പാടുംഞാൻ (വൃ: മഞ്ജരി).

സുദർശൻ കാർത്തികപ്പറമ്പിൽ* എത്രകാലങ്ങളായ് പാടുന്നുഞാനാത്മ-ചിത്രങ്ങൾ കോർത്തൊരീകാവ്യസൂക്തം!മിത്രങ്ങളൊത്തിരിയുണ്ടെങ്കിലുമായ-തത്രശ്രവിക്കുന്നോരിത്തിരിപ്പേർ!എന്തതിൻ കാരണമെന്നതൊന്നോർക്കവേ;ചിന്തയിൽ വന്നതിന്നുത്തരങ്ങൾ!ഇല്ല,മൊഴിയുന്നതില്ലതെൻ കൂട്ടരേ,ചൊല്ലലിലൊട്ടു വൈരുദ്ധ്യമുണ്ടാംഎങ്കിലും ചൊല്ലാതെചൊല്ലുന്നു ജീവിത-മങ്കലാപ്പിൽപെട്ടുഴന്നിടുമ്പോൾ!കാരസ്കരത്തിൻഗുണമൊന്നറിയുവാൻ,കാരസ്‌കരത്തെരുചിച്ചിടേണ്ടേ?നാവിൽ നുരച്ചീടുമക്ഷരസ്രോതസ്സിൻനോവിലുണ്ടെൻ ജീവജൽപ്പനങ്ങൾകേവലമിപ്രപഞ്ചത്തിൻ ശ്രുതിതാള,ഭാവനയ്ക്കപ്പുറമാണതോർപ്പൂ.ഒരോവരിയിലുമീലോകജീവിത-സാരങ്ങളല്ലീഞാൻ കോർത്തീടുന്നു!നേരേമിഴിതുറന്നാരൊന്നുകാണുവാൻനേരിലിക്കാവ്യത്തിൻ വ്യാപ്തി പാരം!ചുമ്മാതതൊന്നുരുചിച്ചുനോക്കീടുകി-ലമ്മിഞ്ഞപ്പാലിൻ മധുരമുണ്ടാംനിർമ്മമ ചിത്തത്തിൽ നിന്നുമൂറീടുന്നോ-രുണ്മയതിൽ നിറഞ്ഞങ്ങുകാണാംകാലത്തിൻ കയ്പ്പും മധുരവുമിന്നതിൻമേലങ്കിയായണിയിപ്പൂ,നേരിൽചേലൊത്തൊരായിരം സ്വപ്നങ്ങളാൽ നിജ,കോലംവരക്കുന്നു,നിത്യവും ഞാൻ!എന്തിനുവേണ്ടിയീയാത്രയെന്നങ്ങനെ,ചിന്തപൂണ്ടങ്ങിരിക്കുന്നനേരം,ദൂരെനിന്നെങ്ങോമുഴങ്ങിയെൻകർണ്ണത്തിൽചാരുതയോലുമൊരശരീരി!‘എല്ലാം മകനേ,യീജീവിതചക്രത്തിൻവല്ലഭമാർന്നൊരുജാലവിദ്യ’!‘ചില്ലുകൊട്ടാരത്തിലേറിവസിക്കുവോ-രല്ല,യെന്തുണ്ടുനിനച്ചിടുന്നു’!ഏവമന്നാമൊഴികേട്ടനേരം മുതൽആവിലമെല്ലാം മറന്നുദാരം,ജീവിതമാകുമീ,തോണിതുഴഞ്ഞുസദ്-ഭാവനാകാവ്യങ്ങൾ ഞാൻരചിപ്പൂ!സർവ…

ആത്മാന്തരങ്ങൾ.

