മരണം വിലക്ക് വാങ്ങുന്നവർ.

ഉബൈസ്* പനിച്ചു വിറച്ചു കിടക്കുന്ന മൂന്നു വയസ്സുകാരി അമ്മുവിന്റെ നെറ്റിയിൽ കൈ വെച്ചു കൊണ്ടു ‘അമ്മ മാളവിക ഒരു ദീർഘ നിശ്വാസം പൊഴിച്ചു.ഒട്ടിയ വയറും കുഴി വീണ കണ്ണുകളുമായി തന്റെ മകൾ മയക്കത്തിലും ഞരങ്ങുന്നതു കണ്ട മാളവിക സകല ദൈവങ്ങളെയും മനസ്സിൽ…

അഫ്ഗാനിസ്ഥാന്റെ ദുരന്തം..

ജോർജ് കക്കാട്ട്* ആകാശത്ത് നിന്ന് മഞ്ഞ് മൃദുവായി പൊടിപൊടിക്കുന്നു,ഒരു റൈഡർ ജെല്ലാലാബാദിന് മുന്നിൽ നിർത്തി,“ആരാണ് അവിടെ!” – “ഒരു ബ്രിട്ടീഷ് കുതിരക്കാരൻ,അഫ്ഗാനിസ്ഥാനിൽ നിന്ന് സന്ദേശം കൊണ്ടുവരിക. “ അഫ്ഗാനിസ്ഥാൻ! അവൻ അത് വളരെ ദുർബലമായി സംസാരിച്ചു;സവാരിക്ക് ചുറ്റും നഗരത്തിന്റെ പകുതിയും തിങ്ങിനിറഞ്ഞിരിക്കുന്നു,സർ…

“ശ്രാവണ ഗീതകം”

ഉണ്ണി കെ ടി* ശ്രാവണ ഗീതകം ശ്രവ്യോദാരം…’ആടിയൊഴിഞ്ഞാവലാതിയൊഴിഞ്ഞാർദ്ര-ചിത്തങ്ങളിൽ ആമോദം വളർന്നു…!തുമ്പയും, ചെത്തിയും ചെമ്പരത്തിയുംപൂത്തു മേടുപൂത്തു മുക്കുറ്റി കുണുക്കിട്ടുകാടുപൂത്തു മേലേവാനിലും താരകങ്ങൾപുഞ്ചിരിച്ചു…വസന്തദേവത പൂത്താലമേന്തി വസുധതൻ നൃത്തമണ്ഡപ-മൊരുങ്ങി, മന്ദാനിലൻ മൗനമായ് തലോടവേപ്രണയംപൂത്ത കവിളിൽ മകരന്ദമൊരു മധുരചുംബനം ചാർത്തി…പൂക്കൂട നിറയെ പൂക്കൾ നിറച്ചു നിരനിരയായ് ബാല്യ-കുതൂഹലങ്ങൾ…

സുഭദ്ര കുമാരി ചൗഹാനെ ആദരിച്ച് ഗൂഗിൾ.

എഴുത്തുകാരി എന്ന നിലയിലും സാമൂഹ്യ പ്രവർത്തക എന്ന നിലയിലും പ്രശസ്തയായ സുഭദ്ര കുമാരി ചൗഹാന്റെ ജന്മദിനത്തിൽ 117-ാം ജന്മദിനത്തിൽ ഡൂഡിൽ തയ്യാറാക്കി ആദരിക്കുകയാണ് സെർച്ച് എൻജിനായ ഗൂഗിൾ. ഉത്തർപ്രദേശിലെ അലഹബാദ് ജില്ലയിലെ നിഹാൽപൂർ എന്ന ഗ്രാമത്തിൽ 1904 ആഗസ്റ്റ് 16ന് രജപുത്…

വീണ്ടും ഓണം എത്തിചേരും.

