Category: അറിയിപ്പുകൾ

ഭൂരോദനം.

രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ചുംബിക്കണം നമ്മളൂഴിയെ നിത്യവുംവന്ദിക്കണം സ്വന്തം അമ്മയെപ്പോലെയുംസകലജീവജാലത്തിനുമമ്മയാംസകലജീവജാലപരിപാലക. അനന്തമാം ആകാശഗോളത്തിൽ സ്വന്തംമക്കളെ നൊന്തൂ പ്രസവിച്ചൊരമ്മയെ,അണ്ഡകടാഹത്തിനാരാധ്യയാംമംബഹന്ത! പതിക്കുന്നു ദു:ഖ തമോഗർത്തം. കല്പകം പോലുള്ളൊരമ്മയെ കൊല്ലുന്നുഅല്പമാംമറിവിന്നഹങ്കാരവമ്പാൽ!മക്കളിൽ ബൗദ്ധികജ്ഞാനിയാം മാനവ –നമ്മയ്ക്കനാദരം ചെയ്യുന്നഹന്തയാൽ! ഭൂമിയാം അമ്മയെ ചേതനയറ്റൊരുഭൗമഗ്രഹപ്പാഴ് പിണ്ഡമെന്നു കരുതിദുരാഗ്രഹശാലിയാം മർത്ത്യക്കരം…

മിഴിവാതിൽ മിഴിതുറന്നു

എഡിറ്റോറിയൽ 2021 ഫെബ്രുവരി ലക്കം സ്നേഹവീട് മിഴിവാതിൽ മാസിക മിഴിതുറന്നു.വായനക്കാരിലേക്ക് ! സ്‌നേഹവീട് പുറത്തിറക്കുന്ന മിഴിവാതിൽ മാസിക യാഥാർഥ്യമായിരിക്കുന്നു .സ്നേഹക്കൂട് കൂട്ടായ്‌മയുടെ ഏറെ നാളത്തെ സ്വപ്നം പൂവണിയുന്നു.നല്ല എഴുത്തുകാരെ ഉൾകൊള്ളിച്ചുകൊണ്ടു ഒരോ മാസവും അവരുടെ സ്യഷ്ടികൾ ലോക മലയാളികളുടെ വായനക്ക് സമർപ്പിക്കുന്നു.…

ചിലഉപേക്ഷിക്കലിൽ.

രചന : ശിവ സദാ ശിവശൈലം കളയാൻ എന്തെളുപ്പംഏതും എന്തും !പക്ഷേസൂക്ഷിക്കാനുംപരിപാലിക്കാനുമാണ് പ്രയാസം!ഉപേക്ഷിക്കൽഒരു നിവൃത്തികേടാണ് ശരിക്കും!ആലോചിച്ചാലറിയാം!ഒന്നും ഉപേക്ഷിക്കാതിരിക്കലാണ്സങ്കീർണ്ണമെങ്കിലും ഗുണകരം!നമുക്കത് പക്ഷേആവാതെ വരും!ചിലത്ചിലര്പോട്ടെയെന്നവസ്ഥജീവിതത്തിന്റെ സാധാരണതയാണ്!ശീലങ്ങളും വിശ്വാസങ്ങളും ധാരണകളുംചിലപ്പോൾ ഉപേക്ഷിക്കേണ്ടി വരാം!പ്രിയപ്പെട്ടവയുംഗത്യന്തരമില്ലാതെയങ്ങനെ…..ഓരോ ഉപേക്ഷിക്കലിലുംഓരോ നോവിൻ ആകാശം കൂടിയുണ്ട്!പരിധിയോ പരിമിതിയോഇല്ലാത്ത വിധം ….എൻ.എസ് മാധവന്റെ കഥബിയാട്രിസ്…

