ഭൂമിയ്ക്കാര് അതിര് തീർത്തു ?
രചന : മനോജ് മുല്ലശ്ശേരി നൂറനാട്✍ മണ്ടുക,മണ്ടുക, മണ്ടുക മലോകരെതാണ്ടുക,താണ്ടുക,താണ്ടുകദൂരമേറെവിശ്രാന്തഭൂമികയിലശാന്തം വിതച്ച്സഞ്ചാരപദങ്ങളിൽ സായന്തനനേരംയുദ്ധകാഹളം മുഴങ്ങി വെടിക്കോപ്പു –കൾനിരന്നു. തീ തുപ്പുംയന്ത്രങ്ങളുംതുപ്പാക്കിയുംതീപ്പന്തമായി മാറി. ഒരായുസ്സിന്റെവീയർപ്പിൽ പടുത്തുയർത്തിയതൊ-ക്കെയും ഒരുനിമിഷം ഒരുനിർമിഷ-ത്താലഗ്നിവിഴുങ്ങി . പച്ചമനുഷ്യർ പച്ചയായികത്തിയമരുന്നു.പിച്ചവെയ്ക്കും പ്രായത്തിലെപിഞ്ചോ –മനകൾ പത്തായി പൊട്ടിത്തെറിക്കുന്നു.പാപികൾ പിന്നെയും തിമിർത്താടുന്നുതീ മഴപെയ്യുന്നു.…
