വാട്ട്സ്ആപ്പിന് പകരം ഉപയോഗിക്കാവുന്ന മറ്റ് രണ്ടു ആപ്പുകൾ ഒന്ന് പരിചയപ്പെട്ടാലോ ?
ജോർജ് കക്കാട്ട് പുതിയ സ്വകാര്യതാ നയം കാരണം ധാരാളം ആളുകൾ വാട്ട്സ്ആപ്പിന് പകരം മറ്റ് ആപ്പുകൾ ഉപയോഗിക്കുന്നത് പരിഗണിക്കാൻ തുടങ്ങി.ഉദാഹരണത്തിന് സിഗ്നൽ,ടെലഗ്രാം ആപ്പ്ളിക്കേഷനുകൾ ആണ്.നമുക്ക് സിഗ്നൽ ടെലിഗ്രാം ആപ്പുകളെ ഒന്ന് താരതമ്യം ചെയ്താലോ ? കുറേപ്പേർ ഇതിനെക്കുറിച്ച് അറിവുള്ളവർ ആയിരിക്കും അങ്ങനെയുള്ളവർ…
ശില്പികളുടെ ദുഃഖം.
രചന : മനോജ് കാലടി സബർമതിയുടെ തീരത്തു കേൾക്കുന്നുകരളു നോവുന്നോരാത്മാവിൻ രോദനം.ഭരണഘടനതൻ ശില്പിയാം അബേദ്കർപരിതപിക്കുന്നു നാടിന്റെവസ്ഥയിൽ. ഭാരതത്തിന്റെ ഹൃദയത്തിനുള്ളിലായ്പണിതു നല്ലൊരു ശിൽപ്പവും പണ്ടവർ.കല്ലുകൊണ്ടല്ലിരുമ്പു കൊണ്ടല്ലത്നൂലിഴപോലെ സ്നേഹമാം ഭാഷയിൽ. സഹിഷ്ണുതയും സമത്വവും നൽകുന്നഭരണഘടനയാം നല്ലോരു ശില്പവും.വർണ്ണരാജി വിതറുന്നോർക്കന്നായ്നാടിനൈക്യപ്രതീകമായ് നിന്നത്. ഭീതി വിതറി ഇരുട്ടിന്റെ…
200 ലധികം പ്രവാസികളെ നാടുകടത്തി സൗദി
ദമാമിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നവരാണ് തിങ്കളാഴ്ച നാടണഞ്ഞത്. തൊഴില്‍, വിസാ നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായവരെയാണ് സൗദി നാടുകടത്തിയത്. എട്ട് മലയാളികളും 20 തെലങ്കാന ആന്ധ്ര സ്വദേശികളും 18 ബിഹാറികളും 13 ജമ്മുകാശ്മീര്‍ സ്വദേശികളും 12 രാജസ്ഥാനികളും തമിഴ്നാട്ടുകാരും 88 യുപിക്കാരും 60…
ബലിയാട്.
രചന : Sidheeq Chethallur ഏഴോ എട്ടോആടുണ്ടാവുംവലിയുമ്മയ്ക്ക് കൂട്ടത്തിലൊന്ന്ബലിയാടായിരിക്കും വല്ല ജാറത്തിങ്കലേക്കോശൈഖന്മാരുടെആണ്ടറുതിക്കോഒക്കെ നേർന്നിട്ടതായിരിക്കും ആടുവളർത്തലിൽബറകത്തുണ്ടാവാനുംകുടുംബത്തിലുള്ളോർക്ക്ദീനോം കേടുംഒന്നുമില്ലാതിരിക്കാനുമാണ്നേർച്ചയിടുന്നത് നേർച്ചയാടിന്പരിപൂർണ്ണ സ്വാതന്ത്ര്യമാണ് കയറിട്ട് കെട്ടിവലിക്കില്ല,കുരുത്തക്കേടിന്ചീത്തയില്ല നേർച്ചയാടിനെ നിന്ദിക്കുന്നത്നേർച്ചക്കാരെനിന്ദിക്കുന്നതിന്തുല്യമാണെന്നാണ്വലിയുമ്മയുടെ വെപ്പ് നേർച്ചകൊടുക്കുന്നദിവസംവലിയുമ്മയുടെ കാര്യംപോക്കാണ് ആടിനൊരുനൂറുമ്മയൊക്കെ കൊടുത്ത്ഒരുതുള്ളികണ്ണീര് പൊഴിച്ച്അവസാനം അവന്റിഷ്ടഭക്ഷണമൊക്കെ നൽകിഹൃദയം പറിച്ചാണ്യാത്രയാക്കാറ് വീട്ടുകാര്‍ മൊത്തംഒരാഴ്ചയെങ്കിലുംഅവന്റെ ഓർമ്മകളിൽജീവിക്കും…
മലയാള കവിതയിൽ, “കോമാങ്ങ” പൊളിച്ചെഴുതുന്ന കാൽപനിക കാവ്യസങ്കൽപം.
Rajeesh Kaiveli പ്രിയ കവി നന്ദനൻ മുള്ളമ്പത്തിന്റെ പുതിയ കവിത സമഹാരം കോമാങ്ങ തുറന്ന് വയ്ക്കുന്ന നാട്ടെഴുത്തിന്റെ മധുരവും, ചുനകിനിയുന്ന ഗ്രാമീണ ജീവിതത്തിന്റെ നേർകാഴ്ചകളും ആധുനികോത്തര കാവ്യസങ്കല്പത്തിന്റെ പൊളിച്ചെഴുത്താവുന്നു,മുൻപും അവരവരുടെ ഗ്രാമ ജീവിതപരിസരം കവിതയിൽ പകർത്തിയെഴുതിയ കവികൾ മലയാളത്തിൽ ഒട്ടേറെ ഉണ്ടായിരുന്നു,…
‘മുഖം’അറിയാത്തവരുടെ ലോകം.
