ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അറിയിപ്പുകൾ

മലയാളം.

ഷൈല കുമാരി* ഇന്ന് ജൂൺ 19 വായനാദിനംഎല്ലാവർക്കും വായനാദിനാശംസകൾ. വിടചൊല്ലും നേരത്ത്ഒരു കൊച്ചു മൌനമായ്ചാരത്ത് നിൽക്കുന്നു മലയാളം.ഹൃദയത്തിൻ താളം മലയാളംപ്രണയം തുളുമ്പുന്ന മലയാളം.ഹൃദയത്തിലെപ്പൊഴും ഒരു ദിവ്യമന്ത്രമായ്വിടരുന്ന ചാരുത മലയാളംഒഴുകുന്ന തേങ്ങലായ് മൃദുമന്ദസ്മേരമായ്നിറയുന്ന ഭാഷ പൊൻ മലയാളംകവി ചൊല്ലും ഭാഷ മലയാളംകഥ ചൊല്ലും…

വിപ്ലവനായകൻ അയ്യങ്കാളി.

കവിത : ശിവരാജൻ കോവിലഴികം മയ്യനാട്* കേൾക്കുവിൻ കൂട്ടരേ ആ മണിനാദംവിപ്ലവത്തിൻവില്ലുവണ്ടിതൻ നാദംയാഥാസ്ഥിതികത തച്ചുതകർത്തുകൊ-.ണ്ടെത്തുന്നിതയ്യങ്കാളിതൻ ഗർജ്ജനം. സഞ്ചാരസ്വാതന്ത്ര്യ,മതു നേടിടാൻരാജപാതയിൽ രാജനായ്,പോരാളിയായ്അന്ധകാരാബ്ധിതൻ മീതെ ചുഴറ്റിയചാട്ടയുമായ് വന്ന കർമ്മധീരൻ നിശ്ചയദാർഢ്യം പകർന്നു, തൻകൂട്ടർക്ക്നിസ്വരല്ലെന്നു ചൊല്ലിക്കൊടുത്തവൻപത്തലും നാവും ചുഴറ്റി, മതാന്ധർതൻഗർവ്വുകൾ തല്ലിക്കൊഴിച്ചോരജയ്യൻ . ”അക്ഷരം മക്കൾക്കു…

പുലരി.

കവിത : ശ്രീരേഖ എസ്* മധുരമായ് പാടിയുണർത്തുന്ന പൂങ്കുയിൽമാനസവാതിലിൽ മുട്ടിയപ്പോൾഅരുണാംശുവന്നു തലോടിയെൻ മിഴികളിൽപൊൻവെളിച്ചം പകർന്നുതന്നു.വെൺചേലചുറ്റിക്കുണുങ്ങിക്കൊണ്ടവൾമണവാട്ടിയെപ്പോലൊരുങ്ങിവന്നു.മധുരമായെന്റെ കിനാക്കളിൽ ചാർത്തുവാൻവർണ്ണങ്ങൾ ചാലിച്ചടുത്തുനിന്നു.മിഴികളിൽ മിഴിവേകാൻ പൊൻപ്രഭയായ്കരളിനു കുളിരേകാൻ തെളിമയുമായ്മണ്ണിന്റെ മാറിലെ മധുരം നുകർന്നീടാൻമധുരസ്വപ്‌നങ്ങളായ് അരികിൽ നിൽപ്പൂ!

അയാളെ കണ്ടുമുട്ടിയത്‌.

