പട്ടുസാരി

രചന : മംഗളൻ എസ്✍ പട്ടുനൂൽപ്പുഴു തന്റെ സ്വപ്നങ്ങൾതൻപട്ടുമെത്ത പുതച്ചു കിടത്തി തൻകുട്ടിയെത്തോണ്ടി ദൂരെക്കളഞ്ഞുടൻപട്ടുചേലയൊന്നുണ്ടാക്കി മാനുജൻ! പട്ടുസാരിയുടത്തു ചമഞ്ഞുടൻപട്ടണത്തിൽ വിലസിക്കറങ്ങി തൻപട്ടുചേലതൻ പൊങ്ങച്ചം കാട്ടുവാൻ,പൊട്ട വേലത്തരങ്ങളും കാട്ടുവാൻ! പട്ടുനൂൽസാരി മൊത്തവ്യാപാരിയോൻപട്ടുനൂൽ വസ്ത്രമില്ലിന്നുടമയോൻപട്ടുപൂമ്പാറ്റരോദനം കേൾക്കാത്തോൻകൂട്ടിനുള്ളൊതോ പാവം പണിക്കാരൻ! പട്ടിണിയറിയാതെ വളർന്ന നിൻതട്ടകങ്ങളിലൊന്നിൽ വസിപ്പവൻപട്ടിണി…

മേലാളാ.

രചന : എൻ.കെ.അജിത്ത് ആനാരി ✍ ആരാണ് കീഴാളനാരാണുമേലാള-നാരേയിതൊക്കെയും നിർണ്ണയിപ്പൂനേരായഹന്തകൾ നേരേവരുന്നേര-മേറെ വീറോടെ നാം ചോദിച്ചിടൂ അദ്ധ്വാനിതന്നുടെയദ്ധ്വാനമുണ്ടവർ,അട്ടംപരതികൾ ആയിരുന്നോർഇക്കാലവും നിന്നു കുത്തിത്തിരിപ്പിൻ്റെപൊയ്ക്കോലമാടുന്നു ഭൂപരെപ്പോൽ! മണ്ണിൽപ്പണിതവനന്നംമുടക്കിയോർദെണ്ണത്തെയുണ്ണാൻ കൊടുത്തിരുന്നോർകണ്ണായതൊക്കെയും തട്ടിപ്പറിച്ചവർപുണ്ണാൽ നിറഞ്ഞ ഹൃദന്തമുള്ളോർ വിദ്യയ്ക്കു വിഘ്നമതാചാരമാക്കിയോർസഞ്ചാരസ്വാതന്ത്ര്യമേകിടാഞ്ഞോർവല്ലായ്മയിൽത്തന്നെ ജീവിച്ചു പോകിലു-മമ്പോയഹങ്കാരമെത്രയിന്നും! ഭൂതകാലത്തിൻ്റെ നേരറ്റ നാളുകൾവീണ്ടെടുത്തീടാൻ തുടിക്കുന്നവർകൂറിന്നുമപ്പഴങ്കാലത്തോടുള്ളവ-രോർക്കണം…

ഓണം എന്നത് ഒരു പ്രതീക്ഷയാണ്!

രചന : S. വത്സലാജിനിൽ✍ ഓണം എന്നത് ഒരു പ്രതീക്ഷയാണ്!കൂനാംക്കുരുക്ക് പോലെ അത് ചിലപ്പോഴൊക്കെ രക്ഷിതാക്കളെ വരിഞ്ഞു മുറുക്കുന്ന നിസ്സഹായതയാണ്.ഓണത്തെക്കുറിച്ച്,ഒട്ടുവലിയ സങ്കല്പങ്ങളോ…,നിലയ്ക്കാത്ത പ്രതീക്ഷകളോഒന്നും എനിക്കില്ലായിരുന്നു.ഓണത്തിന്റെ അന്ന് രാവിലെ ഉറക്കമെഴുന്നേറ്റ് വരുമ്പോൾനല്ല പച്ചനെല്ല് പുഴുങ്ങിയുണക്കികുത്തിപൊടിച്ചെടുത്ത പൂനെല്ലിൻ പുട്ടുംപയറും പപ്പടവും പഴവും.ഒപ്പം എത്ര വേണേലും…

