വൈലോപ്പിള്ളിയും കറുപ്പിന്റെ പ്രാണനും … TP Radhakrishnan
കറുപ്പിനെ പറ്റി ചിന്തിക്കുമ്പോഴൊക്കെവൈലോപ്പിള്ളിയുംസഹ്യന്റെ മകനുംആത്മാവിൽനൊമ്പരത്തിന്റെ ചങ്ങല അഴിച്ചിടും.വെറുമൊരാനക്കഥയല്ലെന്ന്ആയിരം വട്ടമുള്ളിൽ ആണയിടും.കറുപ്പിന്റെ കഥ കഴിയുന്നഛിന്നം വിളികരളിൽ തന്നെ കൊള്ളും. അന്നം തിന്നുമ്പോഴൊക്കെആ അദ്ധ്വാനശക്തിയെൻഇടനെഞ്ചിലെത്തും.ചെളി കുഴയും പാടത്തിൽവിരൽ കൊണ്ട്വിയർപ്പൊഴുകും നെറ്റി തുടയ്ക്കും. സുരക്ഷയൊരുക്കിയ വീടായ്കരുതലിൽ കാത്തിടും. ടാറിട്ട പാതഅവനിട്ട പാലംജീവന്റെ ഞരമ്പുകൾ. അണകെട്ടിവിദ്യുത് സ്ഫുലിംഗത്തിൽതെളിയും…