ഓണക്കോടി

രചന : ഷാജു. കെ. കടമേരി ദുരിതകാലത്തിന്റെകടലാഴങ്ങളിൽതലതല്ലിപിടഞ്ഞകുട്ടിക്കാലത്തിന്റെഓർമ്മക്കുറിപ്പുകളിൽമേഞ്ഞു നടക്കാറുണ്ട്ചില കൊടുങ്കാറ്റുകൾ പതിനാലുകാരന്റെനെഞ്ചിലെ ഇടിമുഴക്കങ്ങൾകൊത്തിവച്ച ഭൂതകാലത്തിലേക്ക് കോർത്ത് വച്ച നിഴൽചിത്രം. കണ്ണീർതോറ്റങ്ങൾ എഴുതി വച്ചപഠനകാലത്തിന്റെഓർമ്മയുടെ കൊമ്പത്ത്പറന്നിറങ്ങി ചിറക് വിരിക്കുന്നു. പട്ടിണി വരച്ച് വച്ചചുവരുകൾക്കുള്ളിൽ നിന്നുംവിങ്ങിയ നിഴലുകൾഓണാരവങ്ങളിൽ തൊട്ട് തലോടിവെയിൽചീളുകൾ വരയുംമുറ്റത്തുടെ കറങ്ങി തിരിഞ്ഞു.…

ജയ് കിസാൻ

രചന : ഗീത മന്ദസ്മിത കർഷകനെന്നു കേട്ടാൽ പുരികം ചുളിക്കുന്നിതു ചിലർകൃഷിയെന്നു കേട്ടാൽ പുറം തിരിഞ്ഞു നടക്കുന്നിതു ചിലർകറങ്ങും കസേരയിലിരുന്നുറങ്ങും ‘മാന്യർ’,മണ്ണിലിറങ്ങാതെ വിണ്ണിലിരുന്നുണ്ണുന്നവർ,നമുക്കുണ്ണുവാനാവില്ലൊരിക്കലുമീ ‘കടലാസു’ കെട്ടുകൾ,അതു കൊടുത്തു വാങ്ങും സ്വർണ്ണക്കട്ടികൾ…ആ സ്വർണ്ണത്തളികയിലുണ്ണുവാൻ വേണമീ മണ്ണിൽ വിളയും വിഭവങ്ങൾവിയർക്കാതെ,വിശക്കാതെ കഴിക്കുമ്പോഴോർത്തിടാംഏതു മഹാമാരിയിലും, പേമാരിയിലും,പൊരിവെയിലിലുംനമ്മുടെ…

വാക്കിന്റെ വില തേടി.

രചന : ☆അമിത്രജിത്ത്● അന്നായിരുന്നു അത് സംഭവിച്ചത്. അതൊ രിക്കലും അവരിൽ സംഭവിക്കരുതെന്ന് വരെ ചിന്തിച്ചും പ്രാർത്ഥിച്ചും നടന്ന വരുണ്ടാ കാം. ആ സംഭവം നടന്നത് ഒരു പെരുന്നാൾ പിറ്റേന്ന്, അവരുടെ ദാമ്പത്യവല്ലരിയിൽ പിറന്ന പെൺകുഞ്ഞിനെ അവൻ തന്റെ മടിയി ലിരുത്തി…

അപരിചിതർ.

രചന :- ബിനു. ആർ. മാനത്തെ വാഴത്തോപ്പിൽചിരപരിചിതരെന്നുതോന്നുന്നവരെല്ലാം ഭൂമിയിൽഅകാലത്തിൽ മരിച്ചുപോയവരെന്നു നാം തിരിച്ചറിയണം… ! വൈറസ്സാകും കൃമികീടങ്ങളെല്ലാംനമ്മുടെ കണ്ണാകുംഭൂതക്കണ്ണാടിയിലൂടെമാനത്തു ചിതറിത്തെറിക്കുന്നതുകാണാംവാഴപ്പേനുകൾ പോൽ…! അകലങ്ങളിൽകാണുംമേഘവർണജാലങ്ങളെല്ലാം,വാഴത്തോപ്പുകൾ, തകർത്തുവരുവാൻമേഘഘനജലങ്ങൾ പൊഴിക്കുവാൻകാത്തിരിക്കുന്നുണ്ടെന്നു തോന്നും… ! ഭൂമിയുടെയിങ്ങേ,യങ്ങേ ലോകത്തുനിന്നുംനാനാജാതി അപരിചിതരാംവർണ്ണമതസ്ഥരെല്ലാം, സ്വർഗ്ഗനരകകവാടമെല്ലാംതുറക്കുന്നതും, അതില-ടുക്കിയടുക്കി വയ്ക്കപ്പെട്ട്മോക്ഷതീരങ്ങളിലേക്കെത്തപ്പെടുന്നതും കാത്തിരിക്കുന്നൂ… !

