കൊച്ചിയുടെ ചരിത്രത്തിന്റെ നാഴികകല്ല്.
മൻസൂർ നൈന* കൊച്ചിയുടെ ചരിത്രത്തിന്റെ നാഴികകല്ല് ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു . ഫോർട്ടു കൊച്ചി ബീച്ചിൽ സ്ഥാപിച്ചിട്ടുള്ള മൈൽ സ്റ്റോണാണ് ഇപ്പോൾ അവഗണിക്കപ്പെട്ട് നിൽക്കുന്നത് . വിദ്യാർത്ഥികൾക്കടക്കം ഉപകാരപ്പെടാവുന്ന ഈ മൈൽ സ്റ്റോൺ ചെളി പുരണ്ട് വായിക്കാനാവാതെ നിൽക്കുന്നു . വായിച്ചറിയാൻ…
അവസരവാദികൾ
രഘുനാഥൻ കണ്ടോത്ത്* വിഹഗവീക്ഷണംചെയ്തു റോന്തുചുറ്റുന്നുണ്ടവർവിഹായസ്സിൽ പരുന്തിൻ കണ്ണുമായ്മണ്ണിൽവിരിഞ്ഞിറങ്ങുമവസരക്കുഞ്ഞുങ്ങളെ,കാണുമവർ ഭൂതക്കണ്ണാടിയിലെന്നപോൽ!അമ്പുപോൽ നിപതിച്ച് കാൽനഖങ്ങളാഴ്ത്തുംഅംബരേചെന്ന് വൻമരേ തമ്പടിക്കുംമരണനിലവിളി സംഗിതമായാസ്വദിക്കുംഇരയെയുണ്ണും ഉയിരുടൻ അതീവദാരുണംഅർഹരുടെയന്നം കവർന്നുണ്ണുമവർവക്രമാർഗ്ഗേ ലക്ഷ്യത്തിലെത്തുവോർഅവസരങ്ങൾക്കൊത്ത് ആൾമാറാട്ടവുംഅവർക്കുപഥ്യം കുതികാൽവെട്ടലും!അവസരവാദികൾക്ക് ദക്ഷിണവെച്ചു ശിഷ്യപ്പെടണംഅനർഹപദവികളനായാസമാസ്വദിച്ചീടുവാൻഅതിസമർത്ഥം സ്വായത്തമാക്കണം കള്ളച്ചൂതാട്ടംഅനായാസകാര്യസാധ്യത്തിനതേ കരണീയം!ദാശനികസ്ഥിരതയറ്റ,അപ്പൂപ്പൻതാടികൾസ്വാർത്ഥമോഹങ്ങളിൽ കോട്ടകെട്ടുവോർനെറികേടിന് ദാർശനികക്കുപ്പായമണിയിക്കുംഅയോഗ്യപ്പരിഷകൾ,അവസരവാദികൾ!അധികാരം പച്ചമീനായ്ക്കാണ്മൂ മാർജ്ജാരങ്ങൾഅതിൻ രുചിയറിഞ്ഞാൽ വിടുമോ പണ്ടാരങ്ങൾ?കാലുമാറികൾക്കൊരുക്കുന്നു…
സ്നേഹസ്പർശം” ഭവനപദ്ധതി ശിലാസ്ഥാപന കർമ്മം
Fr.Johnson Pappachan* മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ ആഭിമുഖ്യത്തിൽ ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സ്മരണാർത്ഥം നിർമ്മിക്കപ്പെടുന്ന “സ്നേഹസ്പർശം” ഭവനങ്ങളുടെ ശിലാസ്ഥാപന കർമ്മം ഒക്ടോബർ 24 ഞായറാഴ്ച വൈകിട്ട് നാല്…
പടിയിറക്കം
