Month: June 2023

കുതിരനഗരത്തിലെ ബുക്ക്കഫേ.

രചന : ദിജീഷ് കെ.എസ് പുരം.✍ ഈ കുതിരനഗരത്തിലെഏറ്റവും സ്വസ്ഥമായഇടത്തേക്കെന്നു പറഞ്ഞ്‘സുസാന’യാണ് എന്നെ‘പെഡ്രോ പരാമോ ബുക്ക് കഫേ’യിലേക്ക്ആദ്യമായ്ക്കൊണ്ടുപോയത്.“ചിന്തകളുടെ, സ്വപ്നങ്ങളുടെ,ഭാവനകളുടെ, ഓർമ്മകളുടെശവക്കോട്ടയിൽ വിരുന്നിനുപോകാം”എന്നുപറഞ്ഞവൾ പിന്നീടെന്റെസകല വാരാന്ത്യ സായാഹ്നങ്ങളേയുംജാസ് സംഗീതമിശ്രിതം കലർത്തിയകോഫിരുചികളുള്ളപുസ്തകാശ്രയത്വത്താൽ ഉത്തേജിതമാക്കി.ഇന്നു ഞാനൊറ്റയ്ക്കാണെത്തിയതെങ്കിലും,ഞങ്ങൾ രണ്ടാളോടുമെന്നപോലെപതിവുപോൽ പെരുമാറിക്കൊണ്ട്,വിളറിയ ഇളംമഞ്ഞക്കടലാസ് നിറമുള്ളവെയ്റ്ററസ്, കഴിഞ്ഞയാഴ്ചവായനയവശേഷിപ്പിച്ചുപോയരണ്ടു പുസ്തകങ്ങൾക്കൊപ്പം‘കൊളംബിയൻ ലാറ്റെ…

ജയിക്കുന്നവർ

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍ ഉരുകിവീഴുന്നവെയിലിനെനരച്ചസാരിത്തലപ്പുകൊണ്ട്നന്നേ മറച്ചുനടന്നാലുംഉന്നംതെറ്റാതെ പാറിവീഴുന്നപുലഭ്യച്ചിരികളിൽനനഞ്ഞുകുതിരുമ്പോഴൊക്കെചുണ്ടുകളിലൂറിയെത്തുന്നഅവന്റെ ചുംബനത്തിന്റെനാറുന്ന ശവത്തണുപ്പിനെഅറപ്പോടെ തുപ്പിക്കളയാറുണ്ട് ,പണിത്തിരക്കുകൾക്കിടയിലുംകാതുതുളച്ചെത്തുന്നനീറുന്നകുത്തുവാക്കുകളിൽനൊന്തുപിടയുമ്പോഴെല്ലാംപുഴുത്ത പുണ്ണിൽനിന്നെന്നപോലെപൊട്ടിയൊലിച്ചൊഴുകാറുണ്ട്അധമസ്നേഹം പുരട്ടിനൽകിയഅവന്റെ ചുംബനഗന്ധങ്ങൾഅവൾക്കുകൊണ്ടല്ലോ എന്ന്ആർത്തുചിരിക്കുന്നവർക്കിടയിൽതലകുമ്പിടാതെ നിൽക്കുമ്പോഴുംകരളിലൊരുകാരമുൾമുനപോലെപഴകിയമുറിവിനെ പിന്നെയുംനിർദ്ദയം കീറിനോവിക്കാറുണ്ട്അറപ്പോടെ ചുറ്റിവരിയുന്നഅവന്റെ ചുംബനമുറുക്കങ്ങൾമഴച്ചാറ്റൽ ചിലമ്പുന്നശീതംപടർന്ന രാവുകളിൽപിടിതരാതെ വഴുതിയോടുന്നനിദ്രചത്ത ഭൂതകാലത്തിന്റെനരകവാതില്തുറന്ന്സ്മരണയുടെ തീക്കാട്ടിലേക്ക്വഴിതിരിച്ചുവിടുമ്പോൾഇന്നലെകളിലെപ്പോഴോഉടലിൽപ്പതിച്ചചുംബനപ്പാടുകൾപൊള്ളിത്തിണർക്കും ,പൊട്ടിയൊലിക്കുന്നചതിയുടെ ലാവയിൽഅവൾ വെന്തുനീറും ,ചെയ്തതെറ്റിന്റെ…

