വീട്ടിൽ പെയിന്റടി
രചന : അബ്രാമിന്റെ പെണ്ണ്✍ കഴിഞ്ഞയിടെ ഒരീസം വീട്ടിൽ പെയിന്റടിച്ചു..അടുത്തുള്ള ഒരുത്തനെയാ പെയിന്റടിയ്ക്കാൻ വിളിച്ചത്..രാവിലെ ഒൻപതരയായിട്ടും ആളിനെ കാണുന്നില്ല..ഞാനങ്ങോട്ട് വിളിച്ചപ്പോ “ഹാലോ,,എഴുന്നേറ്റില്ല,,ദാ വരുന്നെടേന്ന്..ആ ഏപ്പരാച്ചി ഒറക്കപ്പായിൽ കെടന്ന് സംസാരിക്കുന്നു… ഇവൻ ഒറക്കമൊണർന്നിട്ട് ഇനിയെപ്പ…😳😳😳പത്തേകാലോടെ പുള്ളി വീട്ടിലെത്തി… പണി തുടങ്ങിയപ്പോ മണി പതിനൊന്ന്..അന്ന്…
🌷 ഓണപ്പാട്ട് 🌷
രചന : ബേബി മാത്യു അടിമാലി✍ മാമലനാടിൻ ഉത്സവമാകുംഓണം വന്നല്ലോമലയാളികളുടെ ദേശീയോത്സവംഓണമതാണല്ലോഊഞ്ഞാലാടാം പുലികളിയാവാംആനന്ദത്തോടെവഞ്ചിപ്പാട്ടിൻ താളത്തോടെവള്ളം കളിയാവാംഓണത്തപ്പനെ വരവേൽക്കാനായ്തീരുവാതിരയാടാംമുറ്റം നിറയെ പൂക്കളമിടുവാൻപൂക്കളിറുത്തീടാംഇല്ലം നിറയണു വല്ലം നിറയണുഓണക്കാലത്ത്പട്ടിണിയില്ല പരിഭവമില്ലീ ഓണത്തിൻ കാലംസമഭാവനയുടെ ഓർമ്മകൾ നമ്മളെഒന്നിപ്പിക്കുന്നുസഹോദര്യ പെരുമകളിവിടെ വീണ്ടുമുദിക്കുന്നുനാമൊന്നാണെന്നൊരു സന്ദേശംഹൃത്തിലുദിക്കുന്നുജാതി മതത്തിൽ വേലികെട്ടുകൾതകർന്നുവീഴുന്നുകേരളമെങ്ങും ആനന്ദത്തിൻ പൂക്കളമാകുന്നുദൈവത്തിന്റെ…
ചില മനുഷ്യരുടെ പുഞ്ചിരികൾ ശ്രദ്ധിച്ചിട്ടുണ്ടോ?
