Category: അറിയിപ്പുകൾ

🥃 ലഹരിയും,രചനയും🥃

രചന : കൃഷ്ണമോഹൻ കെ പി ✍ അഗ്നിഹോത്രിക്കുമേ, മന്ത്രം പിഴച്ചു പോംഅല്പം ലഹരി നുകർന്നാൽഅജ്ഞത പേറുന്ന മാനവൻ പിന്നെയുംഅല്പത്വമോടെ രസിക്കും അല്പമല്ലുന്മാദ പാരമ്യമെത്തുവാൻഅല്പർ മദിര കുടിക്കുംഅല്ലയീ ജീവിതം എൻ്റെയല്ലായെന്നഅർത്ഥ വിഹീനതയോടെ അല്പം മധുവതു വിദ്യക്കു നന്നെന്ന്അറ്റകയ്ക്കാരോമൊഴിഞ്ഞൂഅന്തമില്ലാത്ത കവിതയ്ക്കും നന്നെന്ന്അജ്ഞാതരാരോ പറഞ്ഞൂ…

വ്യർത്ഥ ജന്മം🍁

രചന : വിദ്യാ രാജീവ്✍ കരിയില പോൽ കാറ്റിൽ പാറിനടക്കുന്നു, ഞാൻ,വ്യർത്ഥം ജന്മം .അനാഥമായിട്ടലയുന്നൊരുവൻ.ലക്ഷ്യമേതൊന്നും തിരിയുന്നില്ല. വിടരും മുന്നേ ശിഥിലമായെൻമനോവാഞ്ഛകളെങ്ങോമറഞ്ഞു നിൽക്കുന്നു.ജന്മഭൂമിയിലെ തിക്ത അനുഭവങ്ങളെൻസഞ്ചാരപഥത്തിൽ ഭയമുളവാക്കീടവേ. പൊഴിഞ്ഞു വീണുപോകുന്നീ മണ്ണിൽജീവിതമൂല്യങ്ങളൊക്കെയും തിരികെയെത്തിചേരുവാൻ കഴിയാതെ അകലെയാണിന്നുസ്നേഹബന്ധങ്ങൾ. ഇളങ്കാറ്റിൽ പച്ചിലചാർത്തിൽനിന്നുമുതിർന്നു വീണ പഴുത്തില,വാർദ്ധക്യത്തിന്റെ കയ്യിൽ…

യുക്രൈൻ യുദ്ധശേഷിപ്പുകൾ

രചന : ഹരി കുട്ടപ്പൻ✍ യുക്രൈയിനിൽ രക്തം ഉരുകിയൊലിച്ചു തളം കെട്ടിനിന്നുയുദ്ധതീമഴ തെരിവോര മഞ്ഞുപാളികൾ ചുവപ്പിച്ചുമരണഭീതി കറുത്തമേഘമായുരുണ്ടുകൂടിയാകാശം നീളെപെയ്യാതൊഴിയാൻ വെമ്പുന്ന ജീവന്റെ തുടിപ്പുകൾ ചുറ്റിലും ചിതറിതെറിച്ചയാ കരിഞ്ഞമാംസതുണ്ടിലെന്റെ രക്ഷകന്റെ കൈകളുംതീക്കനൽ കട്ട വന്നുപതിച്ചതെന്റെ മിത്രങ്ങൾക്ക് നടുവിലായ്കത്തി കരിഞ്ഞുപോയന്നെന്റെ സ്വപ്നങ്ങളോരോന്നായിഒരു വാക്കിലോതുക്കീടാമീ യുദ്ധകാഹളങ്ങോളോ…

ചെറിപ്പഴവും, മുന്തിരിവള്ളിയും

രചന : രാജു കാഞ്ഞിരങ്ങാട്✍ പ്രിയേ,മോഹത്തിൻ്റെ ചെറി മരങ്ങളിൽപ്രണയത്തിൻ്റെ പഴങ്ങൾ തുടുക്കുന്നുജനുവരിയിലെ മഞ്ഞു തരികൾ പോലെആവേശം മുളച്ചുപൊന്തുന്നു മുന്തിരി വീഞ്ഞിൻ വീര്യം പകർന്നു തരുന്നനിൻ്റെ ചൊടികളിൽപകലിരവുകളില്ലാതെ എനിക്കൊരുചിത്രശലഭമാകണംമുന്തിരിവള്ളിതൻ തണലായ്മാറിൽ തലചായ്ച്ചു മയങ്ങണം നീറുന്ന ഓർമകളെ മറക്കണംനറും പുഞ്ചിരി നീയെന്നിൽ നിറക്കണംദുഃഖത്തിൻ്റെ ഏറുമാടത്തിൽ…

എഴുത്തല്ല,
ജീവിതമാണ് എനിക്ക് വലുത്.