രചന : വി.ജി. മുകുന്ദൻ ഈ മണ്ണും മരങ്ങളുംപുഴകളും പുഴുക്കളും പൂക്കളുംകാണുന്നു ഞാൻ;നിന്നേയും കണ്ടറിയുന്നുപലവട്ടം നോക്കി കാണുന്നു… മുഖം കണ്ട്അറിയുന്നു മനസ്സും…മുഖമാണല്ലോ മനസ്സിന്റെ കണ്ണാടി;കണ്ണിൽ നോക്കി കേൾക്കണംകണ്ണുകൾക്കുമുണ്ടനവധികഥകൾ പറയുവാൻ…! നിന്റെകൺമിഴികൾ നനയുന്നതുംതുളുമ്പുന്നതും,പ്രണയവുംകരുതലും തേങ്ങലുംമിന്നിമറിയുന്നതുംകാണുന്നു ഞാൻ; നിന്റെ കണ്ണുകളിൽജ്വലിയ്ക്കുംനിൻ മനസ്സുംകാണുന്നു!!.പക്ഷെ,കണ്ടിട്ടില്ല ഞാൻഎന്നെ..,എന്റെ മുഖത്തെ;അറിഞ്ഞില്ല…
ഭയാരണ്യം
രചന : സാജുപുല്ലൻ ഒരു കളിവണ്ടിയിലേറി പ്രണയംകാടു കയറിആൾക്കൂട്ടത്തിൻ്റെ ആരവങ്ങളിൽ നിന്നകന്ന്ചപ്പുകാടിൻ്റെ ഓരം പറ്റിമുളങ്കാടിൻ്റെ മർമ്മരം കേട്ട്ഇടയ്ക്ക് കുളിരരുവിയെമുറിച്ചു കടന്ന്ഒറ്റയടിച്ചാലിലൂടോടിയ വണ്ടിയിൽതൊട്ടും പിടിച്ചുംഅവനും അവളും… ഇടയ്ക്കൊന്ന് കണ്ണുചിമ്മിയപ്പോൾഉൾക്കാട്ടിലാണ്ഇടയ്ക്ക് ചുറ്റിയുംഇടയ്ക്ക് അകന്നുംപാഞ്ഞു പോകുന്നു മൃഗങ്ങൾനാട്ടിൽ ഇതുവരെ കണ്ടിട്ടില്ലാത്തതരം അവൻ പറഞ്ഞുമൃഗങ്ങളെ നോക്ക്…അവയൊന്നും ഉടുത്തിട്ടില്ലഉൾക്കാടിൻ്റെ…
ഭാവി വധുവിനെ തിരയുന്ന രമേശൻ.
രചന : ശിവൻ മണ്ണയം വെയിലും പൊടിയും വകവയ്ക്കാതെ, കേരളയൂണിവേഴ്സിറ്റിയുടെ മുന്നിൽ നിന്ന്, താറാവിൻകൂട്ടങ്ങളെ പോലെ കോ..കോ.. എന്ന് ശബ്ദമുണ്ടാക്കി പോകുന്ന സുന്ദരികളുടെ ഇടയിലേക്ക് എത്തി ഉളിഞ്ഞ് നോക്കി തൻ്റെ ഭാവി വധുവിനെ തിരയുകയായിരുന്നു രമേശൻ. വിവാഹം സ്വർഗ്ഗത്തിൽ എന്നാണല്ലോ… സ്വർഗ്ഗത്തിൽ…
സമയം
രചന : പട്ടം ശ്രീദേവിനായർ ജീവിതത്തില്‍ ഇനി സമയമെത്ര,ബാക്കി?അതറിയാന്‍ ഞാന്‍ ഇടയില്ലായിടങ്ങളിലൊക്കെ ചികഞ്ഞു നോക്കി. കണ്ണെത്താത്ത ദൂരത്തോളം,കാതെത്താത്ത കാലത്തോളം,ശബ്ദം അലയിട്ട്.നുരയിട്ട്,ഉണര്‍ത്തുന്ന നിമിഷങ്ങള്‍ തോറുംഞാന്‍ പരതി. നിരാശകള്‍കൊണ്ട് ആശകളെയും,വിസ്മൃതികൊണ്ട് സ്മൃതിയെയുംഉണര്‍ത്താമെന്ന് എന്നെ അറിയിച്ചശക്തിയെ അറിയാതെയറിഞ്ഞു! ഓരോനിമിഷത്തെയും,നിമിഷാര്‍ദ്ധങ്ങളെയും,വിഭജിക്കാന്‍ ഞാന്‍,എന്റെമനസ്സിലെ ആവനാഴികളില്‍ശരങ്ങളെതെരഞ്ഞു. ഏതുശരത്തിനായിരിക്കാം ജീവിതബന്ധങ്ങളെയും,ചിന്തകളെയുംവിഭജിച്ചുതരാന്‍ കഴിയുക?…
പുള്ളിന്റെ സൗന്ദര്യത്തിൽ മനം നിറഞ്ഞ ദിനം
Sajith Kumar Illathuparambil ഏറെ നാളുകളായുള്ള വലിയൊരു ആഗ്രഹമായിരുന്നു കേരളത്തിലെ ഏറ്റവും വലിയ കോൾപ്പാടങ്ങളിലൊന്നായ പുള്ള് പാടം ഒന്ന് കാണണമെന്നത്. ഇന്ദുവിന്റെ വീടായ അന്തിക്കാട് നിന്നും വളരെ അടുത്തായത് കൊണ്ട് കല്യാണം കഴിഞ്ഞ നാൾ മുതൽ പുള്ള് കാണാൻ പോകാം എന്ന്…