ജിബിൽ പെരേര* ക്ഷയിച്ച തറവാട് പോലെ മനസ്സ്…പൊയ്പോയ പ്രതാപത്തിന്റെ മാറാലകൾകൺകോണുകളിൽ തൂങ്ങിനിൽക്കുന്നുചിത്രശലഭങ്ങൾ കൂട്കൂട്ടിയഇടനെഞ്ചിലെ ഉദ്യാനംതരിശായിരിക്കുന്നു.പ്രതീക്ഷകളുടെ പൂങ്കുരുവികളെഹൃദയത്തിൽവെച്ച് തന്നെകാലവേടന്മാർ അമ്പെയ്തു കൊന്നു.കാവിൽപട്ടിണികിടന്ന് മടുത്തശുഭചിന്തകളുടെ സർപ്പങ്ങൾകരൾ വിട്ട് കാട്ടിലേക്കിഴഞ്ഞു തുടങ്ങിമുത്തച്ഛന്റെ ഗ്രഹപ്പിഴപോലെകായ്ക്കാത്തൊരു മാവും പ്ലാവും…അച്ഛന്റെ സുകൃതക്ഷയം പോലെതൊടിയിലെ ഒറ്റത്തെങ്ങിൽഒരു ഉണങ്ങിയ തെങ്ങിൻകുല..പിന്നെകായ്ക്കാത്ത മുന്തിരിവള്ളി പോലെഞാനെന്ന…
പ്രേമഭാഷണങ്ങൾ❤❤.
വിനോദ് കുമാർ* “എന്താ ഇങ്ങനെ കണ്ണും തുറിച്ചു നോക്കിയിരിക്കുന്നത്??”“കണ്ണ് ചിമ്മുന്ന നിമിഷം കൊണ്ടു നീ എങ്ങോട്ടും പറന്നു പോകാതിരിക്കാൻ??”” അതിന്നെനിക്ക് ചിറകില്ലല്ലോ കോങ്കണ്ണാ… “” ഇനിയിപ്പോ ചിറകുണ്ട് ന്ന് തന്നെ കരുതുകഎന്നേ കൂട്ടിലടക്കാതെ!! തുറന്നു വിടണ്ട??!!”“എന്റെ ദിനങ്ങൾക്ക് പിന്നെ വെളിച്ചം കാണാൻ…
നാലുകെട്ടിലെ അപ്പുണ്ണിക്ക് സ്നേഹപൂർവ്വംവെള്ളിയാംകല്ലിലെ ദാസനും ചന്ദ്രികയും
അശോകൻ പുത്തൂർ* നരകത്തിലെകയറ്റിറക്കു തൊഴിലാളികൾസമരത്തിലായതിനാൽഇവിടെ ഇപ്പോൾ ഭക്ഷ്യക്ഷാമമാണ്……..അടുത്ത് ആരെങ്കിലും വരുന്നുണ്ടെങ്കിൽനല്ല വരിക്കച്ചക്ക ഉണ്ടെങ്കിൽകൊടുത്തയക്കുക…………അരവിന്ദന്റെ തമ്പിൽരണ്ടുദിവസം മുന്നെകാവാലത്തിന്റെഅവനവൻ കടമ്പയുണ്ടായിരുന്നു.ഗോപിയും നെടുമുടിയും കലാനാഥനുംഅരങ്ങിൽ പൂണ്ടുവിളയാടിഇന്നലെസ്വർഗ്ഗത്തിലെ ഉത്സവനാളിൽപൊറാട്ട് നാടകം കണ്ടുമടങ്ങുമ്പോഴാണ്ഉത്സവപ്പറമ്പിൽഓടക്കുഴൽ വിറ്റുനടക്കുന്നചങ്ങമ്പുഴയെ കണ്ടത്.നന്നായി മെലിഞ്ഞ്ഊശാന്താടി നീട്ടിവളർത്തിയിട്ടുണ്ട്.പ്രേമനൈരാശ്യത്തിൽ സങ്കടപ്പെടുന്നോർക്ക്തൂങ്ങിമരിക്കാൻതാടിരോമം പിഴുതുവിറ്റ് സമ്പന്നനായത്രേ!തകഴിച്ചേട്ടന്റെചെമ്മീൻ കമ്പനിയിൽഅരിവെപ്പുകാരിയാണ് കറുത്തമ്മ.പരീക്കുട്ടി ചെറിയൊരുചായക്കട നടത്തുന്നു.കറുത്തമ്മയും…
ഗാന്ധിജിയെ ഹൃദയത്തിലേറ്റിയ ഫോർട്ടു കൊച്ചിയിലേയും , മട്ടാഞ്ചേരിയിലേയും രണ്ട് കുടുംബങ്ങൾ.