രചന : പള്ളിയിൽ മണികണ്ഠൻ✍ കുത്ത് വേണ്ട, നിന്റെകോമയും വേണ്ട നിൻകുത്തുവാക്കൊന്നുംവരാതിരുന്നാൽ മതി.കുത്തിത്തിരിപ്പിന്റെകുപ്പായമിട്ടെന്നെകുറ്റം വിളമ്പാൻവരാതിരുന്നാൽ മതി.നൂറുപേരെന്റെചുറ്റിലുണ്ടെങ്കിലുംആറ് നല്ല പേരാണെന്റെസൗഹൃദം.ഞാനവർക്കായ് രചിക്കുന്നവരികളിൽനീ വിഷം ചേർക്കാൻവരാതിരുന്നാൽ മതി.വീരവാദങ്ങളില്ലെന്റെരചനകൾവേണമെങ്കിൽമാത്രംനീ പഠിച്ചാൽ മതിവമ്പ് കാട്ടുവാൻകൊമ്പും കുലുക്കി നീഎന്റെ നേരെവരാതിരുന്നാൽ മതി.കൊച്ചുകൊച്ചുവരികളുമായി ഞാൻപിച്ചവച്ചു നടക്കുന്നവഴികളിൽഒച്ച വച്ചും,സ്വയം വിറ്റുമെന്നെ നീതാറടിക്കാൻവരാതിരുന്നാൽ…

സ്ത്രീ

രചന : ജയേഷ് പണിക്കർ✍ കൺതുറന്നങ്ങു ഞാൻനോക്കുമ്പോൾ കാണായിതങ്ങുനീലാകാശംമേലെകൈ നീട്ടിയെന്നെയണച്ചതാരോഭൂമിയാം അമ്മ താനതല്ലോവന്നതില്ലാരുമേ വാത്സല്യത്തേൻചോരും വാക്കുകൾ കേട്ടതില്ലനൊന്തു വിളിച്ചു കരഞ്ഞിടുമ്പോൾ കേൾക്കുവാനെന്നുമീവിജനമാം വീഥി മാത്രംപാപഭാരത്തിൻ്റെ ഭാരമേറ്റിപാരിലേക്കെന്നെ അയച്ചതീശൻതെരുവിലിന്നലയുന്നിതേകനായിഒരു പിടിവറ്റിനായ് പല നേരവുംനിഴലതു മാത്രമേ കൂടെയുള്ളൂനിറയും മിഴിയിതു തോരുകില്ലേനന്മയാണുള്ളിലതെങ്കിലുമെന്നുമേതിന്മകൾ മാത്രമേ കേൾപ്പതുള്ളൂസ്നേഹമങ്ങേകുകിലേറ്റം പ്രിയങ്കരിദ്വേഷമതെങ്കിലോ…

എവിടെ നീ,കൃഷ്ണാ.!

രചന : അജികുമാർ നാരായണൻ✍ ഇനിയെന്തുചെയ്യേണ്ടു,കൃഷ്ണാ,ഞാനുംഇനിയുള്ള കാലംകഴിച്ചിടുവാൻ.ഇനിയെന്തു പകരംവയ്ക്കേണ്ടു ഞാനുംഇനിവരും തലമുറ –യ്ക്കായി നൽകാൻ .ഇന്നുഞാനിവിടെയീകാണുന്നകാഴ്ചകൾഇടവീഥി പോർക്കളചോരയാർന്നുംഇമകൾനിറഞ്ഞിട്ടു,വിങ്ങുന്നൂ നെഞ്ചകംഇടവിട്ടിടവിട്ടുരോദനങ്ങൾ.ഇവിടിനി പൂവില്ല,ശലഭമില്ല !ഇത്തിരിയിളവേൽക്കാൻതണലുമില്ലഇവിടാരും കാണില്ലസ്വസ്ഥമനസ്കരായ്ഇനിയുമിനിയുംനടന്നിടുവാൻ !ഇടനെഞ്ചുപൊട്ടുന്നകാഴ്ചകൾ ഭൂമിയിൽഇടതടവില്ലാതെആർത്തനാദങ്ങളുംഇനിയും മരിക്കാത്തനന്മകൾ വിണ്ണിലുംഇനിവരുംതലമുറയ്ക്കായിനിൽപ്പൂ..ഇത്തട്ടകങ്ങളിൽപൊള്ളിയുരുകുന്നഇനിയുമണയാത്തപട്ടടകൾഇവിടെയും നടമാടുംകംസൻമാർ ഭൂവിലെഇഴയുന്ന ജീവനുംഅപഹരിപ്പൂ !ഇക്കാണും കാഴ്ചകൾപാരിൽവിഷമയമേറ്റുതറച്ചു തളർന്നുവീഴുമ്പോഴുംഅരുതരുതെന്നുപറയുവാൻ കാട്ടാളൻഅവതാരമെടുക്കാൻമറന്നുപോയോ .?നീതിക്കു തുലാസുപിടിക്കുന്ന…

ഓർത്തോഡോക്സ് ഹെറാൾഡ് ചീഫ് എഡിറ്റർ ഫാ. ഷേബാലി (67) ഫിലാഡെൽഫിയായിൽഅന്തരിച്ചു.