സ്വപ്നങ്ങൾ

രചന : സെഹ്റാൻ✍ സ്വപ്നങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം രണ്ട് തരത്തിലാണ്.നിദ്രയുടെ ഗാഢതയിൽ സമ്മതമൊന്നും ചോദിക്കാതെ കടന്നുവരുന്നതാണൊന്ന്.ഉണർവിൽ സമ്മതം ചോദിച്ചു കടന്നുവന്ന് സ്വപ്നത്തിന്റെയും, യാഥാർത്ഥ്യത്തിന്റെയും അതിർവരമ്പുകളെ മായ്ച്ചു കളയുന്നതാണ് രണ്ടാമത്തേത്.ആദ്യത്തേത് മിഴികൾ പൂട്ടി കാണുമ്പോൾ രണ്ടാമത്തേത് തുറന്ന കണ്ണുകൾ കൊണ്ട് കാണുന്നു. രണ്ടിന്റെയും…

നീ പോയതിൽപ്പിന്നെ

രചന : വൈഗ ക്രിസ്റ്റി✍ നീ പോയതിൽപ്പിന്നെആധി പിടിച്ചാണ്എൻ്റെ സ്നേഹമെല്ലാംകറുത്തുപോയത് …,കെട്ടിയിട്ടു വളർത്തിയ ഏകാന്തതഉമ്മറത്ത് ചുരുണ്ടു കിടപ്പായത്…,ഇത്രയ്ക്ക് ,കറുത്തുപോയതുകൊണ്ട് വെടിപ്പാക്കിയ , ചുവരിലെല്ലാംഭൂതകാലത്തിൻ്റെആണിപ്പഴുതുകൾമറഞ്ഞു കിടക്കുന്നത് കണ്ടാണ്ഞാനിപ്പോഴെന്നും ,ഉറക്കത്തിലേക്ക് കടക്കുന്നത് .വിളിക്കാതെ വരുന്ന മഴ ,നീയുള്ളപ്പോഴത്തെ പോലെനേരേവന്നുജനല് തുറന്നു കയറാറില്ലിപ്പോൾ ;മുറ്റത്തിനു ചുറ്റും…

അരങ്ങേറ്റ൦.

രചന : രഞ് ജൻ പുത്തൻപുരയ്ക്കൽ✍ “സൂര്യഗായത്രി” സാമ്പത്തീക ശാസ്ത്രത്തിലെ ബിരുദാനന്തര വിദ്യാർത്ഥിനി.വീട്ടിലെ സാമ്പത്തീക ശാശ്ത്ര൦ കൂട്ടിക്കിഴിച്ച് എന്തെന്നു വളരെ നല്ലവണ്ണ൦അറിയാവുന്നവളു൦ആണ്.വിവാഹ പ്രായത്തിലേക്ക് കാലെടുത്ത്വെച്ചവളു൦ ഒരു സുന്ദരിപെണ്ണു൦ആണ്.സൗമ്യതയുടെ അതിർ വരമ്പ് കടക്കാത്തവളു൦.ഒറ്റ നോട്ടത്തിന് തന്നെആരു൦ മയങ്ങിപോകുന്ന മേനി അഴകിന് ഉടമയു൦. നടപ്പു൦…

നീ മാത്രം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ നീ മാത്രംഇല്ലാത്ത രാഗമെൻ പുല്ലാങ്കുഴലിൽചേർത്തിയതെന്തിനു നീവല്ലാത്ത മോഹങ്ങൾ ഹൃദയകവാടത്തിൽചാർത്തിയതെന്തിനു നീതീരാത്ത ദാഹം തിരയടിച്ചെത്തുമ്പോൾതീരം കവർന്നതും നീതീയാളിക്കത്തിച്ചു സ്വപ്നങ്ങൾ കരിയുമ്പോൾനിസംഗത തിരിഞ്ഞതും നീഹൃദയത്തിലെഴുതിയ പ്രണയത്തിൻ ശീലുകൾമായ്ച്ചുകളഞ്ഞതും നീവിരഹത്തിൻ ഗർത്തത്തിൽ എന്നെത്തനിച്ചാക്കിഓടിമറഞ്ഞതും നീഅടച്ചുഞാൻ പൂട്ടിയ മാനസംതുറക്കുവാൻഇടയ്ക്കിടെ വന്നതും…

ശരിക്കും ഒരു ഓപ്പറേഷൻ തീയേറ്ററിൽ സംഭവിക്കുന്നത് എന്താണ്?

