Category: പ്രവാസി

ഭൂമിയ്ക്കാര് അതിര് തീർത്തു ?

രചന : മനോജ് മുല്ലശ്ശേരി നൂറനാട്✍ മണ്ടുക,മണ്ടുക, മണ്ടുക മലോകരെതാണ്ടുക,താണ്ടുക,താണ്ടുകദൂരമേറെവിശ്രാന്തഭൂമികയിലശാന്തം വിതച്ച്സഞ്ചാരപദങ്ങളിൽ സായന്തനനേരംയുദ്ധകാഹളം മുഴങ്ങി വെടിക്കോപ്പു –കൾനിരന്നു. തീ തുപ്പുംയന്ത്രങ്ങളുംതുപ്പാക്കിയുംതീപ്പന്തമായി മാറി. ഒരായുസ്സിന്റെവീയർപ്പിൽ പടുത്തുയർത്തിയതൊ-ക്കെയും ഒരുനിമിഷം ഒരുനിർമിഷ-ത്താലഗ്നിവിഴുങ്ങി . പച്ചമനുഷ്യർ പച്ചയായികത്തിയമരുന്നു.പിച്ചവെയ്ക്കും പ്രായത്തിലെപിഞ്ചോ –മനകൾ പത്തായി പൊട്ടിത്തെറിക്കുന്നു.പാപികൾ പിന്നെയും തിമിർത്താടുന്നുതീ മഴപെയ്യുന്നു.…

യാമങ്ങൾ.

രചന : ബിനു. ആർ.✍ രാത്രി തുടങ്ങുന്നൂയിനിയും മരിക്കാത്ത –യീസന്ധ്യയിൽ,ഈപകൽകൊയ്തിറങ്ങിയവരുടെതാളമില്ലാത്തയപസ്വര തിമി൪ച്ചയിൽഅകലെ ചേക്കേറാ൯ തമ്മിൽകൊത്തിയുംയെന്റേതെന്നുംനിന്റേതെന്നും തമ്മിൽചിണുങ്ങിയകലും കൊറ്റികളുടെമ൪മ്മരത്തിനിടയിൽ രാത്രിയുടെ ഒന്നാം യാമം തുടങ്ങുന്നൂ.!രണ്ടാം യാമത്തിൽകേൾക്കാമിപ്പോഴുംഅകലെയേതോകൊത്തളങ്ങളിൽ പലരുംനിന്നു മെതിയ്ക്കുന്നകറ്റകളുടെ രോദനം,യേറെയെന്നെ-ത്തല്ലിക്കൊന്നീടാതെയിനിയും,ഇനിയും നെന്മണിയുതി൪ക്കുവാനില്ലല്ലോ…!മൂന്നാംയാമത്തിലേക്കു പോകവേഒരുപാതിരാക്കോഴിയൊന്നുണ൪ന്നൂചിലച്ചൂ, അതുകേട്ടിട്ടാരും മിണ്ടീലപലരുംചിറകുകളൊതുക്കിയൊന്നുചെരിഞ്ഞിരുന്നു,വീണ്ടും പാതിരാക്കോഴിയേറേ കുതൂഹലത്തിലുണ൪ന്നുവിളിച്ചൂ ചിലച്ചൂപാതിരാവായീ,പാതിരാവായീ;അകലെയേതോ വൃക്ഷത്തലപ്പിനിടയിലൂടെ-യൊരു മറുപടിസ്വരമുണ൪ന്നുയ൪ന്നുഅറിഞ്ഞൂ…

വ്രതം കൊണ്ടൊരു യുദ്ധം

രചന : ടി.എം.നവാസ് ‘വളാഞ്ചേരി’✍ എല്ലാ മതദർശനങ്ങളിലും വിവിധ രീതിയിൽ ഉപവാസങ്ങളുണ്ട്. സകലതിൻമകളിൽ നിന്നും മനുഷ്യനെ സംരക്ഷിക്കുന്ന ഒരു കവചമാണ് വ്രതം. വ്രതമെന്ന പരിചയെടുത്ത് നാം ഓടണംയുദ്ധക്കളത്തിലേക്കാർജ്ജ വത്തോടെ നാംനേരിടാനായതുണ്ടൊട്ടേറെ ശത്രുക്കൾകൊമ്പുകുലുക്കി വരുന്നുനേരെ അവർ.മൂർച്ചയുള്ളായുധം കൊണ്ടതു മാത്രമേ .നേരിടാനൊക്കുമീ ശത്രു ഗണത്തെ…