ഫാ.ജോൺസൺ പുഞ്ചകോണം ✍ ന്യൂയോർക്ക് : ഓർത്തോഡോക്സ് ഹെറാൾഡ് ചീഫ് എഡിറ്ററും മലങ്കര ഓർത്തോഡോക്സ്സുറിയാനി സഭയുടെ നോർത്ത്‌ ഈസ്ററ് അമേരിക്കൻ ഭദ്രാസനത്തിലെ മുതിർന്ന വൈദീകനും സെന്റ് തോമസ് മാഷഴ്സ് സ്ട്രീറ്റ്, ഫിലാഡൽഫിയ മാഷഴ്സ് സ്ട്രീറ്റ് സെന്റ് തോമസ്ഓർത്തോഡോക്സ് ഇടവക വികാരിയുമായിരുന്ന ഫാ.ബാബു…

ദിവ്യദര്‍ശനം

രചന : പട്ടംശ്രീദേവിനായർ ✍ പൊന്നമ്പലമേടില്‍ പൊന്‍സന്ധ്യയായ്…പൊന്‍ കണിയൊത്തനിറപുണ്യമായ്…പൊന്നിന്‍ കണിതൂകും വിണ്ണിന്‍ കണീ…പൊന്‍ തിങ്കള്‍വെട്ടം ദിവ്യ നക്ഷത്രമായ്… മകരത്തില്‍ നിറച്ചാര്‍ത്തു മംഗല്യമായ്…മകരത്തിന്‍ സന്ധ്യയും മലര്‍വാടിയായ്…മനശ്ശാന്തിയേകും മതങ്ങളൊന്നായ്…മരതകകാന്തിയില്‍ മനുഷ്യരൊന്നായ്…. ശരണം വിളിതന്‍ സമുദ്രമായീ…ശരണാര്‍ത്ഥിതന്‍ ദിവ്യശബ്ദമായീ…ശബരീശനെത്തേടും മനുജരൊന്നായ്…ശരണം,ശരണം,ശരണമെന്നായ്…. അയ്യപ്പസ്വാമിതന്‍ തിരുനടയില്‍..അയ്യനെക്കാണുവാന്‍ കാത്തു നില്‍ക്കുംആയിരംകണ്ണുകള്‍ നിര്‍വൃതിയായ്…അയ്യനേ..അയ്യപ്പാ…ശരണം…

ബാച്ച് മീറ്റിംഗ്

രചന : രാജേഷ് കോടനാട് ✍ നാൽപതു കഴിഞ്ഞവരുടെറീയൂണിയനിൽ നിന്നാണ്അടുക്കളയിൽഎന്നോ കളഞ്ഞു പോയഒരു പുഞ്ചിരിഅവർക്ക് വീണുകിട്ടിയത്.അന്ന് നഷ്ടപ്പെട്ട അധരാഭരണംതിരിച്ചു കിട്ടിയപ്പോൾഅതിലെ മുത്തുകൾഅന്നത്തേതിനേക്കാൾശോഭിക്കുന്നുണ്ടായിരുന്നു.പതിറ്റാണ്ടുകൾക്കിപ്പുറംകടുംമഞ്ഞ നിറത്തിലുള്ളപിയോണികൾഅന്നു തന്നെയാണ്പൂത്തുലഞ്ഞത്.ഗ്രൂപ്പുകയറിൽ തളച്ചിട്ടനാൽപതുകളെവസന്തത്തിൻ്റെ വെയിലാൽഫ്ലാഷ് അടിക്കുമ്പോൾചാടിയ വയറുകളിൽഒരു ഹാഫ് സാരിഓടിക്കേറുംചിലരിൽ,ചുരുക്കം ചില ചുരിദാറുകളും.ആണുങ്ങൾക്കാണെങ്കിൽമരുഭൂമിയായ ശിരസ്സിൽപരുവ തളിർക്കും.അടിവയറ്റിൽഒരു കമ്പിത്തീവണ്ടിയുടെ ഇരമ്പൽഉയർന്നുപൊങ്ങി…