രചന : സഫി അലി താഹ✍ പൂർണ്ണമായി ഭംഗിയാക്കാൻ ശ്രമിച്ച് ജന്മമെടുപ്പിച്ച ആ ചിരിയുടെ കോണുകൾ വക്രിച്ചിരിക്കും. പ്രവർത്തികളും സംസാരവുമൊക്കെ സന്തോഷമുളവാക്കുന്നതായിരിക്കും.അവർക്ക് ദുഖവും സങ്കടവും ഒന്നുമില്ലല്ലോ എന്നോർത്ത് മറ്റുള്ളവർ ആശ്ചര്യപ്പെടും, സന്തോഷിക്കും.എന്നാൽ കഥ മറ്റൊന്നാണ്, താൻ കാരണം ആരും വിഷമിക്കരുത് എന്ന്…
ഉത്രാടപ്പുലരിയിൽ ഉന്മേഷമോടെ
രചന : കൃഷ്ണമോഹൻ കെ പി ✍ ചൈതന്യമുൾക്കൊണ്ടുണരും പ്രഭാതത്തിൻസംഗീതം ചിത്തത്തിൽ ആഗതമായ്കണ്ട കിനാക്കളും, കാണാക്കിനാക്കളുംപൊൻ ചിറകേറിപ്പറന്നകന്നൂപൊൻവെയിലാടയിൽ സുന്ദരിയായിതാപൊന്നമ്മ ഭുമി തുടിച്ചു നില്പൂപഞ്ചേന്ദ്രിയങ്ങളും പാണിനീ വാദത്തിൻപൊൻനാദം കേട്ടു തരിച്ചിടുന്നൂവാചാമഗോചരമാമീ പ്രപഞ്ചത്തിൻവാരാന്നിധിയിലമർന്ന സൂര്യൻവർദ്ധിത വീര്യത്തോടങ്ങനെ വന്നെത്തിവാജീരഥമേറി പൂർവ ദേശേഓണത്തിന്നുത്സവ നാളുകളിൽ അർക്കൻഓർമ്മിച്ചിടുന്നൂ മഹാബലിയെഓർക്കാതിരിയ്ക്കുവാൻ…
ഓണക്കിനാവ്
രചന : ടി.എം. നവാസ് വളാഞ്ചേരി✍ മാനുഷരെല്ലാരുമൊന്നെന്ന് ചൊല്ലിയ മാവേലി മന്നന്റെ മധുരിക്കും ഓർമകളുമായി ഒരു പൊന്നോണം കൂടി . ഓണം വന്നോണം വന്നല്ലോപൊന്നോണപ്പുലരി പിറന്നല്ലോഅത്തത്തിൽ ചിത്തമുണർന്നല്ലോചന്തത്തിൽ പൂക്കളമിട്ടല്ലോപൂത്തുമ്പികൾ പാറി നടന്നല്ലോപൂമരമത് പൂത്ത് തളിർത്തല്ലോചിന്തകളിൽ നൻമ പടർന്നല്ലോമാവേലി സ്മൃതികളുണർന്നല്ലോഒരുമയുടെ വിളക്ക് തെളിച്ചല്ലോഒന്നെന്നവർ…
വിമാനത്തിലൊരു ശുഭ രാത്രി
രചന : ജോർജ് കക്കാട്ട്✍ പറക്കാനുള്ള ഭയത്താൽ വലയുന്ന പലർക്കും, അനിവാര്യമായ പ്രക്ഷുബ്ധത ഇല്ലായിരുന്നുവെങ്കിൽ, ഒരു വിമാനത്തിൽ തങ്ങളെത്തന്നെ ഏൽപ്പിക്കാൻ ഒരു മടിയുമില്ല. അവർ വഴിതെറ്റിയ യാത്രക്കാരെ അവരുടെ സീറ്റുകളിലേക്കും ബെൽറ്റുകളിലേക്കും തിരികെ നിർബന്ധിക്കുന്നു, ഒരു മിതമായ ഭൂകമ്പം പോലെ അവരെ…
ഓണപ്പാട്ട്❤️