കവിത : ജനാർദ്ദനൻ കേളത്ത്* തോരാത്ത മഴയിൽവെയിലോർത്ത്,പൊരിയുന്ന വെയിലിൽമഴയോർത്ത്,ഋതുഭേദങ്ങളുടെഇടനാഴികളിലൂടെവസന്തവും ശിശിരവുംകടന്നു പോയതറിയാത്തഗതകാല വ്യാകുലതകൾ!കാലത്തിൻ്റെകാമനീയകതകൾനുണയാതെ,കാതങ്ങളുടെ ഹ്രസ്വതയിൽകോതി ഒതുക്കിയതടമാറ്റങ്ങളുടെവ്യാജഭൂമികകളിൽഓർമ്മപ്പൂക്കളുടെആത്മാലാപങ്ങൾ!മറവിയുടെ മരുഭൂമിയിൽസ്മൃതിപ്പച്ചകൾതേടിയലയുന്ന വർത്തമാനമൂകതകൾക്ക്പോക്കുവെയിലിൻ്റെമ്ളാനത!പൊള്ളലറിയാതെവെന്തടങ്ങുന്നഭൂത വിസ്മയാ-വശിഷ്ടങ്ങൾ,വിസ്മൃതിയുടെനിർച്ചുഴികളിലിട്ട്,അയലത്ത്കാലു കുത്താതെചന്ദ്രനിലേക്ക് പറക്കുന്നശാസ്ത്രാഭിനിവേശം!വിശുദ്ധ പിറവിയെജ്ഞാനസ്നാനത്താൽവിമലീകരിക്കപ്പെടുന്നഅനിർവചനീയ ശുദ്ധിനിരാകരിക്കെ,തെമ്മാടിക്കുഴിയിൽകെട്ടിയൊടുക്കുംആത്മാന്തരങ്ങൾ,നിരസിത സമസ്യാ –പൂരണങ്ങളുടെപുനർജനികൾ!…….മനുഷ്യർ!

ഡോക്ടർ (ചെറുകഥ )

രചന :- ബിനു. ആർ. അയാൾ തന്റെ കറങ്ങുന്നകസേരയിൽ പുറകോട്ടൊന്നു തിരിഞ്ഞിരുന്നു. ഓം എന്നമന്ത്രം മനസ്സിലെക്കൊന്നാവാഹിച്ചു… ശ്വാസം മൂന്നുരു വലിച്ചെടുത്തു ഊതിക്കളഞ്ഞു, തിരിഞ്ഞിരുന്നു.തന്റെ മുമ്പിലിരിക്കുന്ന ആ സഹികെട്ട മനുഷ്യനോടാരാഞ്ഞു… എന്താണ് നിങ്ങളുടെ പ്രശ്നങ്ങൾ…? പറയൂ.അയാൾ മേശപ്പുറത്തിരിക്കുന്ന നെയിം ബോർഡിൽ നോക്കി പിറുപിറുത്തു….…

മാറ്റൊലി.

രചന : ശ്രീകുമാർ എം പി* ഇന്നു പഠിയ്ക്കുവാനെന്തു വേണം ?ഇന്നു പഠിയ്ക്കുവാൻ ഫോണുവേണംഇന്നു കളിയ്ക്കുവാനെന്തു വേണം?ഇന്നു കളിയ്ക്കുവാൻ ഫോണുവേണംനിന്നെ വിളിയ്ക്കുവാനെന്തു വേണം?എന്നെ വിളിയ്ക്കുവാൻ ഫോണുവേണംകണക്കൊന്നു കൂട്ടുവാൻ ഫോണുവേണംവെട്ടമടിയ്ക്കുവാൻ ഫോണുവേണംസന്ദേശമേകുവാൻ ഫോണുവേണംചിത്രമെടുക്കാനും ഫോണുവേണംപണമിടപാടും ഫോണിലൂടെസാധനം വാങ്ങലും ഫോണിലൂടെകാര്യമറിയുവാൻ ഫോണുവേണംകാര്യം തിരയുവാൻ ഫോണുവേണംനേരമറിയുവാൻ…

11 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് നീക്കി യുഎഇ.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് യാത്രാ വിലക്ക് നിലനിന്നിരുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രികർക്ക് ഇളവ് ഏർപ്പെടുത്തി യുഎഇ. രണ്ട് ഡോസ് അംഗീകൃത വാക്‌സിനെടുത്ത താമസ വിസയുള്ളര്‍ക്കാണ് അനുമതി. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്കാണ് തിരിച്ചെത്താൻ അനുമതിയുള്ളത്.…

രക്ഷോപായം.

