ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

ആത്മഹർഷം

രചന : ഷൈൻ മുറിക്കൽ ✍ ഒരു വാക്കു മിണ്ടാതെഒരു ദിനം കടന്നുപോയ്ഒരു നോക്കു കാണാതെഒരു വർഷവും കടന്നുപോയ്അരികിലാണെന്നബോധ്യത്തിൽഅകലങ്ങളറിയാതെകാലവുംപതിയെയകന്നുപോയി ..അലവർഷത്തിരമാല അലതല്ലുമകതാരിൽഅനുദിനം വളരുന്നഅപകർഷതയല്ലേഅകലങ്ങൾ കൂട്ടുവാൻകാരണമായത്ആയിരം സ്വപ്നങ്ങൾ അലങ്കാരമൊരുക്കിയആറാട്ടുകടവിലെകതിർമണ്ഡപത്തിൽവരണമാല്യങ്ങൾവാടിക്കരിഞ്ഞത്അനുതാപമുയർന്നഹൃദയവ്യഥയാലോഅഗ്നിയായ് ആളിപ്പടരാതിരിക്കുവാൻഅനുനയചിന്തയ്ക്ക്അവസരമൊരുക്കിയആത്മഹർഷത്തിൻഉൾവിളികൾഅലിയുന്ന സ്നേഹമായ്പരിണമിച്ചിടുമ്പോൾവസന്തത്തിൻപൂക്കൾഒരുക്കിയ മണിയറപുലരിയെ പുൽകുന്നുപുതുമഴ നനവാലെഅകം പുറം കാഴ്ചക്ക്സാക്ഷിയായ് മാറുന്നവാതിൽ പടിയുടെവിവരണത്തിൻവിരഹത്തിൽവിതുമ്പുന്നഹൃദയവനിയിൽകിളിർക്കുവാൻവസന്തത്തിൻ വിത്തുകൾപാകുന്ന…

പൂമരം –

രചന : എം പി ശ്രീകുമാർ✍ മണ്ണിൽ പതിഞ്ഞ മനസ്സിന്റെയുള്ളിൽമാണിക്യം പോലൊരു വിത്തുണ്ട് !മാനമൊരുങ്ങി മഴ ചാറുമ്പോൾവിത്തിന്റെ യുള്ളിൽ തിരയിളക്കം !പുറന്തോടു പൊട്ടി പുറത്തു വരുംവിസ്മയ മാസ്മര മുകുളങ്ങൾ !മണ്ണറിഞ്ഞ് മരമറിഞ്ഞ്മലരറിഞ്ഞ് മധുവറിഞ്ഞ്വെയിലറിഞ്ഞ് കാറ്ററിഞ്ഞ്മഞ്ഞറിഞ്ഞ് മഴയറിഞ്ഞ്ചെടിയായ് മരമായതു വളരുംചേലോടെ പൂത്തുലഞ്ഞാടും പിന്നെപൂമണം…

“പൊന്നേ.. മക്കളെന്ത്യേ…

രചന : അബ്രാമിന്റെ പെണ്ണ്✍ “പൊന്നേ.. മക്കളെന്ത്യേ….ഇന്നലെ രാത്രി ജോലി കഴിഞ്ഞു വന്ന കെട്ടിയോൻ താഴെ വയലിലെത്തിയപ്പോഴേ നീട്ടി വിളിച്ചു.. കേട്ട പാതി കൊച്ചുങ്ങൾ ഓടിയിറങ്ങി മുറ്റത്ത് ചെന്ന്..“നിന്നെയൊന്നുമല്ല ഞാൻ വിളിച്ചത്.. എന്റെ പൊന്നുമോനെയാ..മോനേ സുജ മോനേ…കയ്യിലിരുന്ന പൊതി കൊച്ചുങ്ങളുടെ കയ്യിൽ…

🌝ഇരുളും, പൊരുളും🌞

രചന : കൃഷ്ണമോഹൻ കെ പി ✍ താരകപ്പൂക്കളെ രോമാഞ്ചമായേറ്റവാനിടം മെല്ലെക്കറുപ്പണിഞ്ഞൂതാരാപഥത്തിൻ്റെ പാർശ്വത്തിലമ്പിളിവാരിളം രശ്മിയുമായുദിച്ചൂ താരാധിപനായ ചന്ദ്രനെക്കാണവേ,നാണത്താൽ താരങ്ങൾ പോയൊളിച്ചൂതാരാപഥത്തിൻ്റെ രഥ്യയിലൂടവൻതേരിൽ കരേറി ഗമിക്കയായീ പക്ഷേ, ശശിയുടെയുൾക്കാമ്പിൽ മേവിടുംപഞ്ചകേശൻ്റെ, തിരുജടയിൽപാർവണത്തിങ്കൾക്കല ചെന്നു ചേർന്നു പോയ്പശ്ചിമ ദിക്കും ഇരുളിലായീ… വിണ്ണിൻ കരിമ്പടം മെല്ലെ…

എൽ .പി .സ്കൂളിന്റെ ഓർമ്മയ്ക്ക്

രചന : അനു സാറ✍ അവൾക്കിന്ന് വീണ്ടും ആ വിദ്യാലയത്തിന്റെ പടവുകൾ കയറേണ്ടി വന്നു.ഇനിയൊരിക്കലും ആ പടികൾ ചവിട്ടില്ല എന്ന് വിചാരിച്ചതാണ്. വിധിയുടെ നിയോഗം പോലെ അവളുടെ മകൾക്ക് ആ വിദ്യാലയത്തിൽ തന്നെ അഡ്മിഷൻ എടുക്കേണ്ട അവസ്ഥ. ചിലപ്പോഴൊക്കെ ബാല്യത്തിന്റെ ഓർമ്മകൾ…

ജീവിതമെന്നല്ലാതെ….

