കേൾക്കുവിൻ കൂട്ടരേ ആ മണിനാദംവിപ്ലവത്തിൻവില്ലുവണ്ടിതൻ നാദംയാഥാസ്ഥിതികത തച്ചുതകർത്തുകൊ-.ണ്ടെത്തുന്നിതയ്യങ്കാളിതൻ ഗർജ്ജനം. സഞ്ചാരസ്വാതന്ത്ര്യ,മതു നേടിടാൻരാജപാതയിൽ രാജനായ്,പോരാളിയായ്അന്ധകാരാബ്ധിതൻ മീതെ ചുഴറ്റിയചാട്ടയുമായ് വന്ന കർമ്മധീരൻ നിശ്ചയദാർഢ്യം പകർന്നു, തൻകൂട്ടർക്ക്നിസ്വരല്ലെന്നു ചൊല്ലിക്കൊടുത്തവൻപത്തലും നാവും ചുഴറ്റി, മതാന്ധർതൻഗർവ്വുകൾ തല്ലിക്കൊഴിച്ചോരജയ്യൻ . ”അക്ഷരം മക്കൾക്കു…

പുലരി.

കവിത : ശ്രീരേഖ എസ്* മധുരമായ് പാടിയുണർത്തുന്ന പൂങ്കുയിൽമാനസവാതിലിൽ മുട്ടിയപ്പോൾഅരുണാംശുവന്നു തലോടിയെൻ മിഴികളിൽപൊൻവെളിച്ചം പകർന്നുതന്നു.വെൺചേലചുറ്റിക്കുണുങ്ങിക്കൊണ്ടവൾമണവാട്ടിയെപ്പോലൊരുങ്ങിവന്നു.മധുരമായെന്റെ കിനാക്കളിൽ ചാർത്തുവാൻവർണ്ണങ്ങൾ ചാലിച്ചടുത്തുനിന്നു.മിഴികളിൽ മിഴിവേകാൻ പൊൻപ്രഭയായ്കരളിനു കുളിരേകാൻ തെളിമയുമായ്മണ്ണിന്റെ മാറിലെ മധുരം നുകർന്നീടാൻമധുരസ്വപ്‌നങ്ങളായ് അരികിൽ നിൽപ്പൂ!

അയാളെ കണ്ടുമുട്ടിയത്‌.

Sudheesh Subrahmanian* കാട്ടുതീ പാതിതിന്ന;കാടിന്റെ ഒരുകോണിൽ,പുറത്തേക്കുള്ളവഴിമറന്നുപോയ ദിവസത്തിലാണു,അയാളെ കണ്ടുമുട്ടിയത്‌.അലസമായ മുടിയിഴകളെ,കാറ്റു ശല്യപ്പെടുത്തുന്നതുകൂസാതെ,ചെറിയ തീക്ഷ്ണമായകണ്ണുകളാൽ ഒന്നു നോക്കി,പരുപരുത്ത തഴമ്പുകളുള്ളഇടതുകൈ നീട്ടി.“എനിക്കൊരു സിഗരറ്റ്‌ തരൂ.”കണ്ടുമറന്ന ഏതോ മുഖമെന്ന്ഓർത്തെടുക്കുന്നതോടൊപ്പംതന്നെ,പാന്റ്സിന്റെ വലിയ കീശയിലേക്ക്‌കൈകളാഴ്ത്തി,വീര്യം കുറഞ്ഞ;പുകഒരു വഴിപാടിനെന്നപോലെമാത്രം നൽകുന്ന,സിഗരറ്റുപാക്കറ്റ്‌ഞാനെടുത്ത്‌ അയാൾക്ക്‌ നീട്ടി.ഒരു സിഗരറ്റ്‌ ചുണ്ടിൽ വച്ച്‌,മുഷിഞ്ഞ കുപ്പായത്തിന്റെ കീശയിൽ…

ഇഷ്ടം.

ഷൈല കുമാരി* ചില ഇഷ്ടങ്ങൾഅങ്ങിനെയാണ്നമ്മൾ പോലുമറിയാതെനമ്മുടെ പിന്നാലെഇങ്ങനെ നടക്കും.വാക്കുകളുടെ ഇന്ദ്രജാലമോമോഹിപ്പിക്കുന്ന സൌന്ദര്യമോഒന്നുമുണ്ടാവില്ല.പക്ഷേ. ഹൃദയത്തിൽസ്നേഹത്തിന്റെഒരു പൂക്കൂട നിറച്ചു വച്ച്കാത്തിരിക്കും.ഒരു വാക്കിൽ, ഒരു നോക്കിൽഎന്തിന് മൌനത്തിനു പോലുംഒരു സൌന്ദര്യമുണ്ടാവും.ഹൃദയത്തിലേക്കിറ്റു വീഴുന്നമഞ്ഞു തുള്ളിയുടെനനുത്ത സൌന്ദര്യം.