മുന്തിരിപ്പാടം.

രചന : രാജു കാഞ്ഞിരങ്ങാട് അവളുടെ കണ്ണുകൾചുണയുള്ള കുതിരയുടെ കണ്ണുകൾ –പോലെവികാരപ്പെടുത്തുന്നുമേലാസകലം മത്തുപിടിപ്പിക്കുന്നു ! പുളിപ്പിച്ചു മൂത്ത പഴച്ചാറുപോലെഅവനവളെകോരിക്കുടിക്കുന്നു ശരത്കാല രാവിൽപ്പോലുംഅവളവനിൽ ഗ്രീഷ്മം വിതയ്ക്കുന്നു നനവാർന്നചുണ്ടുകളാൽകുളിരാർന്ന മേനിയാൽ മദോന്മത്തയായ്അവളവനെഹിമപക്ഷിയെപ്പോലെപുണരുന്നുരമിക്കുന്നു നോക്കൂ ;രജത ശില്പം പോലെഎത്ര മനോഹരമാണ്മുന്തിരിക്കുലകൾ.

പെയ്യാതെ പോയ മഴ മേഘം.

രചന : സതി സുധാകരൻ പൂനിലാ പാലൊളി തൂകിതുമ്പപ്പു പോലെ ചിരിച്ചും,മോഹങ്ങൾ കോരി നിറച്ചുംആരോടും പറയാതെ നീ,ഓടിയൊളിച്ചില്ലേതോടും, പുഴയും വറ്റിവരണ്ടുംചൂടുകാറ്റ് വീശിയടിച്ചും,നെൽവയലുകൾ വറ്റി വരണ്ടതും നീയറിഞ്ഞില്ലേ?പാൽ’ നുര പോലെ പതഞ്ഞൊഴുകിയ തേനരുവിമണലാരണ്യം പോലെ കിടക്കണ നീയും കണ്ടില്ലേ?വള്ളിക്കുടിലും പൊന്തക്കാടും കൂട്ടമായ്വെയിലേറ്റു കരിഞ്ഞു…

ഒരേ ഒരു ഗാന്ധി.

രചന : രാജേഷ്. സി. കെ. ദോഹ ഖത്തർ. പിതാവാണ് ഞങ്ങൾക്ക്….ചങ്ങായിയാണ് ചങ്കാണ്…വടികുത്തിഒറ്റമുണ്ടിൽ,പോകുമാ മനുഷ്യൻ.ഹനുമാൻ ഹൃദയം…പിളർന്നപ്പോൾ ഉണ്ടായിരുന്നു,രാമനും കുടുമ്പവും.ഞങ്ങൾ ഭാരതീയർകൊണ്ട് നടക്കുന്നു…ഹൃദയത്തിൽ യുവരക്തങ്ങളിൽ ..!ഗാന്ധിജി വീണ്ടും ജീവിക്കുന്നു…ഗാന്ധി തിരിച്ചു വരുന്നു,സഹനശക്തിയുടെ രാജാവ്.സ്വാതന്ത്രസമരം സമാധാനത്തോടെ,നടത്തി സൂര്യൻ അസ്‌തമിക്കാത്ത,സാമ്രാജ്യത്തെ തകർത്തോൻ,സ്നേഹിക്കുന്നു ഞങ്ങൾ.മോഹൻദാസ് കരം ചന്ദ്,വന്ദേമാതരം…