Sudheesh Subrahmanian* കാട്ടുതീ പാതിതിന്ന;കാടിന്റെ ഒരുകോണിൽ,പുറത്തേക്കുള്ളവഴിമറന്നുപോയ ദിവസത്തിലാണു,അയാളെ കണ്ടുമുട്ടിയത്‌.അലസമായ മുടിയിഴകളെ,കാറ്റു ശല്യപ്പെടുത്തുന്നതുകൂസാതെ,ചെറിയ തീക്ഷ്ണമായകണ്ണുകളാൽ ഒന്നു നോക്കി,പരുപരുത്ത തഴമ്പുകളുള്ളഇടതുകൈ നീട്ടി.“എനിക്കൊരു സിഗരറ്റ്‌ തരൂ.”കണ്ടുമറന്ന ഏതോ മുഖമെന്ന്ഓർത്തെടുക്കുന്നതോടൊപ്പംതന്നെ,പാന്റ്സിന്റെ വലിയ കീശയിലേക്ക്‌കൈകളാഴ്ത്തി,വീര്യം കുറഞ്ഞ;പുകഒരു വഴിപാടിനെന്നപോലെമാത്രം നൽകുന്ന,സിഗരറ്റുപാക്കറ്റ്‌ഞാനെടുത്ത്‌ അയാൾക്ക്‌ നീട്ടി.ഒരു സിഗരറ്റ്‌ ചുണ്ടിൽ വച്ച്‌,മുഷിഞ്ഞ കുപ്പായത്തിന്റെ കീശയിൽ…

ഇഷ്ടം.

ഷൈല കുമാരി* ചില ഇഷ്ടങ്ങൾഅങ്ങിനെയാണ്നമ്മൾ പോലുമറിയാതെനമ്മുടെ പിന്നാലെഇങ്ങനെ നടക്കും.വാക്കുകളുടെ ഇന്ദ്രജാലമോമോഹിപ്പിക്കുന്ന സൌന്ദര്യമോഒന്നുമുണ്ടാവില്ല.പക്ഷേ. ഹൃദയത്തിൽസ്നേഹത്തിന്റെഒരു പൂക്കൂട നിറച്ചു വച്ച്കാത്തിരിക്കും.ഒരു വാക്കിൽ, ഒരു നോക്കിൽഎന്തിന് മൌനത്തിനു പോലുംഒരു സൌന്ദര്യമുണ്ടാവും.ഹൃദയത്തിലേക്കിറ്റു വീഴുന്നമഞ്ഞു തുള്ളിയുടെനനുത്ത സൌന്ദര്യം.

അതിജീവനം.

കവിത : രജീഷ്കൈവേലി* മനസ്സിലെ മാലിന്യംവലിച്ചെറിഞ്ഞു നാംഭൂമിയെ നോവിച്ചു.ആകാശവുംകാടും പുഴയുംകടൽപരപ്പുംകവർന്നു കാശാക്കി.ശ്വാസം നിലച്ചുച്ചെപ്രകൃതി കേണുകാണാതിരുന്നുനാംനോവും വിലാപവും.ഒടുവിൽ ക്ഷമയുടെകിണറാഴങ്ങളിൽ നിന്നവൻഅതിജീവനത്തിന്റെആയുധമണിഞ്ഞു…മഹാമാരിയായ്‌പെയ്ത മഴയിൽഒരുവേളവിറങ്ങലിച്ചിരുന്നുനാം.ദുരഹങ്കാരതൊരവെടിഞ്ഞു നാംഅതിജീവനത്തിന്റെകുടനിവർത്തിനനയാതെചേർത്തണച്ചുസഹജീവനുംഭൂമിയുമാകാശവുംപൂമ്പാറ്റയുംപുല്ലാങ്കുഴൽ നോവും.

വിൽക്കാനുള്ള പരസ്യമല്ല.

വാർത്ത : മനോഹരൻ കെ പി * FOR SALE ..ഇത് സ്ഥലമോ, വീടോ, വാഹനമോ. വിൽക്കാനുള്ള പരസ്യമല്ല മക്കളുടെ ചികിത്സയ്ക്കു വേണ്ടി ഗത്യന്തരമില്ലാതെ തന്റെ ശരീരാവയവങ്ങൾ വൃക്ക, കരൾ കണ്ണ് എന്തിനേറെ ഹൃദയവുമുൾപ്പെടെ വിൽക്കുവാൻ തയ്യാറായി ആവശ്യക്കാരെ കാത്തിരിക്കുകയാണ് എറ…

മഴവില്ല്.