മൻസൂർ നൈന* മട്ടാഞ്ചേരിയുമായുള്ള ഗാന്ധിജിയുടെ ആത്മബന്ധം …..കൊച്ചിയിലെ ഗുജറാത്തികൾ ബനിയൻ സമുദായക്കാരാണ് . 1924 -ലും 1936 ലും രണ്ട് തവണ നമ്മുടെ രാഷട്ര പിതാവ് മഹാത്മാഗാന്ധി കൊച്ചിയിലെ ഗുജറാത്തി സ്ട്രീറ്റിൽ എത്തിയിട്ടുണ്ട് , മട്ടാഞ്ചേരിയിലെ Rahul N Asher എന്ന…
പെരുമഴച്ചിത്രങ്ങൾ
ഷാജു. കെ. കടമേരി* ചങ്ക് പൊട്ടി പുളയുന്നകാലത്തിന്റെ നെഞ്ചിലൂടെകലിതുള്ളിയുറഞ്ഞമഴക്കണ്ണുകൾആകാശവാതിൽചവിട്ടിതുറന്ന്കണ്ണീർതുള്ളികൾകവിത വരച്ച് വച്ചഭൂമിയുടെ മടക്കുകളിൽആർത്തലച്ച്പാതിമുറിഞ്ഞ നിലവിളിയായ്ഇടവഴികളും,റോഡും,തോടുംകവിഞ്ഞ് കുതറിപിടയുന്നു.കരയുന്ന ഇന്നിന്റെശിരസ്സിൽ ചവിട്ടിപേപിടിച്ച കാറ്റിന്റെതോളിൽ കയറികടലിന്റെ മക്കൾക്ക്സങ്കടചീന്തുകൾവാരിയെറിഞ്ഞ്ദുരന്തചിത്രങ്ങളായ്കാലചക്രത്തിന്റെനെഞ്ച് മാന്തിപൊളിക്കുന്നു.അനാഥനോവുകളിൽ ചവിട്ടിപൊട്ടിയൊലിച്ച്കുതറിവീഴുന്ന മഴനെഞ്ചിൽ വിരിയുന്നകൊടുങ്കാറ്റിന്റെആഴങ്ങളിൽ ദിശതെറ്റിചോർന്നൊലിച്ച്കൊടുംവെയിൽനിവർത്തിയിട്ടജീവിതതാളിൽമുറിവുകളുടെ ചിത്രംവരയ്ക്കുന്നു.കലികാലഭൂപടത്തിന്മീതെ വരഞ്ഞമഴച്ചിത്രങ്ങളിൽകരഞ്ഞ് കലങ്ങിയകണ്ണുകളുമായ്ഇരുൾക്കയങ്ങളിൽതലയിട്ടടിച്ച് പിടയുന്നനെഞ്ചിടിപ്പുകൾ.ചെവിപൊട്ടിയെത്തുന്നവാർത്തകൾക്ക് നടുവിൽനമ്മളൊറ്റയ്ക്കിരിക്കുമ്പോൾഓരോ നിമിഷവുംതീചൂടി നിൽക്കുന്നഇന്നിന്റെ നെറുകയിൽമഴച്ചിറകുകൾ…
ഒറ്റയടിപ്പാതകൾ.