രചന : ബിജുകുമാർ മിതൃമ്മല✍ തന്താന താനതക തന്താനാതാനതന്താന താനതക തന്താനാ താനാ…..എന്തോരം കണ്ടുകണ്ടോരം ചെന്നുസന്തോഷം കൊണ്ടുനെഞ്ചോരം ചേർത്തുആറ്റിറമ്പത്ത്കൈതക്കൂട്ടത്തിൽകൈതപ്പൂവൊന്നു പൂത്തുപിച്ചക മന്ദാര ചേമന്തിചെമ്പകപ്പൂകൊണ്ട്മുറ്റത്ത്പൂക്കളം തീർത്തിടുമ്പോൾകിന്നാരം കൊണ്ടവളേഎന്നോട്പുന്നാരം ചൊല്ലിയോളേകാർമേഘം മിന്നിയതെന്തേകവിളോരം വാടിയതെന്തേകവിളോരം വാടിയതെന്തേപെണ്ണേ കവിളോരം വാടിയതെന്തേചിങ്ങമെത്തീടി ചിണുങ്ങി നിൽക്കാതെചിരിച്ചു നിൽക്കെന്റെ പെണ്ണേചിരിച്ചു നിൽക്കെന്റെ…
“മലയാളം അറിയാത്ത മാവേലി “
രചന : ജോസഫ് മഞ്ഞപ്ര ✍ കുറേക്കാലം കൂടിയാണ് നാട്ടിലേക്ക് പോയത്, എല്ലാവരെയും ഒന്ന് കണ്ടുവരാംകൂടെ കുറച്ചു കച്ചോടകാര്യങ്ങളുംറെയിൽവേ സ്റ്റേഷനിൽ അലസ്യത്തോടെ ഇറങ്ങിയപ്പോൾ തന്നെ പ്രിയതമയുടെ ഫോൺ കാൾ.“എത്തിയോ പിന്നേ തിരിച്ചുപോരുമ്പോൾ ഒരു ഓണാസാരി വാങ്ങിക്കൊണ്ടു വരണം കേട്ടോ നമ്മുടെ ഓണപരിപാടിക്ക്…
പ്രതിഷേധം.
രചന : ഗഫൂർ കൊടിഞ്ഞി. ✍ ടീച്ചറോടല്ല;നിഷ്കളങ്കരായഎൻ്റെ സഹപാടികളോടുമല്ലഉമ്മയുടെ ഗർഭപാത്രത്തോടാണ്ഞാൻ പ്രതിഷേധിക്കുന്നത്.എന്തിനാണ് ഫാസിസത്തിൻ്റെഈ ഊഷരഭൂമിയിൽനീയെൻ്റെ വിത്ത് മുളപ്പിച്ചത്?നീയെന്തിനാണ് ദൈവമേആ മുസ്ലിം പൊക്കിൾകൊടിയോട്എന്നെ ചേർത്ത് കെട്ടിയത് ?മുന്നറിവുകളെല്ലാം നിനക്കാണല്ലോ.ത്രികാലജ്ഞാനവും നിനക്കുണ്ടല്ലോഎല്ലാം നീ മുൻകൂട്ടി തീരുമാനിച്ചതാണല്ലോ.എന്നിട്ടും എന്തിന്ഈ ജയിലറയിലേക്ക്എന്നെ തുറന്നു വിട്ടു.വന്യജീവികൾ രാപ്പാർക്കുന്നഈ വേതാള…
ഓണവും കാത്ത്
രചന : ഷൈലകുമാരി ✍ പൊന്നോണപ്പാട്ടുപാടി നീനല്ലോണത്തുമ്പീ പാറിവാചെഞ്ചായംപൂശി നിൽക്കുമീമണ്ണിന്റെയുത്സവം കാണാൻ;ഈനാട് പണ്ടുവാണൊരാമാവേലിമന്നനെക്കാത്ത്പൂക്കളമിട്ടുനാടെങ്ങുംകാത്തിരിപ്പൂ മാലോകരെല്ലാം;കള്ളവും, ചതിയുമുള്ളവർനാട്ടിലെങ്ങും പതുങ്ങിനിൽക്കുന്നുരോഗവും, ദാരിദ്ര്യവുംചുറ്റിലും പിടിമുറുക്കുന്നു;എങ്കിലും മനസ്സുകൊണ്ട്ഒാണമുണ്ണാൻ കാത്തിരിക്കുന്നുകേരളനാടുവാണൊരാ തമ്പുരാന്റെഒാർമ്മ പുതുക്കുവാൻ;കത്തുന്ന വേനലിലുംഒാർമ്മകളിൽ തേൻകിനിയിക്കുമാനല്ലനാളിന്നോർമ്മയിൽ പത്തുനാളെങ്കിലുംതുഷ്ടിയോടെ കൊണ്ടാടാം നമുക്കോണം.