ധ്വനി

രചന : എസ്. ജോസഫ്‌✍ പലപ്പോഴുംവഴക്കുമൂലം ശരണക്കേട് തോന്നി‘നോക്കിക്കോ ഞാനെന്റെ വീട്ടിലേക്ക് ഒറ്റ നട വച്ചു കൊടുക്കും’എന്ന് തലേന്നു രാത്രി പറഞ്ഞപ്രകാരംഅമ്മ ചട്ടയും മുണ്ടുമെടുത്ത് വീടിറങ്ങി,എന്നാൽ ചായന്തെങ്ങിനു താഴെയുള്ള കുത്തുകല്ലിൽഅമ്മ ഇരുന്നു പോകും.കുറേനേരം അങ്ങനെയിരുന്നിട്ട് തിരിച്ചു പോരാറുള്ളഅമ്മയോട്‘പോക്കെടമില്ല അല്ലെ? ‘ഞങ്ങൾ ആണ്മക്കൾകളിയാക്കി…

ഞാൻ ഒരു യാത്രയിലായിരുന്നു..

രചന : ജനകൻ ഗോപിനാഥ് ✍ ഞാൻ ഒരു യാത്രയിലായിരുന്നു..വഴിയിൽഞാൻ സ്പാർട്ടക്കസിനെ കണ്ടു,മധ്യ കാലഘട്ടത്തിലെശിരോ കവചമണിഞ്ഞ പോരാളികൾട്രോജൻ കുതിരയിൽ നിന്നുമിറങ്ങിഎന്നെ കടന്നു പോയി,നൈലിന്റെ കരയിലെ പിരമിഡുകളിൽ നിന്നുമിറങ്ങിയ ഫറവോമാർമുഖംമൂടികൾക്കുമുള്ളിൽ നിന്ന്എന്നെ ഉറ്റു നോക്കി,മോഹൻ ജദാരോയിൽ നിന്നും മെസ്സപ്പൊട്ടേമിയയിലേക്കുള്ള ദൂരത്തെ,ഞാൻമനസ്സു കൊണ്ടളക്കാൻ ശ്രമിച്ചു,ജറുസലേമിലേക്കുള്ള…

നൈൽ……

രചന : ദിലീപ്…✍ നിന്നിൽ ഞാൻ മറന്നുവച്ചതെന്റെആത്മാവിനെത്തന്നെയാണ്!!!!ഹാഫിസ് ഇബ്രാഹിമിന്റെവരികൾക്കിടയിലെവിടെയോവച്ചാണ് ഞാൻ നിന്നെനൈലിലേക്ക് പരിഭാഷപ്പെടുത്തിയത്,അത്രമേൽ നൈലും നീയുംഇന്നെന്റെ സിരകളിലൊഴുകുന്നു…കെയ്റോയിലെഅത്തിമരങ്ങൾ നൈലിനോട്ഇപ്പോഴുംനമ്മുടെ പ്രണയത്തെക്കുറിച്ച്ചോദിക്കാറുണ്ടത്രേ,നൈൽനദിയപ്പോൾഅത്തിമരച്ചില്ലയിലൊരുവസന്തം വരച്ചിടാറുണ്ട്,നമ്മുടെ കണ്ടുമുട്ടലുകൾക്കെല്ലാംനൈൽ സാക്ഷിയായിരുന്നുതീരങ്ങളിൽമുട്ടിയിരുമിയിരിക്കുന്നതോണികളെക്കാൾ നൈൽനമ്മെ സ്നേഹിച്ചതുകൊണ്ടാവുംപാദങ്ങളെ അത്രമേൽആർദ്രമായി ചുംബിച്ചുകൊണ്ടിരുന്നത്,നൈൽഅത്തിമരത്തിനോടെന്നപോലെനമ്മൾ പരസ്പരംകൈമാറിയ ചുംബനങ്ങൾക്ക്അത്തിപ്പഴത്തിന്റെമധുരമായിരുന്നു,നിനക്കിപ്പോൾഅത്തിപഴത്തിന്റെസുഗന്ധമാണെന്ന്എത്രയോ വട്ടം ഞാൻ നിന്റെകാതുകളിൽ മന്ത്രിച്ചിരുന്നു,അപ്പോഴൊക്കെ നിന്റെകവിൾച്ചുവപ്പിൽഅത്തികൾ പൂക്കുന്നതുകാണാം,നൈലിന്റെ…

