ദോശ ചില്ലറയല്ല.
രചന : വാസുദേവൻ കെ വി തീന്മേശയിൽ യുദ്ധം പൊട്ടിപ്പുറപ്പെടും പുലർവേളകളിൽ..അപ്പോൾ അമ്മമാർക്ക് ചട്ടുകം വാളും ഉറുമിയുമാവും.രണ്ടു ദോശക്കപ്പുറം പിന്നെയുള്ളതിനു നോ എൻട്രി നൽകി മക്കൾ. ഭക്ഷ്യ നിയമം കർക്കശമായി നടപ്പിലാക്കാൻ വിട്ടുവീഴ്ച്ച ഇല്ലാതെ അമ്മമാർ കൊണ്ടിടും മൂന്നാമത്തെ ധാന്യ വിഭവം.…
ഗ്രാമികം
രചന : മാരാത്ത് ഷാജി വെളുവെളുങ്ങനെ പാല് പോലെ നിലാവ് പരന്നൊഴുകിയിട്ടുണ്ട്. മുറ്റത്തെ മാവിൽ വീണ നിലാവ് മാമ്പൂക്കളെ നക്ഷതക്കുഞ്ഞുങ്ങളാക്കി.കുളി കഴിഞ്ഞ് ഉമ്മറത്തിരിക്കുകയാണ് സുധേട്ടൻ. അപർണ്ണ പിറ്റേന്ന് കാലത്ത് വെക്കാനുള്ള കറിക്കരിഞ്ഞുവെക്കാനായി ഒരു മുറത്തിൽ പച്ചക്കറികളും കത്തിയുമായി ഉമ്മറത്തേക്ക് വന്നു. നാട്ടു…
ആത്മാവുകൾ സംസാരിക്കുമ്പോൾ.
രചന: സുനു വിജയൻ ഗോപു.. മോനെ ഗോപു ഇതെന്തൊരുറക്കമാ എഴുനേല്ക്ക് അമ്മ എത്ര നേരമായി കാത്തിരിക്കുന്നു. മോൻ ഉണരട്ടെ എന്നു കരുതി അമ്മ കാത്തിരുന്നു മടുത്തു…അല്ലങ്കിലും അമ്മ ഇന്നുവരെ മോനെ ഒന്നിനും ബുദ്ധിമുട്ടിച്ചിട്ടില്ലല്ലോ. എന്നും മോന്റെ സൗകര്യം നോക്കി കാത്തിരിക്കുകയായിരുന്നല്ലോ. .…
ഭാവി വധുവിനെ തിരയുന്ന രമേശൻ.
രചന : ശിവൻ മണ്ണയം വെയിലും പൊടിയും വകവയ്ക്കാതെ, കേരളയൂണിവേഴ്സിറ്റിയുടെ മുന്നിൽ നിന്ന്, താറാവിൻകൂട്ടങ്ങളെ പോലെ കോ..കോ.. എന്ന് ശബ്ദമുണ്ടാക്കി പോകുന്ന സുന്ദരികളുടെ ഇടയിലേക്ക് എത്തി ഉളിഞ്ഞ് നോക്കി തൻ്റെ ഭാവി വധുവിനെ തിരയുകയായിരുന്നു രമേശൻ. വിവാഹം സ്വർഗ്ഗത്തിൽ എന്നാണല്ലോ… സ്വർഗ്ഗത്തിൽ…
സന്യാസം ഒരു മരീചികയാണ്.
രചന :- ബിനു. ആർ. അമ്പലത്തിൽനിന്ന് ഉച്ചത്തിലുള്ള പ്രാർത്ഥനയും ശംഖനാദവും കേൾക്കാം. അത് വെള്ളകീറിത്തുടങ്ങുന്ന കരിപിടിച്ച ആകാശത്തിലൂടെ പടർന്ന് ചിന്നിത്തെറിച്ച് ഹരികൃഷ്ണന്റെ ചെവിയിലെത്തിയപ്പോൾ ഒരുനേർത്ത രോദനംപോലെയായിരുന്നു.ഹരികൃഷ്ണൻ ഉറക്കമുണർന്ന് തന്റെ ശൗച്യകർമ്മങ്ങളെല്ലാം കഴിഞ്ഞ് നിവർത്തിയിട്ടിരിക്കുന്ന പുൽപ്പായയിൽ, മനസ്സിൽ ദേവീസ്തോത്രമുരുവിട്ട് ഇരിക്കുവാൻ തുടങ്ങുകയായിരുന്നു അപ്പോൾ.…
നേർത്തപാടകൾ ചിതറുന്ന സമയം.
Vasudevan K V ആചാരാനുഷ്ഠാനങ്ങളാൽ വേറിട്ട മുഖം മഹാരാഷ്ട്രയിലെ കാഞ്ചാർ ഭട്ട് സമുദായത്തിന്. പെണ്ണിന്റെ മാനത്തിനു പുല്ലുവില ചിലപ്പോൾ. വധുവിന്റെ കന്യകാത്വം ശുഭ്രശീലയില് രുധിരക്കറകളായ് പതിയുമ്പോൾ അവൾക്കു ഉത്തമ പട്ടം.അറുപഴഞ്ചൻ അനാചാരത്തെ നിയമം കൊണ്ട് തൂക്കിയെടുത്തു കടലിൽ എറിയാൻ സഭയിൽ ശബ്ദമുയർത്തിയത്…
പ്രണയത്തിന്റെ ചില്ലുകൂട്
കഥ : പാറുക്കുട്ടി “കണ്ണാടിയിലേക്ക് നോക്കി മുഖം മിനുക്കി “അനുജ”എന്താണ് എന്ന് അറിയില്ല മുഖത്തിന് ഒരു പഴയ ആ തിളക്കം നഷ്ടപ്പെട്ടത് പോലെ അനുജയ്ക്ക് തോന്നി.അകത്തേക്ക് നോക്കി….ഇവിടെ ഒരു ചട്ടക്കാരി ഉണ്ടല്ലോ…“ചട്ടക്കാരി എന്റെ മുഖത്തിന് സൗന്ദര്യകുറഞ്ഞോ ..കൂടിയോ“ഞാൻ പറയുന്നത് കേൾക്കാൻ അല്ലെങ്കിലും…
സർപ്പത്തുരുത്ത് .
രചന:Vinod V Dev അന്നാണ് ജോസഫുസാറുമായിട്ട് ആദ്യം സംസാരിക്കുന്നത്. വിരമിച്ച കോളേജുപ്രൊഫസ്സറാണ്. ശാസ്ത്രാധ്യാപകനാണെന്നു കേട്ടിട്ടുണ്ട്. മുമ്പ് കണ്ടിട്ടുണ്ട് .ഭാര്യ വർഷങ്ങൾക്കുമുമ്പെ മരിച്ചുപോയിരുന്നു. മക്കളെല്ലാം ഉയർന്ന ജോലിയായി. ഒന്നുരണ്ടുപേർ ഗൾഫുനാട്ടിലാണ്. അതുകൊണ്ട് ഒരു ജോലിക്കാരനെയും കൂട്ടി സാർ വലിയ വീട്ടിൽ കഴിയുന്നു. വീട്ടുമുറ്റത്ത്…