രചന :- ബിനു. ആർ. വാർമഴവില്ലിൻചാരുതയോടെനീവന്നെൻമുന്നിൽ നിന്നപ്പോൾ,ചാരുമുഖീ കുസുമവദനേത്രേഞാനൊരു മന്ദാനിലനായ്പോകെന്നെനിക്കു തോന്നി… !മഴവില്ലാകും ചാരുമുഖീനിന്നിൽനിന്നൂർന്നുവീഴുംകളഭത്തിൻ നറുഗന്ധംഎന്നിൽ പരിരംഭണത്താൽനിറയേ ചുറ്റുംനിറയുന്നതാ –യെനിക്കു തോന്നി… !മാനത്തിൻ നീലിമയിൽസന്ധ്യാകാശത്തിൽവിരിഞ്ഞു നിൽക്കുമാമൊരുമാരിവില്ലുപോൽഅഴകോലും സുന്ദരീമണീ നീവിരുന്നുവന്നുവെന്നെനിക്കു തോന്നി.. !ഏകാന്തരാവിൽ വന്നെത്തുംകാർമുകിൽ ജാലങ്ങളാലെകാർമുകിൽത്തുമ്പിൽനിന്നിറ്റുവീഴാൻ വെമ്പിനിൽക്കുംപരിമളം നിറയും പനിനീർക്ക –ണങ്ങളാവാൻകാത്തുനില്പതതെന്നുതോന്നി… !സുന്ദരീ…

മൗനം പുതച്ചുറങ്ങുന്നവരോട്.

കവിത : ഷാലി ഷാ* നമ്മൾ വെയിൽക്കായുന്നഒരു വൈകുന്നേരമാണ്അവിടൊരു തെരുവിൽകാൽപ്പന്തുരുട്ടുന്നകുട്ടിക്കാലുകൾക്കിടയിലേക്ക്മിസൈലുകൾ പെയ്തത്നമ്മുടെയാകാശത്തപ്പോൾപക്ഷികൾ പാറുകയുംനക്ഷത്രങ്ങൾപൂവിടുകയുമായിരുന്നിരിക്കുംതുർക്കിയിലൊരുവെളുപ്പാൻ കാലത്ത്കുഞ്ഞു ഐലൻനനഞ്ഞ മണലിൽകമിഴ്ന്നു കിടക്കുമ്പോഴുംനമ്മുടെ കുഞ്ഞുങ്ങൾകളിപ്പാട്ടങ്ങൾ കെട്ടിപ്പിടിച്ചുംനാളെയെ കിനാക്കണ്ടുംസുഷുപ്തിയിലായിരുന്നിരിക്കുംഅവർ ജീവനും കൊണ്ട്പാലായനം ചെയ്യുമ്പോൾ നമ്മൾഅഭയാർഥികളിൽ ജാതി തിരിച്ച്തള്ളേണ്ടതും കൊള്ളേണ്ടതുംചർച്ച ചെയ്യുകയായിരുന്നുഅപ്പോഴും നമ്മുടെതെരുവുകളിൽതീയുണ്ടായിരുന്നുമാടിന്റെ പേരിൽചിന്തിയ ചോരയുംദളിതന്റെ പെണ്ണിന്റെനിലവിളികളുമുണ്ടായിരുന്നുഒറ്റപ്പെട്ട എതിർശബ്ദങ്ങൾജയിലുകളിലൊതുങ്ങു-ന്നുണ്ടായിരുന്നുപയ്യെ…

കാത്തിരിപ്പ്.

രചന : സതി സുധാകരൻ* അമ്പലമുറ്റത്തെ ആലിൻ ചുവട്ടിലെആൽത്തറയിൽഞാനിരുന്ന നേരംകൂട്ടുകാരോടൊത്തു കിന്നാരംചൊല്ലിനീഅന്നനട പോലെ വന്നു വല്ലോആദ്യമായ് നിന്നെ ഞാൻ,കണ്ട മാത്രയിൽഎൻ്റെ ഹൃദയത്തിൻ കുടിയിരുത്തിശ്രീകോവിൽ നടയിൽ നീതൊഴുതു നില്ക്കുമ്പോഴുംഏതോ ദേവതയെന്നു തോന്നി.മുട്ടോളം മുടിയുള്ള നിൻ്റെ കാർകൂന്തലിൽമുക്കുറ്റിപ്പൂവും നീ ചൂടിനിന്നു.എൻ്റെഹൃദയമാം മാനസപ്പൊയ്കയിൽപ്രേമത്തിൻ മുത്തുകൾ പാകി…