Category: പ്രവാസി

എഴുതപ്പെടാത്ത പാഠപുസ്തകം

രചന : അഷ്‌റഫ് കാളത്തോട് ✍. തുടക്കംഒരു കവിതയായിരുന്നു.നാലുവരി മാത്രം.കുറച്ചു താളം, കുറച്ചു മൗനം.പിന്നെ അത് വളർന്നുപാഠപുസ്തകമായി.കട്ടിയുള്ള പേജുകൾ, ചീഞ്ഞ ചട്ട,വായിക്കാത്ത വാക്കുകൾ കൊണ്ട് നിറഞ്ഞത്.ഇപ്പോൾ?അത് വെറും നിഴൽ.നിങ്ങൾക്കത് കാണാനാവില്ല.കൈകളിൽ വെറും പൊടിയാണ് ബാക്കി.ജീർണ്ണതയുടെ ലിപിഓർമ്മയുണ്ടോകാൽതടവിപ്പോയ കൈകൾ?അവ വാക്കുകൾ തേടി ഇപ്പോൾകിണറ്റിൽ…

പ്രകാശവേഗങ്ങൾ

രചന : കെ.ആർ.സുരേന്ദ്രൻ ✍ നീയൊരുസൗമ്യശാന്തയായ നദിയായായിരുന്നു..നവോഢയായഒരു യുവതിയുടെഅന്നനടപോലെ നീയൊഴുകി.മലരികളും ചുഴികളുംനിനക്കന്യമായിരുന്നു.ചതിയുടെ കാണാക്കയങ്ങൾനിന്നിൽ ഒരിക്കലും രൂപപ്പെട്ടിരുന്നില്ല.സൗഹൃദങ്ങൾ മൊട്ടിട്ട്വിടർന്നിരുന്നു.ദേശത്ത് ഉദയാസ്തമയങ്ങൾ ഞങ്ങളുടെ വരുതിയിൽ നിന്നത്നിന്റെ വരദാനങ്ങൾ.ദേശം ഞങ്ങൾക്കായി തളിർത്തു.ഹരിതശോഭയണിഞ്ഞു.വിളവെടുപ്പ് കാലത്തിന്റെ കൃത്യതയും, ഫലസമൃദ്ധിയും,ആഹ്ലാദവുംനിന്റെ കാരുണ്യവായ്പ്പുകൾ.അല്ല നിൻ്റെ കർത്തവ്യപഥങ്ങളിൽ ചിലത് മാത്രം.ദേശം പൂത്തുലയാനും, സൗരഭ്യം…

ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷന്റെ ഫ്ലയര്‍ പ്രകാശനം ചെയ്തു.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ന്യൂ യോർക്ക് : 2025 ഒക്ടോബർ 25, ശനിയാഴ്ച റോക്കലാൻഡ് കൗണ്ടിയിലെ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് (400 Willow Grove Road, Stoney Point , Rockland County) നടത്തുന്ന ഫൊക്കാനാ ന്യൂ യോർക്ക്…

ഇടവേള

രചന : ജയചന്ദ്രൻ കഠിനകുളം. ✍ അരാഫത്തിന്റെചോരക്കരുത്തിൽ,“കനലെരിഞ്ഞടങ്ങി”!സമാധാനത്തിന്റെചാരത്തിൽ നിന്നും“ഫീനിക്സ് പക്ഷിക്ക്കുഞ്ഞിതൂവലുകൾമുളക്കുന്ന മർമ്മരംഗാസ ഹൃദ്തന്ത്രികളിൽഅനുരണനം സൃഷ്ടിക്കേ!അപ്രതീക്ഷിതമായിഇരുട്ടിന്റെ കട്ടക്കറുപ്പിൽനക്ഷത്രകുഞ്ഞുങ്ങൾഭൂമിയിലേക്കിറങ്ങുന്നു.ദൈവപുത്രന്റെ വരവിനുഒരു വാൽനക്ഷത്രം തന്നെഅധികമായിരുന്നു;ഇസ്രായേൽ രാജ്യംപരിപാവനമാകാൻ!ഹാ, ആകാശത്തിന്റെ,മാസ്മരീക വിസ്മയംകുറേശേ, ആശങ്കയായിതലച്ചോറ് ഭക്ഷിക്കാൻതുടങ്ങേ!നിമിഷം കൊണ്ട്ഒരു പ്രദേശം വെണ്ണീറണിഞ്ഞു.അഹങ്കാരത്തിന്റെ,ആത്മവിശ്വാസം ഭക്ഷിച്ചുഉറക്കത്തിലായിരുന്നു;പ്രിയ ” മെറ്റൽഡോം”.ശേഷം;സംഭവിക്കുന്നതൊക്കെസ്വപനമായിരിക്കണമെന്ന്ഓരോ പുലരിയിലും മനസിനെപറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു.വിടരുംമുമ്പ്…

