Category: അറിയിപ്പുകൾ

ഏകനീഡം

രചന : ബിജുനാഥ്✍ വഴി തെറ്റികോഴിക്കോടു നിന്നുംബേപ്പൂരിലേക്കുപോകുന്നനിരത്തിന്നോരത്തെത്തി,പുളിയും പിലാവുംതെങ്ങും കവുങ്ങുംതഴച്ചു നിൽക്കുന്നൊരുരണ്ടേക്കർ പറമ്പിലാണ്ചെന്നു കയറിയത്.ഓടു മേഞ്ഞ,പഴയ വീടിൻറഗെയ്റ്റു കടന്നെൻപാദം മുറ്റത്തെ മണൽത്തരിയോടൊട്ടിയുരുമ്മി നിൽക്കെ,സ്തബ്ദനായിപ്പോയീസൂക്ഷിച്ചു നോക്കുന്നേരം,വീടിൻറ കോലായയിൽ,ചാരുകസേരയിൽ,സ്റ്റൈലായിബീഡിയും വലിച്ചിരിക്കുന്നു,വൈലാലിൽബേപ്പൂർ സുൽത്താൻ.മുറ്റത്തു കഞ്ഞിവെള്ളംകുടിക്കുന്ന ആട്,ചിക്കിപ്പെറുക്കുന്നകോഴിക്കൂട്ടം,തൊടിയിൽഒട്ടകലെയല്ലാതെതൊട്ടുരുമ്മി നിൽക്കുംപയ്യും കുട്ടീം..അകത്തു നിന്നുംവന്ന ഫാബിത്താത്തഎന്നെകണ്ടുകയറി ഇരിക്കാൻപറഞ്ഞു.”എവിടെ നിന്നുവരുന്നു?”നവാബിൻറ സ്വരം.ഞാൻ…

‘ഓർമ്മ മഴ’

രചന : ബിനോജ് കാട്ടാമ്പള്ളി✍ പെരുമഴ പെയ്ത്തിന്റെ നനവുള്ളൊരോർമയിൽതൊടിയിൽ കളിക്കയാണെന്റെ ബാല്യം.കടലാസുവഞ്ചിയിൽ സ്മൃതികൾ നിറച്ചിട്ട്ഒഴുകി നടക്കയാണെന്റെ ബാല്യം.കലിതുള്ളിയാർത്തലച്ചെത്തുന്ന പുഴയുടെ തീരത്ത്ഭയമോടെ നിൽക്കുന്നൊരെന്റെ ബാല്യം.മുള്ളുകൾ കൊണ്ടെന്നെ നോവിച്ചിരുന്നൊരാകൈതപ്പൂ മണം കൊതിയോടെ നുകരുന്നൊരെന്റെ ബാല്യം.പ്രളയംനിറച്ചൊരാ വയലേലനടുവിലായ്ചെറുവഞ്ചിയൂന്നിയെൻകുഞ്ഞു ബാല്യം.കൂട്ടുകാരീ നീ പറഞ്ഞേൽപ്പിച്ചൊരാമ്പൽപ്പൂതിരഞ്ഞെന്റ സ്നേഹബാല്യം.മഴയിൽനനഞ്ഞൊരാപുസ്തകംമാറിലെ ചൂടാലുണക്കിയെൻ കുരുന്നു…

ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായഴ്ച്ച.

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവകയിൽ ഇന്ത്യയുടെ അപ്പോസ്തോലനായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായറാഴ്ച ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു. 2023 – ലെ മാർത്തോമ ശ്ലീഹായുടെ ദുഖറോനോ പെരുന്നാൾ ശുശ്രൂഷകൾ കുന്നംകുളം ഭദ്രാസനാധിപൻ അഭിവന്ദ്യ പുലിക്കോട്ടിൽ ഡോ.ഗീവർഗീസ്…

മലിനമാക്കാത്ത ഭൂമി.

രചന : സതി സുധാകരൻ പൊന്നുരുന്നി.✍ നാടും നഗരവും മലിനമാക്കിമാലിന്യമെറിയുന്ന മാലോകരെനാളെയിഭൂമിയിൽ ജീവിക്കാനാകാതെപ്രാണനില്ലാതെ പിടയും നമ്മൾ.കട്ടുമുടിപ്പിച്ചും, വെട്ടിപ്പിടിച്ചുംവാരിക്കൂട്ടിയിട്ടെന്തു കാര്യം.ആരോരുമില്ലാതെ, ഒന്നു മുരിയാടാതെ,ഭൂമിയിൽ നിന്നു നാം യാത്രയാകും.ഇനിയൊരു തലമുറ ഈ ,പാരിടത്തിൽപാർക്കുവാനുള്ളതെന്നോർ ത്തിടേണം.മഹാമാരിതൻ പിടിയിലമർന്നിടാതെസംരക്ഷിച്ചിടേണം ഭൂ,മാതാവിനെ…ദാനമായ് കിട്ടിയ നീർത്തടത്തെമലിനമാക്കാതെ നാം നോക്കിടേണം.വായുവും വെള്ളവും…