ഓർമ്മ

രചന : ജയശങ്കരൻ ഒ ടി ✍ ഇല കൊഴിഞ്ഞു പോയ്വേനലിൽ നൊന്തുതളിരിടും ചില്ല പോലെപുഴകളിൽ തെളിർനീരിൽ വേഗമാർന്നണയുമോടികൾ പോലെതുഴകൾ മൂളുന്നകഥകളായ് സ്വരംനിറയെ ഗദ്ഗദം പോലെഅരികിൽ വന്നിടാതൊരു ചിരാതുലഞ്ഞകലു മഴിമുഖം പോലെപിരിമുറുക്കമായൊഴുകിനീങ്ങുന്നവഴിയിൽ മരു പഥം പോലെ.മണലുയർത്തുന്നസാർത്ഥവാഹകപ്പടയിലാരവം പോലെപുതുമഴത്തുമ്പിലേറിയെത്തുന്നനവസുഗന്ധങ്ങൾ പോലെകതിരുകൾ കാറ്റിലാടിയിളകുന്നശിശിര ബാല്യങ്ങൾ…

“ഒരു നിമിഷം …..തരൂ!!

രചന : മാത്യു വർഗീസ് . ✍ ഊതല്ലെ കാറ്റെ, ഒരല്പനാൾക്കൂടെയീ.,ചില്ലയിൽ നിന്നു ചിരിക്കട്ടെ ഞാൻ !മഞ്ഞച്ചതല്ലെയുള്ളൂ, ഒരു നാൾവരുംതനിയെയുണങ്ങി അടർന്നുകൊള്ളാം. കണ്ടുവോ കാഫലം ,തിങ്ങി നിറഞ്ഞു .,നിൽക്കുന്ന മരത്തിന്റെ താഴ്മകണ്ടോ ?എന്റെയും ,പങ്കിനെ അറിയുമോ ഞാനെ-ത്ര രാപ്പകൽ ചെയ്തതിൻ കർമ്മ…

ആരു പറഞ്ഞു .

രചന : ജീ ആർ കവിയൂർ✍ വിധിയുടെ വരപ്രസാദമായ്ദൈവംതന്നതാണോരോ മകളുംജീവിതചുമതല തോളിലേറ്റാനായ്മകനോ ജന്മം കൊണ്ടുപ്രാർത്ഥനനൽകിയ ഫലമായവനെനൽകികുഞ്ഞുനാളിൽ പുസ്തകതാളിൽമുങ്ങി നിവർന്നു വരുമ്പോൾയൗവനെ അവനൊരു പണ സമ്പാദകനാകുന്നുചുമതല തൻ ഭാണ്ഡം തലയിലേറ്റിവർദ്ധക്യമായാലും ഇതിനറുതിയില്ലആര് പറഞ്ഞു മകനായിപിറന്നോന്വേദനയില്ലെന്നാരുപറഞ്ഞുമകനായും, അച്ഛനായും, അപ്പൂപ്പനായുംകാലങ്ങൾ വേഷം കെട്ടിക്കുന്നുവിശപ്പിന്റെ വേദന നടുവിലുംഅരവയർ…

ആ മണൽക്കടവിൽ

രചന : ശന്തനു കല്ലടയിൽ ✍ നഷ്ടമാം സ്നേഹത്തിൻതൂവൽ തുരുത്താണ് നീചുറ്റാലുമോളംതല്ലിയനിലാനിർമ്മലതയിൽമുങ്ങിപ്പോയൊരുതുരുത്ത്.കടിഞ്ഞൂൽ പ്രേമത്തിന്റെസന്ദേശകാവ്യങ്ങൾ നിനക്കായെഴുതിപുറപ്പെടാത്ത കടലാസ് കൊണ്ട്കല്ലടയാറിൻ കൗമാരതീരങ്ങളിൽഓർമ്മകൾ കരകവിയുമാമണൽകടവിൽ ,കുട്ടിക്കാലം തുഴയുവാൻഇനിവരാത്തൊരു ജന്മത്തിന്റെമധുരസഞ്ചാരപാതകളിൽനിന്നെവെറുതെ കാത്തുനിന്നകുട്ടിയിന്നില്ലയെന്നിൽ……എങ്കിലും തുടരെ ഓർക്കുകയാണിപ്പോഴും.!ശൈത്യകാലത്തിന്റെ പഠന മുറിയിൽഒരേയിരിപ്പിടത്തിൽപെൺകാന്തമേ നിന്റെഹർഷണം പൊലും തൊട്ടിടാതെനാമിരുകരകളിലെന്നതുപോലെമഴപെയ്തൊഴിഞ്ഞനാളുംവെയിൽ ചാഞ്ഞുനിന്നനാളുംമൗനവാക്ശരങ്ങളാലെന്നുള്ളിൽകൊടുമ്പിരികൊണ്ട പ്രണയാതുരയുദ്ധങ്ങൾ നീയറിഞ്ഞിരുന്നില്ലയോ.