അമ്മയ്ക്ക് പ്രേമമുണ്ടെന്നറിഞ്ഞ ദിവസം

രചന : ലിഖിത ദാസ് ✍ അമ്മയ്ക്ക് പ്രേമമുണ്ടെന്നറിഞ്ഞ ദിവസംരാത്രി വീട്ടില്‍ മഴപെയ്തു.മിന്നല്‍ പിളർന്ന് ഞങ്ങളുടെ കട്ടിലിനെരണ്ടായ് മുറിച്ചു.മടപൊട്ടലിലും മലവെള്ളപ്പാച്ചിലിലുംവേരുറപ്പുള്ള മരം കണക്ക് അമ്മവീഴാതെ ചാഞ്ഞു നിന്നു.അമ്മയെന്നെ മുറുക്കമുള്ളഒരു കൊമ്പിൽ ചായ്ച്ചിരുത്തി.ഇലക്കൈകൾ കൊണ്ടെന്നെപൊത്തിവച്ചു.രാത്രി കഴിഞ്ഞപ്പോ മഴയൊഴിഞ്ഞു.മുറിയിലെ കലക്കവെള്ളം തെളിഞ്ഞില്ല.കട്ടില്‍ വീണ്ടും ചേർത്തുവച്ച്കാലുറപ്പിക്കാൻ…

ബാ സിൽമ തൊടങ്ങാനായി

രചന : സബ്‌ന നിച്ചു ✍ ബാ സിൽമ തൊടങ്ങാനായിഖൈറു എന്നെ നീട്ടിവിളിക്കുംഞാൻ അമാന്തിച്ചു നിൽക്കുംമൂക്കിലെ വിയർപ്പ് തൂത്ത്പാവാടയിൽ മുറുകെ പിടിക്കും..ഓളെന്നെ പിന്നെയും വിളിക്കുംപേരെഴുതി കാട്ടുന്നെന്ന്ഉറക്കെ പറയും..ഞാൻ കേൾക്കാത്ത പോലിരിക്കുംപോവൂലാന്ന് മൂന്നും കൽപ്പിച്ചിരിക്കും..കേൾക്കാൻ പറ്റാത്തപൊട്ടത്തിയാണന്ന മട്ടിൽറേഷനരി പരത്തിയിട്ട് അതിലെകറുത്തരി പെറുക്കും..ഖൈറു തൊള്ളമുഴുവനും…

സ്വാതന്ത്ര്യം! അത് ദൂരെയല്ല

രചന : അഷ്‌റഫ് കാളത്തോട്✍ ഗസ്സേ,അവസാനത്തെ ദീപനാളം അണഞ്ഞെന്ന്ശത്രുക്കൾ കരുതട്ടെ.പക്ഷേ,ഇരുട്ടിൻ്റെ പാടങ്ങളിൽ നിന്ന്നിഴൽച്ചിത്രങ്ങൾ കരുത്താർജ്ജിച്ച് ഉയരും.തെരുവുകളിൽ ഇരുൾ കനംകെട്ടി,വെടിനിർത്തൽ വാർത്തമനസ്സുകളിൽ തണുത്തൊരു സുഖം വിതച്ചു.മൊബൈൽ ടോർച്ചിൻ്റെ മങ്ങിയ നാളം,അന്ധകാരത്തെ കീറി, ജനതയ്ക്ക് ആശീർവാദം തീർത്തവനേ! സ്വാലിഹേ!ധീരമാം ദൂതനായ്,ഗസ്സയുടെ മുറിഞ്ഞ ഹൃദയസ്പന്ദനം ഒപ്പിയെടുത്തു…

