Category: സിനിമ

മനസ്സൊരു നെയ്യാറ്

രചന : എം പി ശ്രീകുമാർ✍ മനസ്സേ നീയ്യുമൊരു നെയ്യാറ്നറുംനെയ്യൊഴുകിയ നെയ്യാറ്നൈർമ്മല്യമെങ്ങൊ യകന്നുപോയിനറുംനെയ്യുമെങ്ങൊ മറഞ്ഞുപോയ്. കലങ്ങിയും തെളിഞ്ഞും നീരൊഴുകികരഞ്ഞും ചിരിച്ചും ഞൊറിയിളകിഉയർന്നും താഴ്ന്നുമലയിളകിമെലിഞ്ഞും കവിഞ്ഞും പുഴയൊഴുകി ഇടയ്ക്കിളം വെയിൽപോൽ മനംതെളിയുംനിർമ്മലമായിട്ടലയിളകുംതിരനോട്ടം പോലൊരരികിലൂടെനറുംനെയ്യ് മെല്ലെയൊഴുകി വരും കൈക്കുമ്പിളതു കോരിയെടുക്കുവാനായ്കൗതുകമോടെ യൊരുങ്ങി നില്ക്കുംആനന്ദമോടവ നെയ്…

വോഡ്ക

രചന : രാഗേഷ് ചേറ്റുവ✍ ടാഗ് ചെയ്യുമ്പോഴേല്ലാംയേശുവിന്റെ ഇടം വലം കുരിശിൽ പിടഞ്ഞകള്ളന്മാരെപ്പോലെ അവൾ പിടയുംഅവളുടെ നോവ് തൊട്ടുകൂട്ടിഞാൻ ഒരു പെഗ് വോഡ്ക കൂടി അകത്താക്കും.അവളെ ടാഗ് ചെയ്തുകൊണ്ട്ഒരു പോസ്റ്റ്‌ കൂടി ഇടുന്നുഒരു മയിൽ‌പ്പീലിചിത്രം,അതിൽ അങ്ങിങ്ങായി ഒളിപ്പിച്ചു വച്ചിരിക്കുന്നഅവളുടെ പേരിലെ ഇംഗ്ലീഷ്…

ഓണമായല്ലോ

രചന : ഷബ്ന അബൂബക്കർ✍ ഓടിവന്നോടിവന്നോടി വന്നൂഓണത്തിൻ നാളിങ്ങു വന്നു ചേർന്നൂഒരുനല്ല കാലത്തിൻ മേന്മ ചൊല്ലീഓർമ്മകളുള്ളിൽ കഥപറഞ്ഞൂ…തുമ്പകൾ വെണ്മ പടർത്തിയെങ്ങുംതുമ്പികൾ ആഹ്ലാദ നൃത്തമാടിതുള്ളിക്കളിക്കുന്ന കുഞ്ഞുമക്കൾതഞ്ചത്തിൽ ചൊടിയിൽ ചിരി പടർത്തീ…ചേലിൽ വരച്ചിട്ട പൂക്കളത്തിൽചേർന്നങ്ങു നിൽക്കുന്നു പൂക്കളെല്ലാംചന്തത്തിൽ തീർത്തിടുമാ കളത്തിൽചിങ്ങത്തിൻ പൂക്കൾ ചിരിച്ചിരുന്നു…ഊഞ്ഞാലിലേറി കുതിച്ചു…

🌷 ഓണപ്പാട്ട് 🌷

രചന : ബേബി മാത്യു അടിമാലി✍ മാമലനാടിൻ ഉത്സവമാകുംഓണം വന്നല്ലോമലയാളികളുടെ ദേശീയോത്സവംഓണമതാണല്ലോഊഞ്ഞാലാടാം പുലികളിയാവാംആനന്ദത്തോടെവഞ്ചിപ്പാട്ടിൻ താളത്തോടെവള്ളം കളിയാവാംഓണത്തപ്പനെ വരവേൽക്കാനായ്തീരുവാതിരയാടാംമുറ്റം നിറയെ പൂക്കളമിടുവാൻപൂക്കളിറുത്തീടാംഇല്ലം നിറയണു വല്ലം നിറയണുഓണക്കാലത്ത്പട്ടിണിയില്ല പരിഭവമില്ലീ ഓണത്തിൻ കാലംസമഭാവനയുടെ ഓർമ്മകൾ നമ്മളെഒന്നിപ്പിക്കുന്നുസഹോദര്യ പെരുമകളിവിടെ വീണ്ടുമുദിക്കുന്നുനാമൊന്നാണെന്നൊരു സന്ദേശംഹൃത്തിലുദിക്കുന്നുജാതി മതത്തിൽ വേലികെട്ടുകൾതകർന്നുവീഴുന്നുകേരളമെങ്ങും ആനന്ദത്തിൻ പൂക്കളമാകുന്നുദൈവത്തിന്റെ…