രചന :- ബിനു. ആർ* ഒറ്റയടിപ്പാതയിലൂടെനടന്നുപോയീടവേഒറ്റയായിപോകുന്ന-തറിയുന്നൂ മനമെല്ലാം.ചിന്തകളെല്ലാം നമ്ര-ശിരസ്കരായീടവേ,കാണുന്നതെല്ലാംപൊള്ളിയടർന്നചന്തമില്ലാത്തചിതറിത്തെറിച്ചവർണ്ണങ്ങളാകുന്നൂ..ലോകത്തിൽ സ്വയം-പ്രഭനാകണമെന്നുനിനച്ചീടിൽസ്വാർഥതയുടെമീനച്ചൂടിൽവെന്തുരുകീടണം.അകലങ്ങളിൽ നീലാകാശത്തിൽകാണുന്ന നുറുങ്ങിയവെണ്മേഘങ്ങളെല്ലാംഅകമേ ഉരുണ്ടുകൂടുന്നഏകാന്തചിന്തകളായിരിക്കാം..ഒറ്റയടിപ്പാതയുടെ ഇരു-വശങ്ങളിലുമുള്ളഒറ്റതിരിഞ്ഞപൊന്തകളിൽസ്വാർത്ഥതപോൽഒറ്റതിരിഞ്ഞ കുശലരാംകുറുക്കന്മാരാകാം.നന്മനിറഞ്ഞ മനസ്സി-ന്നുടമയാകണമെങ്കിൽനല്ല വിശാലമാം വീഥിയിലൂടെശാന്തമായ് നടന്നീടണംസ്വപ്നങ്ങളെല്ലാംവിരിഞ്ഞീടണമെങ്കിൽഉലകിൽ തപ്തമാംനീലവിഹായസ്സുകണ്ടീടണം,അതിൽ ചെറുശകലങ്ങൾപോൽ, വെൺമേഘങ്ങൾചിറകു വിടർത്തിപറ –ന്നീടുന്നതുകാണുമാറാകണം..അതിനിടയിലൂടെവെൺ കൊറ്റികൾപ്രഭാകിരണനാൽവെള്ളിനിറമാർന്ന്അകലങ്ങളിൽ നിരനിര –യായിപോകുന്നതുകണ്ടുമനസ്സുനിറഞ്ഞീടണം.ഒറ്റയടിപ്പാതയിലൂടെഅനേകം കാതങ്ങൾനടക്കാമെന്നാകിലുംവിശാലമാം കാഴ്ചപ്പാടുക-ളുണ്ടാകണമെങ്കിൽവീതിയേറിയ വീഥികളിൽചെന്നീടണം.
കടവ്എന്നവീട് .
അശോക് കുമാർ* കേരനിര മൂടിഭംഗി മലർ പാകികാണുമൊരുകടവ് .അച്ഛന്റെകടത്തുവള്ളമടുക്കുന്നകടവ് ….ലാസ്യ ചലനമായിഎന്നിലൊഴുകിയെത്തുന്ന,എനിക്കുള്ള വഞ്ചിയടുക്കുന്നകടവ് …കടവെനിക്കത്കരുതലെനിക്കു നിറയ്ക്കാൻവഞ്ചി കൂട്ടി വയ്ക്കുന്നകടവ് ….രാപ്പകൽതുഴയെറിഞ്ഞ്തുഴയെറിഞ്ഞ്കടവിലടുപ്പ് പുകയ്ക്കാൻവിറകു കൂട്ടുന്നൊരച്ഛൻ.കടവാം വീട്ടിനുള്ളിൽമേപ്പോട്ട് നോക്കിയാൽസൂര്യ കിരണങ്ങളൊരുമിച്ച്തീ കൂട്ടുന്നതു കാണാംകടവാം വീട്ടിനുള്ളിൽമേപ്പോട്ട് നോക്കിയാൽകാർമേഘങ്ങളുരുളുന്നമത്സരം കാണാം…പകൽ മടങ്ങുമൊരു നേരംകാറ്, പേമാരിയായൊരു നേരംകടുത്തു വഞ്ചിയുംയാത്രികരുംമറഞ്ഞു…