കവിത : രാജശേഖരൻ ഗോപാലകൃഷ്ണൻ* സുഖദു:ഖജീവിത ചമയങ്ങൾചാർത്തിക്കുമജ്ഞാത വിധികർത്താവേസ്വാഭീഷ്ടമണിയിക്കുമുടയാടപാവം, പാവകൾക്കശ്രു തുടയ്ക്കാനോ?കണ്ണുനീർനൂലേറെ നെയ്തുനീയൊരു –ക്കുവതെന്തേ നരനീ ശോകവസ്ത്രം ?കരുണയില്ലാതേറെ ക്രൂരകൃത്യ-ങ്ങളിലൗത്സുക്യം രമിപ്പതിനാലോ?വെല്ലുവോരാരേയുമണുശക്തിയാൽകൊല്ലപ്പെടുവതുമണുശക്തിയാൽ!കാണാത്തൊരണുവും ഭീമാകാരനുംവീണുപോയാലാ, ദൈന്യതയൊരു പോൽ!ഇല്ലിഹലോകമായാപ്രപഞ്ചത്തി –‘ലുച്ഛനിചത്വസ്ഥിരസ്ഥാന’മാർക്കും.നിമ്നോന്നതകൾ കനിവോടരുളുംതണ്ണീർത്തുള്ളിയിൽ ഭ്രഷ്ടാരും കാണില്ല!ലോകജേതാവായ് നടിച്ചൊരു മർത്ത്യ-ന്നണുവിനോടർത്ഥിപ്പൂ ജീവാഭയം!മായാഗതിയിൽ വിപദി കടക്കാൻമനക്കരുത്തുമാത്രം രക്ഷോപായം.

ഈ മെസ്സേജ് നിങ്ങളുടെ ഫോണിലും വന്നോ? ഉടൻ ഡിലീറ്റ് ചെയ്യൂ,

പകർച്ചവ്യാധി കാരണം മിക്ക ഉപയോക്താക്കളും ഓൺലൈൻ പേയ്‌മെന്റുകളിലേക്ക് മാറിയതിനാൽ ഓൺലൈൻ തട്ടിപ്പ് കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത്തരം ഓൺലൈൻ രീതികൾ സൗകര്യത്തിനൊപ്പം നിരവധി ഓൺലൈൻ അഴിമതികൾക്കും കാരണമാകുന്നു. എയർടെൽ സിഇഒ ഗോപാൽ വിറ്റൽ അടുത്തിടെ ടെലികോം ഉപഭോക്താക്കൾക്ക് സൈബർ തട്ടിപ്പുകളിൽ ജാഗ്രത…

നിശാ ഗന്ധികൾ പൂക്കുമ്പോൾ.

പ്രിയ ബിജു ശിവക്ര്യപ* ഒഴുകിയിറങ്ങിയ മിഴിനീർ തുടയ്ക്കുവാൻ മറന്നു ഇന്ദു നിന്നുയക്ഷികൾക്ക് കരയാൻ പാടില്ലെന്നൊന്നുമില്ലല്ലോ..അത്യാവശ്യം കരയാം ആരും കാണരുതെന്നേയുള്ളു . ജീവിച്ചിരുന്നപ്പോൾ സിനിമകളിൽ യക്ഷിയെ കാണുമ്പോൾ ആഗ്രഹിച്ചിട്ടുണ്ട്… മരിക്കുമ്പോൾ യക്ഷിയായി മാറാൻ കഴിഞ്ഞിരുന്നെങ്കിൽ… കൂട്ടിനു അല്പം വട്ടത്തരം ഉള്ളതുകൊണ്ട് അത്തരം ചിന്തകൾക്കൊന്നും…

അസുരവിത്ത്.

കവിത 🌹 കത്രീന വിജിമോൾ* മോദമോടൂഴിയിൽ നർത്തനം ചെയ്തിടുംമാമയിൽ പോലെ നാം പീലി നീർത്താടവേതേരും തെളിച്ചൊരു ദയയറ്റൊരസുരനായ്ഒരു മാത്ര കൊണ്ടെത്തി വില്ലും ശരങ്ങളും..വാരുറ്റ നന്മകൾ വാരിച്ചൊരിഞ്ഞൊപാരിന്റെ മേനിയിൽ ചോര പുരട്ടുവാൻപാരിൽ വിരിയുന്ന വായുവിന്നോടോപാനം ചെയ്തീടുന്ന മാനവന്നോടോ?ആനന്ദഭംഗിയിലാറാടിയൊന്നായ്മേവുന്നധരമേലൊരശനിപാതം പോലെഅത്രമേൽ വല്ലഭനായൊരാ പോരാളിജയഭേരി ഉച്ചത്തിലാകെ…

പ്രിയമുള്ളവരേ.

Ayoob Karoopadanna* പ്രിയമുള്ളവരേ . ‘അമ്മ . നമ്മളേവരും അഭിമാനത്തോടെ സ്നേഹത്തോടെ . ബഹുമാനത്തോടെ നോക്കി കാണുന്ന നമ്മുടെ ഹൃദയമിടിപ്പാണ് . ഒരു കുഞ്ഞിന് ജന്മം നൽകുന്നതിന് വേണ്ടി മെഴുക് തിരി പോലെ സ്വയം ഉരുകുന്നവളാണ് ‘അമ്മ . ആ ‘അമ്മ…