ഓണപ്പാട്ട്❤️

രചന : ബിജുകുമാർ മിതൃമ്മല✍ തന്താന താനതക തന്താനാതാനതന്താന താനതക തന്താനാ താനാ…..എന്തോരം കണ്ടുകണ്ടോരം ചെന്നുസന്തോഷം കൊണ്ടുനെഞ്ചോരം ചേർത്തുആറ്റിറമ്പത്ത്കൈതക്കൂട്ടത്തിൽകൈതപ്പൂവൊന്നു പൂത്തുപിച്ചക മന്ദാര ചേമന്തിചെമ്പകപ്പൂകൊണ്ട്മുറ്റത്ത്പൂക്കളം തീർത്തിടുമ്പോൾകിന്നാരം കൊണ്ടവളേഎന്നോട്പുന്നാരം ചൊല്ലിയോളേകാർമേഘം മിന്നിയതെന്തേകവിളോരം വാടിയതെന്തേകവിളോരം വാടിയതെന്തേപെണ്ണേ കവിളോരം വാടിയതെന്തേചിങ്ങമെത്തീടി ചിണുങ്ങി നിൽക്കാതെചിരിച്ചു നിൽക്കെന്റെ പെണ്ണേചിരിച്ചു നിൽക്കെന്റെ…

സൂക്ഷ്മം

രചന : ബിനോയ് പുലക്കോഡ് ✍ നിന്നെ കാത്തിരിക്കുമ്പോൾ മാത്രംഭൂമിയിലെ സൂക്ഷ്മമായചില കാഴ്ചകൾ കണ്ണിൽപെടാറുണ്ട്.വറ്റിവരണ്ട തോടിന്റെ കരയ്ക്ക്ഉണങ്ങാതെ നിൽക്കുന്നഇഞ്ചിപ്പുല്ലിന്റെ വേരുകൾഈർപ്പം തപ്പി പോകുന്ന ദിശയിലേക്ക്നോക്കിയാൽ കാണുന്നഒരിക്കലും വറ്റാത്ത കിണറിലെപരൽ മീനുകളുടെ വാലിനറ്റത്തെകറുത്ത പുള്ളികൾഅങ്ങനെയാണ്ഞാൻ കണ്ടെത്തിയത്.പാറക്കല്ലുകൾ മേഘങ്ങളായിരൂപാന്തരപെട്ട്ആകാശത്തിന്റെ വിള്ളലുകളടയ്ക്കുന്നതും,ചോർന്നുപോയ നക്ഷത്രങ്ങൾതിരിച്ചുപോകാൻ മടിച്ചു നിൽക്കുമ്പോൾ,അവയെ…

ബസ്റ്റോപ്പിൽ

രചന : വൈഗ ക്രിസ്റ്റി ✍ ബസ്റ്റോപ്പിൽ വച്ചാണെന്നു തോന്നുന്നുക്ലാര മഠത്തിലിനെ ആദ്യമായി കാണുന്നത്താൻ ഒരു മീനാണെന്ന്അവൾ പരിചയപ്പെടുത്തിഒരു മീനിന് ക്ലാരമഠത്തിൽഎന്നൊക്കെ പേര് വരുമോ എന്ന്സംശയിക്കണമെന്നുണ്ടായിരുന്നുപക്ഷെ ,അത്ഭുതപ്പെടാനൊന്നും പോയില്ലപെട്ടെന്ന്ബസ് വന്നതുകൊണ്ട് ഞങ്ങൾ ബസിൽ കയറിയെന്നു തോന്നുന്നുസീറ്റുകൾ മുഴുവൻശബ്ദങ്ങൾ ഇരിക്കുകയായിരുന്നുഞങ്ങൾക്ക്നിൽക്കാനേ പറ്റിയുള്ളൂക്ലാര കമ്പിയിൽ…