🌷 പരദേശി 🌷

രചന : ബേബി മാത്യു അടിമാലി✍ പരദേശിയായൊരു പക്ഷിയിന്നെന്തമ്മേപാറിപ്പറക്കുന്നു വാനിലൂടെപക്ഷികൾക്കില്ലുണ്ണി നാടും നഗരവുംദേശവും രാജ്യ വ്യത്യാസങ്ങളുംപല നാടു കാണുവാൻ പലതും പഠിക്കുവാൻപതിവായ് പറക്കുന്നു പക്ഷികള്നമ്മൾക്കുമിത്തരം ചിറകുകൾ കിട്ടിയാൽഒത്തിരി ദേശങ്ങൾ കണ്ടു പറക്കുവാൻകഴിയുമോ അമ്മേ നമുക്കു പാരിൽഇല്ലുണ്ണിയത്തരം മോഹങ്ങൾ പാടില്ലമർത്യരാം നമ്മൾക്ക് ഈ…

സ്ത്രീകൾ സുരക്ഷിതരോ?

ലേഖനം : സതി സുധാകരൻ പൊന്നുരുന്നി✍ ദൈവത്തിൻ്റെ കയ്യൊപ്പു ചാർത്തിയ നാടെന്ന് അഭിമാനം കൊണ്ടിരുന്ന നമ്മുടെ നാട്ടിൽ സ്ത്രീകൾക്കും, കുഞ്ഞുകുട്ടികൾക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതായിക്കഴിഞ്ഞു. കവികൾ പാടിപ്പുകഴ്ത്തി “സ്ത്രീ വീടിൻ്റെ വിളക്കാണെന്ന്.” മദ്യവും മയക്കുമരുന്നും ഒഴുകുന്ന നമ്മുടെ നാട്ടിൽ അമ്മയേ…

സവിതാവിനോട്

രചന : കൃഷ്ണമോഹൻ കെ പി ✍ കരളിലെച്ചിന്തകൾ ഇതളിട്ട പുഷ്പമായ്ഹൃദയത്തിൽ പൂത്താലമേന്തി നില്പൂസവിതാവിൻയാത്രയെ, അനുധാവനം ചെയ്യാൻഅഹസ്സിൽ തപസ്സിൽ മുഴുകി നില്പൂഒരു വാക്കുമോതാതെ, കിരണങ്ങൾ വീശി നീകനകാംബരത്തിൽ മറഞ്ഞുവെന്നോഒരുവേളയെങ്കിലുമെൻ നേർക്കുനോക്കാതെഒഴിവാക്കിടുന്നോ, ഈ സഖിയെ ഭവാൻഒച്ചവച്ചീടുവാനാകാതെ നില്ക്കുന്നുനിശ്ചേഷ്ടയായിട്ടീ, സൂര്യകാന്തിഒടുവിൽ തളർന്നിതാ വാടിക്കൊഴിയുന്നുഒരു വട്ടം…

ഇരുട്ടാണെനിക്കിന്നിഷ്ടം

രചന : മുത്തു കസു ✍ ഇരുട്ടാണെനിക്കിന്നിഷ്ടംകാപട്യമില്ലാത്ത, കലർപ്പില്ലാത്ത..വെളുക്കെ ചിരിക്കാത്ത..ആ ഇരുട്ടിനെയാണെനിക്കിഷ്ട്ടം. അകലങ്ങളിലെവിടെയോ..കാത്തിരിപ്പുണ്ടെന്നെയും നോക്കി.കൂരിരുട്ടിന്റെ നല്ല നാളുകൾ.എത്തിച്ചേരാനെത്ര ബാക്കി. പങ്കായം പോയ തോണിയിലെ..പകച്ചു പോയ യാത്രികനോ.പതറാതെ നിൽക്കാൻ..പാട് പെടുന്നൊരു ജീവനോ. വർണ്ണ കൂട്ടിന്റെ കൊട്ടാരത്തിൽ..നെയ്‌തടുത്ത മോഹങ്ങളത്രയും..കളർ കൂട്ടിന്റെ നേരറിയാതെ..ശിഥിലമായി മാറുന്നു മുന്നിൽ.…