രചന : ഷബ്‌ന ഷംസു ✍ ഓപ്പറേഷൻ തീയേറ്ററിന് പുറത്ത് ഒരു ചെയിഞ്ചിംഗ് റൂം ഉണ്ടാവും. നമ്മുടെ വസ്ത്രങ്ങൾ അഴിച്ചു വെച്ച് അവിടെ നിന്നും കിട്ടുന്ന ഹാഫ് സ്ലീവ് ഷർട്ടും പാന്റും ധരിക്കുന്നു. മെഡിക്കൽ കോളേജിൽ സ്റ്റുഡന്റ്‌സ് ഈ വസ്ത്രം ഒരു…

മലിനമാക്കാത്ത ഭൂമി.

രചന : സതി സുധാകരൻ പൊന്നുരുന്നി.✍ നാടും നഗരവും മലിനമാക്കിമാലിന്യമെറിയുന്ന മാലോകരെനാളെയിഭൂമിയിൽ ജീവിക്കാനാകാതെപ്രാണനില്ലാതെ പിടയും നമ്മൾ.കട്ടുമുടിപ്പിച്ചും, വെട്ടിപ്പിടിച്ചുംവാരിക്കൂട്ടിയിട്ടെന്തു കാര്യം.ആരോരുമില്ലാതെ, ഒന്നു മുരിയാടാതെ,ഭൂമിയിൽ നിന്നു നാം യാത്രയാകും.ഇനിയൊരു തലമുറ ഈ ,പാരിടത്തിൽപാർക്കുവാനുള്ളതെന്നോർ ത്തിടേണം.മഹാമാരിതൻ പിടിയിലമർന്നിടാതെസംരക്ഷിച്ചിടേണം ഭൂ,മാതാവിനെ…ദാനമായ് കിട്ടിയ നീർത്തടത്തെമലിനമാക്കാതെ നാം നോക്കിടേണം.വായുവും വെള്ളവും…

ഏകാന്തതയുടെആകാശമാണവൾ

രചന : ബീഗം ✍ ഏകാന്തതയുടെആകാശമാണവൾഉദിച്ചുയർന്ന സൂര്യനുംപൊൻപ്രഭ തന്ന ചന്ദ്രനുംതൻ്റെ സ്വന്തമെന്ന്കരുതിയവൾജ്വലിച്ചു നിന്ന താരങ്ങൾഭംഗി കൂട്ടിയപ്പോൾഅഹന്തയുടെകുപ്പായമണിഞ്ഞവൾഉരുണ്ടുകൂടിയകാർമേഘങ്ങളോട്കലഹിച്ചവൾമഴയെത്തുംമുമ്പേ വന്നമാരിവില്ലുകളോടുവിശേഷങ്ങൾപങ്കുവെച്ചവൾനീലിമയിൽനിറഞ്ഞു നിന്നത്ശൂന്യതയാണെന്ന്തിരിച്ചറിഞ്ഞവൾകൈവിട്ടു പോയമഴത്തുള്ളികളെയോർത്ത്വ്യാകുലപ്പെട്ടവൾസൂര്യനും ചന്ദ്രനും ‘താരങ്ങളുംഎല്ലാം സ്വന്തമായിട്ടുംനീയെന്തേ കരിനിഴൽവീഴ്ത്തുന്നകാർമുകിലിനെയോർത്ത് നെടുവീർപ്പിടുന്നത്?

ബലിപെരുന്നാൾ

രചന : ഗഫൂർ കൊടിഞ്ഞി.✍ ഒഴുകിപ്പരക്കുന്നസംസമിന്നുറവുകൾഹൃദയത്തിനുള്ളിൽനിറഞ്ഞിടുന്നു.ഈന്തൽമരങ്ങൾഇളം കാറ്റ് മൂളിയി-ന്നുൾത്തടം നനവാൽകുതിർന്നിടുന്നു.മരുഭൂവനങ്ങളിൽഹാജറ ബീവിതൻആർത്തവിലാപംഉയർന്നിടുന്നുമണലണിക്കാടുകൾഗദ്ഗദം പങ്കിട്ട്ഇബ്റാഹിം നബിയെപുണർന്നിടുന്നു.ബലിയുടെസ്‌മൃതികൾ പരന്നിടുന്നുഇസ്മായിൽ നബിയോവിതുമ്പിടുന്നു.അഹദിൻ്റെകാരുണ്യ സീമയനർഘളംആശാ പ്രവാഹമായ്പെയ്തിടുന്നു.അറഫയിൽസ്നേഹം വഴിഞ്ഞിടുന്നു.ആത്മാവിനുള്ളംതുളുമ്പിടുന്നൂപിന്നെയും പിന്നെയുംകാലം നമുക്കിതാകാരുണ്യവർഷംചൊരിഞ്ഞിടുന്നൂ.