പട്ടുസാരി

രചന : മംഗളൻ എസ്✍ പട്ടുനൂൽപ്പുഴു തന്റെ സ്വപ്നങ്ങൾതൻപട്ടുമെത്ത പുതച്ചു കിടത്തി തൻകുട്ടിയെത്തോണ്ടി ദൂരെക്കളഞ്ഞുടൻപട്ടുചേലയൊന്നുണ്ടാക്കി മാനുജൻ! പട്ടുസാരിയുടത്തു ചമഞ്ഞുടൻപട്ടണത്തിൽ വിലസിക്കറങ്ങി തൻപട്ടുചേലതൻ പൊങ്ങച്ചം കാട്ടുവാൻ,പൊട്ട വേലത്തരങ്ങളും കാട്ടുവാൻ! പട്ടുനൂൽസാരി മൊത്തവ്യാപാരിയോൻപട്ടുനൂൽ വസ്ത്രമില്ലിന്നുടമയോൻപട്ടുപൂമ്പാറ്റരോദനം കേൾക്കാത്തോൻകൂട്ടിനുള്ളൊതോ പാവം പണിക്കാരൻ! പട്ടിണിയറിയാതെ വളർന്ന നിൻതട്ടകങ്ങളിലൊന്നിൽ വസിപ്പവൻപട്ടിണി…

അഹല്യ

രചന : ബിന്ദു കമലൻ ✍ ത്രേതായുഗ നാൾവഴിയ്ക്കൊരിക്കൽഊഷ്മള ചരണകമലസ്വനംഅത് കേട്ടുൾക്കാമ്പ് തുടിച്ചവൾശിലാകായ തന്വംഗിയഹല്യ. ആതപതാപമേറ്റുമതിലും –കൊടിയ വർഷാഘാതമേറ്റും,നീഹാര നിചോളത്തിലമർന്നുംചവിട്ടുകല്ലായ് തീർന്നും. ഋഷി ഗൗതമ പ്രേയസിയപ്പോൾഗദ്ഗദ കണ്ഠയായുര ചെയ്തുരാമപാദങ്ങളീ പതിതയ്ക്ക്പാപമോക്ഷദായകമായ് ഭവിക്ക. വൈദേഹരാജ്യകുലഗുരുവാംശതാനന്ദകുമാരന്റെയമ്മവല്ലഭന്റെ ശാപമേറ്റയിവൾവത്സരങ്ങൾ കാത്തിരുന്നഹോ! ഇന്ദ്രജാലം കാട്ടിയോരിന്ദ്രന്റെഇoഗിതമറിഞ്ഞില്ലവളൊട്ടുമേദുർഗതിയും ഭവിച്ചു പോയ്പഞ്ചാശ്വപുത്രിക്കു…

ജ്വരനീര്

രചന : സുമോദ് പരുമല✍ നിലാവഴിച്ചുവിട്ട കാറ്റിൽചിറകടിയ്ക്കുന്നജാലകച്ചില്ലുകളിൽനീയെപ്പോഴുംനൃത്തം ചെയ്യുന്നു .കവിതകൾ മുത്തിമുത്തിതുടുത്തുചുവന്നചുണ്ടിണകളിൽ നിന്ന്സന്ധ്യകൾപറന്നുവീണലിയുന്നു .കാവിചുറ്റിജടവിടർന്നൊരുസന്ന്യാസിനിയായിനീയപ്പോൾ മാറുന്നു .വെയിൽക്കുടങ്ങളു-ടഞ്ഞൊഴുകിയലയുന്നമദ്ധ്യാഹ്നങ്ങളുടെആലസ്യങ്ങളിലേയ്ക്ക്നീമുടിയിഴകൾകോതിവിടർത്തുമ്പോൾവാഴക്കൈയൊടിച്ചിട്ട്ഒരു കാവതിക്കാക്കപറന്നുയരുന്നു .പനിച്ചൂടിൽകനത്തടഞ്ഞകൺപോളകൾക്കുമുകളിൽനിൻ്റെ കൈത്തലം.അപ്പോൾ നീസന്ധ്യാനാമത്തിൻ്റെഗന്ധമായിത്തീരുന്നു .ഓർമ്മകൾ കൊണ്ടുഴിഞ്ഞ്പൊട്ടിയടർന്നജപാക്ഷരങ്ങളിൽനിന്നൂർന്നിറങ്ങിനരച്ചുവെളുത്തമുത്തശ്ശിയിലേയ്ക്ക്നീ പടർന്നുകയറുന്നു .ജ്വരനീരിൽക്കുളിച്ച്തണുപ്പിൻ്റെകൊടുംകയങ്ങളിൽമുങ്ങിനിവരുമ്പോൾകാറ്റടങ്ങിത്തുറന്നജാലകവാതിലിലൂടെഒരപ്പൂപ്പൻതാടിപറന്നകലുന്നു .