അഹല്യ

രചന : ബിന്ദു കമലൻ ✍ ത്രേതായുഗ നാൾവഴിയ്ക്കൊരിക്കൽഊഷ്മള ചരണകമലസ്വനംഅത് കേട്ടുൾക്കാമ്പ് തുടിച്ചവൾശിലാകായ തന്വംഗിയഹല്യ. ആതപതാപമേറ്റുമതിലും –കൊടിയ വർഷാഘാതമേറ്റും,നീഹാര നിചോളത്തിലമർന്നുംചവിട്ടുകല്ലായ് തീർന്നും. ഋഷി ഗൗതമ പ്രേയസിയപ്പോൾഗദ്ഗദ കണ്ഠയായുര ചെയ്തുരാമപാദങ്ങളീ പതിതയ്ക്ക്പാപമോക്ഷദായകമായ് ഭവിക്ക. വൈദേഹരാജ്യകുലഗുരുവാംശതാനന്ദകുമാരന്റെയമ്മവല്ലഭന്റെ ശാപമേറ്റയിവൾവത്സരങ്ങൾ കാത്തിരുന്നഹോ! ഇന്ദ്രജാലം കാട്ടിയോരിന്ദ്രന്റെഇoഗിതമറിഞ്ഞില്ലവളൊട്ടുമേദുർഗതിയും ഭവിച്ചു പോയ്പഞ്ചാശ്വപുത്രിക്കു…

അച്ഛൻ

രചന : മധു നമ്പ്യാർ, മാതമംഗലം*✍ ഞാനൊരച്ഛനാകുംവരെയുംഅയാൾ വെറുമൊരു ആൾരൂപം മാത്രമായിരുന്നുവോ?അതെയെന്നു ചൊല്ലുവാൻതെല്ലും മടിയില്ലിനിക്കിന്ന്! ആണായ്‌ ഒരാൾരൂപം മാത്രംതൂണായ്‌ മാറുന്നതും തുലോംപ്രച്ഛന്നവേഷത്തിലാവുന്നതുംഅച്ഛന്റെ വേഷപ്പകർച്ചയല്ലോ! ഉള്ളിൽ തപം ചെയ്തുറഞ്ഞുഘനംകെട്ടി നിൽക്കും സ്നേഹംഅവനിലെ ആണൊരു തുണ-യായ്‌ തൂണിരമായ്‌ മാറുമ്പോൾ! ഒരിടത്തിരുന്നല്ല ചിന്തകളൊന്നുംഅവനിലെ ആശയ ഗർഭങ്ങൾതീർക്കുന്നത്,…

വെളിച്ചം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ എല്ലായിടത്തുമിന്നുവെളിച്ചമെത്തിഎല്ലായിടങ്ങളുമേറെതെളിഞ്ഞതായിരാത്രിയായാലും വെളിച്ചംസ്ഥായിയായിമനുഷ്യനുള്ളിൽ മാത്രംഇരുട്ടു ബാക്കിയായിവെളിച്ചത്തിൽ നടക്കുന്നമനുഷ്യനെന്തേഇരുട്ടിലേക്കിറങ്ങുന്നുഇടക്കിടക്ക്വെളിച്ചം മറച്ചവർഇരുട്ടു തീർത്തുചെയ്യുന്ന കർമ്മങ്ങൾദുഷ്ക്കർമങ്ങൾവെളിച്ചമാകട്ടെ ഓരോഉള്ളങ്ങളുംതെളിഞ്ഞിരിക്കട്ടെ ഓരോമാനസവുംഇരുട്ടിന്റെയീ തടവറആർക്കുവേണ്ടിഇരുകാലിയാം മർത്ത്യനുമാത്രമായോഇരുട്ടിലീ ജീവിതം നീ,തളച്ചുകെട്ടിഇരുട്ടടിയേറ്റൊരു നാൾതകര്‍ന്നുപോകുംഇനിയിരുട്ടിൽനിന്നുപുറത്തിറങ്ങൂഈ ലോകം വെളിച്ചത്തിൽകണ്ടുനോക്കൂ….ഈ ലോകമല്ലാതെ വേറെലോകമില്ലഈ കോലത്തിലല്ലാതെമനുഷ്യനുമില്ലഇവിടെ നിന്നുരുവിട്ടുപാടുന്ന സ്വർഗ്ഗംഅതിവിടെത്തന്നെയതുവെളിച്ചമല്ലേ…?