കവിത : എൻ.അജിത് വട്ടപ്പാറ* ഓണം മനസ്സിൻ ഓർമ്മയിൽ വിരിയുന്നുബാല്യകാലത്തിന്റെ ഓമൽ പ്രതീകമായ്,തിരുവോണ രാവോന്നുണർന്നു വന്നാൽപിന്നോണ ലഹരിയിലാടി തിമിർക്കുന്നു.പുക്കളം തീർക്കുവാൻ പൂവുകൾ തേടുന്നുപൂക്കളം ഭംങ്ങിയിലാർപ്പു നാദങ്ങളായ്,മഹാബലി തമ്പാനെ എതിരേല്കുവാൻഭാവനാ സമ്പുഷ്ടമാക്കുന്നു വീടുകൾ.കലകളിൽ കവിതയായ് ഓണം നിറയുന്നുകായിക കലകൾ തൻ നാദമായ് മാറുന്നു,ആർത്തുല്ലസിക്കുന്ന…

തെരുവ് കത്തുമ്പോൾ.

ഷാജു. കെ. കടമേരി* മുറിവേറ്റവരുടെവിധിവിലാപങ്ങൾനട്ടുച്ചയിലിറങ്ങിമിഴിനീർതുള്ളികൾ കവിത തുന്നുന്നതീമരചുവട്ടിൽഅഗ്നി പുതച്ച വാക്കുകളെകൈക്കുടന്നയിൽ കോരിയെടുത്ത്വെയിൽതുള്ളികളിൽചുടുനിശ്വാസങ്ങൾഉതിർന്ന് പെയ്യുന്നു.ശിരസ്സിൽ തീചൂടി നിൽക്കുന്നപുതിയ കാലത്തിന്റെചങ്കിടിപ്പുകളിൽപെയ്തിറങ്ങുന്നു വീണ്ടുംയുദ്ധകാഹളങ്ങൾ.അഭയദാഹികളായ് വെമ്പുന്നനോവ് കുത്തി പിടയുന്നവർ.മനം ചുവക്കുന്ന വാർത്തകൾആഞ്ഞ് കൊത്തിയലറിനമ്മളിലേക്ക് തന്നെതുളഞ്ഞിറങ്ങുന്നു.മുറിവുകളുടെഅഗ്നിവസന്തത്തിൽചുട്ടുപൊള്ളുന്നചോരതുള്ളികൾ എഴുതിവച്ചഭീകരവാദ ശ്മശാന മൂകതകൾ.വെടിയൊച്ചകൾക്ക് നടുവിൽവിതുമ്പിനിൽക്കുന്നകുഞ്ഞ് കണ്ണുകൾനമ്മളിലേക്കിറങ്ങി വരുന്നു.മക്കളെ കാത്തിരുന്ന്പെയ്ത് തോരാത്ത കണ്ണുകൾ.വാക്കുകൾ…

കഴിഞ്ഞു… ഓണം.

രാജേഷ്. സി. കെ ദോഹ ഖത്തർ* കഴിഞ്ഞു ഓണം,കാണം വിറ്റിട്ട് ഓണം,ഉണ്ടത്രേ മലയാളികൾ.കുടിച്ചു തീർത്ത..കണക്കു വരും,ആരാണ് കേമന്മാർ,കൊറോണ നടുവൊടിച്ചുകർഷകന്റേം കച്ചവടക്കാരന്റേം,പാവങ്ങൾ കരയുന്നു.മാവേലി കണ്ടിട്ടു പോയി.കഷ്ടവും നഷ്ടവും,കഴിഞ്ഞു ഓണം.കുട്ടികൾ ചിരിക്കുന്നു.തുറക്കില്ല വിദ്യാലയം.പത്തുവർഷം പിന്നോട്ട്,പോയിക്കാണും നാടും നാട്ടാരും,എവിടെയും കരച്ചിലുകൾ,കണ്ണ് തുറക്ക് ദൈവങ്ങളേ…സോദരർ ഇയാം പാറ്റ…

പിൻവിളി.