മണലെരിയും ചൂടെങ്കിലുമെൻ

രചന : അൻസാരി ബഷീർ✍ മണലെരിയും ചൂടെങ്കിലുമെൻമനതാരിൽ നീ കുളിരല്ലോമലയാളം മൊഴിയും നാടിൻമണമെന്നെ പൊതിയുകയല്ലോ മനസാകെ പൂക്കളമിട്ടൊരുമലനാട്ടിന്നുത്സവമുണ്ടേ…മലയാളികൾ മരുവുന്നതിനാൽമരുമണ്ണും പൂക്കളമെഴുതും മഴവില്ല് കുലച്ചൊരു മേടംമനതാരിൽ വിഷു എഴുതുമ്പോൾമരുഭൂമിയിൽ മലയാളത്തിൻമനമിഴികൾ കണി കാണുന്നേ… മണൽ വെന്തൊരടുപ്പിൽ വേവുംമലയാള ഭക്ഷണമെങ്കിലുംമമ നാടേ നിൻ നെടുവീർപ്പുകൾമനസ്സിൽ…

കൊൽക്കത്തയിലേക്ക്

രചന : സബ്ന നിച്ചു ✍ നാട്ടിൽ ദിവസത്തിലിരുപത്തിനാലു മണിക്കൂറും ഉറങ്ങിയിരുന്നയെന്നെകൊൽക്കത്തയിലേക്ക് ട്രെയിനുകേറ്റി വിട്ട് അവിടെ നിന്ന് പച്ചപിടിച്ചിട്ട് പോന്നാൽ മതീന്ന് ഭീഷണിപ്പെടുത്തിയതച്ഛനാണ്..ഊരേത് മൊഴിയേതെന്നറിയാതെബംഗാളികൾക്കിടയിൽ ചുറ്റി നടന്ന്മുറി ഭാഷപഠിച്ച് അവിടുന്നു കണ്ട മലയാളികാർന്നോരെ കഴുത്തിൽ തൂങ്ങി കിടക്കാനൊരു മുറിയും മെഡിക്കൽ ഷോപ്പിൽ…

ഇന്നെന്റെ രക്തം, നാളത്തെ ലോകം

രചന : അഷ്റഫ് കാളത്തോട്✍ ഇന്നെന്റെ രക്തം, നാളത്തെ ലോകംഗാസ…നീ വെറുമൊരു പേരല്ല,ഈ ലോകത്തിന്റെ കുറ്റബോധംഉറങ്ങിക്കിടക്കുന്ന കല്ലറയാണ്.ഇന്നലെ വെളുത്ത മതിൽക്കെട്ടുകൾഇന്ന് ചോരയും ചാരവും കലർന്നഒരു നീണ്ട നിശ്ശബ്ദതയായി.ഇവിടെ ഓരോ നിമിഷവുംസമയത്തിന്റെ സൂചികമുന്നോട്ടല്ല, താഴേക്കാണ്നിലയില്ലാത്ത മണ്ണിനടിയിലേക്ക്കുഴിച്ചിടപ്പെടുന്നത്.ആശുപത്രികൾഇപ്പോൾ മരണത്തിന്റെ പര്യായമാണ്ഓരോ നിലവിളിയുംഅവസാനത്തെ പ്രത്യാശയുടെവിളക്കണയ്ക്കുന്നു.പാൽപ്പുഞ്ചിരി മാഞ്ഞ…