രചന : രാജു കാഞ്ഞിരങ്ങാട്✍ കാറ്റിലേക്ക് ഹൃദയത്തെ തുറന്നിടുകപ്രണയമെന്തെന്ന് നീ അറിയും ! പ്രിയേ,ചുണ്ടിൽ നിന്നും ചാടാൻ വെമ്പുന്നഒരു വാചകമാണു നീഞാനുച്ചരിക്കുന്ന ഏറ്റവും വലിയ –വാചകം മലഞ്ചെരുവിലെ മുന്തിരിവള്ളിപോലെനീയെന്നുള്ളിൽ പടരുന്നുഅടങ്ങാത്ത ആസക്തിയുടെചാറ്റൽ മഴയാകുന്നു നീ എൻ്റെ ജീവിതത്തിൻ്റെ ഒഴുക്ക് ,ഉൾത്തലങ്ങളെ ചൂടുപിടിപ്പിക്കുന്നആദ്യജ്വാല…

കവിസ്മൃതിയുണർത്തുന്ന വേദനകൾ

രചന : വാസുദേവൻ കെ വി ✍ “മലരണിക്കാടുകൾ തിങ്ങിവിങ്ങിമരതകക്കാന്തിയിൽ മുങ്ങിമുങ്ങി..”കാലത്ത്അവളവന് ചാറ്റ്ചോദ്യം തള്ളി.“കവിയുടെ ഓർമ്മദിനം ഇന്നലെ .മറന്നൂല്ലേ??”അവനത് കണ്ടത് മണിക്കൂറുകൾക്ക്ശേഷം. അവൻ വരികൾ മൂളിയിട്ടു. കവിയുടെ കാൽപ്പനിക കാവ്യ വരികൾ..“നീറുന്നിതെൻമന, മയ്യോ-നീ മായുന്നുവോ നീലവാനിൽകുളിർ പൊൻകിനാവേ..”അത് കേട്ടു എന്നറിയിക്കാൻഅവൾ കുറിച്ചിട്ടു…

വായനാദിനം കവിത

രചന : ചാക്കോ ഡി അന്തിക്കാട്✍ 1‘ചിറകുകൾ’കവറിനപ്പുറ,മിപ്പുറംകൊഴിയും ചിറകുകളില്ല.ഉള്ളിൽ വാക്കുകളുടെഗർഭപാത്രംനിറയെഒരിക്കലും കൊഴിയാത്തഭാവനയുടെ ചിറകുകൾ!2‘മരണസമയം’മരണവുമായിമുഖാമുഖം വരുമ്പോൾമതഗ്രന്ഥങ്ങൾ വായിച്ചുവിലപിക്കുന്നതിലും ഭേദംവിപ്ലവസാഹിത്യം വായിച്ചുപുഞ്ചിരിച്ചു വിരമിക്കുന്നതാണ്!3‘വെള്ളിനക്ഷത്രങ്ങൾ’പുസ്തകമെന്നആകാശഗംഗയിലെവെള്ളിനക്ഷത്രങ്ങൾമൗനം വാചാലമാകുംവാക്കുകൾ…ബിംബങ്ങൾ👀

കാണാക്കിണര്‍👆🏿

രചന : ഷാജി നായരമ്പലം ✍ വറ്റിടാ,ത്തോരു മുറ്റിടും ദിക്കിലാ-ണച്ഛ,നന്നാക്കിണര്‍ കുത്തിവച്ചതും,ചുറ്റിലും ഭിത്തിക്കെട്ടിപ്പടുത്തതില്‍ചെറ്റു ചാന്തു തേച്ചൊക്കെ മിനുക്കിയും,കപ്പി കെട്ടിക്കയറിട്ടു പാളയും –കുത്തി കുമ്പിളില്‍ വെള്ളം വലിച്ചതും,വേലികെട്ടിത്തിരിക്കാത്ത വീടിന്റെനാലു ദിക്കില്‍ നിന്നാളുകള്‍ വന്നതുംഅച്ഛനോര്‍ക്കുന്നു, കത്തിടും വേനലില്‍സ്വച്ഛമായ് ജലം തന്നതാണാ കിണര്‍…. എങ്കിലും കാലചക്രത്തിരിച്ചിലില്‍സങ്കടങ്ങളില്‍പ്പെട്ടുപോയക്കിണര്‍ആള്‍മറയ്ക്കുള്ളിലാളടുക്കാതെയായ്ഓളമില്ലാതുറഞ്ഞുപോയ്…

കടലാസ്സുതോണികൾ

രചന : അൽഫോൻസ മാർഗരറ്റ്✍ ഫ്ലൈറ്റിൽ നിന്നും ഇറങ്ങിവന്നപ്പോഴേ കണ്ടു. അങ്കിളും അളിയനും തന്റെ പ്രീയ സുഹൃത്ത് അശോകനും തന്നെ കാത്തു നിൽക്കുന്നത്.അടുത്തെത്തിയപ്പോൾതന്നെ അശോകൻ തന്നെ കെട്ടിപിടിച്ചു……നിയന്ത്രിക്കാനായില്ല…..തേങ്ങിപ്പോയി. അങ്കിളും അളിയനും മനോജിന്റെ പുറത്തു തട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു ….ആരും ഒന്നും തന്നെ…