രചന : ശ്രീകുമാർ എം പി* പിന്നാലെ വന്നു തൊട്ടു വിളിച്ചിട്ടുനില്ലു നില്ലെന്നു ചൊല്ലുന്നതാര് !നീലരാവിന്റെ യോമൽച്ചൊടികളൊനീർമണികളേന്തുന്ന മേനിയൊനീന്തി നീന്തിത്തുടിയ്ക്കുന്ന പൂനിലാപൂവ്വിരൽത്തുമ്പൊ പുഞ്ചിരികളൊനീഹാരമുത്തുകളേന്തും നിശാപുഷ്പനീൾമിഴികളൊ നീരജങ്ങളൊകാലത്തിന്റെ യിടവഴിയിലെങ്ങൊകണ്ടകന്ന കാവ്യപുഷ്പങ്ങളൊപിന്നാലെ വന്നു തൊട്ടു വിളിച്ചിട്ടുനില്ലു നില്ലെന്നു ചൊല്ലുന്നതാര്കാത്തിരിയ്ക്കുന്നയമ്മതന്നോർമ്മയൊകാന്തി ചിന്നും പ്രിയ്യതൻ രാഗമൊകണ്ടു മറന്നകന്നയിഷ്ടങ്ങളൊകണ്ണെത്താതെ…

ഓണം വന്നിട്ടും.

സുദർശൻ കാർത്തികപ്പറമ്പിൽ* ഓണം വന്നിട്ടുമെത്തീലല്ലോ;ഓണത്തപ്പൻ കേരളത്തിൽ!നാണം പൂണ്ടങ്ങിരുന്നാലെങ്ങനെ;നാണിയും,നാണുവുമോണമുണ്ണുംമാരിപെരുത്തൊരീമാമലനാട്ടിൽപോരുന്നതെങ്ങനെമാവേലി!ആരുവിളിക്കാനാരെതിരേൽക്കാൻ,തോരാക്കണ്ണീരിലാണ്ടുമാളോർ,ഒട്ടിയൊരാവയർ കെട്ടിമുറുക്കി,പട്ടിണികൊണ്ടുവലയുമ്പോൾ,കെട്ടിയപെണ്ണിന്റെ താലിയുംവിറ്റ്കൂട്ടത്തോടങ്ങുവലയുമ്പോൾ,ചത്തുചത്താളുകളോരോന്നുമങ്ങനെ;മണ്ണോടടിഞ്ഞുചേർന്നീടുമ്പോൾ,കണ്ണുംപൂട്ടി,കനകസിംഹാസനംതന്നിലൊരാളങ്ങിരിക്കണുണ്ടേ!കിട്ടുംനികുതികളൊക്കെയും കട്ടെടു-ത്തൂറ്റംപൂണ്ടങ്ങിരിക്കണുണ്ടേ!ആരേ,കാണുന്നു പാവംമനുഷ്യൻ്റെതീരാദുഃഖത്തിൻ തേങ്ങലുകൾ!വോട്ടൊന്നടുത്തപ്പോൾ കിട്ടിയകിറ്റുക-ളൊട്ടുമേ,യോണത്തിനില്ലെന്നോ!എന്തൊരധർമ്മമാ,ണെന്തൊരനീതിയാ-ണെങ്ങനെ മാവേലിയെത്തീടും?പെറ്റുവീണോരുകുരുന്നിനുപോലുമേ-യിറ്റുസമാധാനമേകാതെ;തോക്കുംചൂണ്ടിനടപ്പൂ,ഗുണ്ടകൾപേക്കൂത്താടിനാടെങ്ങെങ്ങും!കള്ളമേയുള്ളു,ചതിയേയുള്ളൂ-യെള്ളോളമല്ലപൊളിവചനം!മാവേലിയെങ്ങാനുമൊന്നുവന്നാലേ,ചാവും തലതല്ലിയയ്യയ്യോ!

തിരുവോണത്തപ്പാ ആർപ്പോ ഇർറോ !

ഓണപ്പാട്ട്. രചന :- ബിനു. ആർ. ഓണം വന്നല്ലോ പൊന്നോണം… തിരുവോണംഅത്തം പത്തും പാടുന്നുവല്ലോപൂവേ പൊലി പൊലി പൊലി പൂവേ..തിരുവോണത്തിന്നാൾ ആർപ്പിടുന്നൂ മലയാളിമക്കൾആർപ്പോ ഇർറോ ഇർറോ…( ഓണം… )ഉത്രാടത്തിന്നാൾ പൂപ്പൊലികകൾ നിറക്കാൻ തന്നാനം പാടുന്നുവല്ലോതുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും കാക്കപ്പൂവുംവാമനൻ വന്നുപോകുന്നതിന്മുമ്പേമാവേലിമന്നനെ വരവേൽക്കാൻ…