🌜ഒരു നബി വാക്യദർശനം🌛

രചന : കൃഷ്ണമോഹൻ കെ പി ✍ മുത്തു നബിയ്ക്കു മുന്നിൽമുട്ടുകുത്തി നമിച്ചപ്പോൾമൊത്തമങ്ങുമനസ്സതിൽ അറിവുണർന്നൂയത്തീമെക്കാണുന്നേരം, പുഞ്ചിരിച്ചവനെത്തൻചിത്തത്തിൽ പ്രതിഷ്ഠിയ്ക്കാൻ പറഞ്ഞു നബിയത്തീമിൻകൈ പിടിച്ചു കൊണ്ടന്നങ്ങിരുത്തിയാഅത്താഴമൂട്ടുന്നവൻ ഉത്തമനാകുംഅള്ളാവിൻ ശിഷ്യന്മാരിൽ ഏറ്റവും മഹിതനാഅൻപുള്ള മനുഷ്യനെന്നവനോതുന്നൂഭൂമിയിൽ ജനിച്ചുള്ള മനുഷ്യരായവരെല്ലാംഭ്രാതാക്കളെന്നു തന്നെ നബി ചൊല്ലുന്നൂഭാരങ്ങളൊഴിവാക്കാൻ നിന്നുടെ സഹോദരൻഭാഷണമൊഴിവാക്കി നയിച്ചിടുന്നൂകാലത്തിൻ…

🥃ലഹരി മാടി വിളിയ്ക്കുമ്പോൾ🍷

രചന : കൃഷ്ണമോഹൻ കെ പി ✍ ഇഞ്ചിഞ്ചായ് മരിയ്ക്കണോകൊഞ്ചു പോൽച്ചുരുളണോപഞ്ചാര കൂടീട്ടുള്ള അസുഖങ്ങൾ വരുത്തണോഎങ്കിലെൻ ഗൃഹത്തിൻ്റെ വാതിലു തുറന്നെത്തൂഎന്നും ഞാൻ നിനക്കായി കാത്തിരിക്കുന്നൂസഖേഉള്ളതു പറയട്ടേ, ഞാൻ നുര പതയുന്നതുള്ളലു വരുത്തുന്ന വിഭ്രമം തന്നെ, പ്രിയാലഹരിയെന്നെനിയ്ക്കു പേർ എന്നെ പ്രാപിക്കുന്ന,ലക്ഷങ്ങൾ കുടിയ്ക്കുന്നൂ…

നീ വഴിവെട്ടിയതിൽ പിന്നെ

രചന : സഫൂ വയനാട്✍ രാത്രിയെന്നോ,പകലെന്നോവെയിലെന്നോ മഴയെന്നോഓർമ്മയില്ലാത്തൊരുഅസുലഭ നിമിഷത്തിൽന്റെ വാടിയിലൊരു വയലറ്റ്പൂവ് മൊട്ടിടും.ആദ്യമായതിന്റെ ഹൃദയത്തിലൊരുമഞ്ഞുതുള്ളി തൊട്ട പോൽനിന്റെ മുഖം ഞാൻ ദർശിക്കുംതീ നിറച്ച ഉച്ഛ്വാസ വായുവിന്റെഅവസാന വിയർപ്പു തുള്ളിയുംനിന്നിലേക്കുതിർത്തു കാൽ നഖതുമ്പ് തൊട്ടു ചുരുൾ മുടിപ്പിളർപ്പോളംഞാനൊരു സൂര്യനെ വരയ്ക്കും.അധരങ്ങളിൽ പൂത്ത ചുംബനനനവിൽ…

തെരുവിൻ്റെ മകൻ.

രചന : സതി സുധാകരൻ പൊന്നുരുന്നി.✍ അച്ഛനുമമ്മയും ആരെന്നറിയാതെതെരുവിൻ്റെ മകനായ് വളർന്നു ഞാനുംഅന്തിമയങ്ങുമ്പോൾ തലയൊന്നുചായ്ക്കാൻ കടത്തിണ്ണ തേടി നടന്നു കത്തുന്ന വയറിലേക്കിത്തിരി ഭക്ഷണംആരു തരുമെന്നോർത്തു നടന്ന നേരംദാനമായ് നീട്ടുന്ന ഒരു പൊതിച്ചോറിൻ്റെനിരയിലായ് കുട്ടുകാർ ഓടിയെത്തി. കിട്ടിയ പങ്കിൽ നിന്നൊരു പിടിച്ചോറ്കൂട്ടുകാർ വീതിച്ചെനിക്കു…

തീരങ്ങളിൽ എത്തിയാൽ

രചന : രജീഷ് കൈവേലി✍ തീരങ്ങളിൽ എത്തിയാൽകടലിന്റെ നീലിമയിൽഞാനെന്നും കണ്ണ് നട്ടിരിയ്ക്കാറുണ്ട്…അഗാധമായ അനന്തതയിൽതിരകളോടൊപ്പംസഞ്ചരിക്കാൻ എന്ത്സുഖമാണെന്നോ…പ്രണയം പോലെ സുന്ദരമാണ് കടൽ…ഇന്ന് പക്ഷെകരയിൽ നമ്മൾമറ്റൊരു കടലായ്…തിരകൾ തീർത്തപ്പോൾമുന്നിലെ കടൽ ഞാൻകണ്ടതേയില്ല….നിന്റെ കണ്ണിലെനീല കടലായിരുന്നുഎന്റെ കാഴ്ച്ചയിൽ മുഴുവൻ…നിന്റെ ചുണ്ടിലെ മന്ദസ്മിതങ്ങളിൽഭൂമിയിലെമുഴുവൻ ചരാചരങ്ങളുംഎന്റെ കാഴചയിൽനിറഞ്ഞൊഴുകി..നിന്നിൽ പൂത്തുലഞ്ഞവസന്തം ചൊരിയുന്നമധുര…

വായനാദിനം കവിത

രചന : ചാക്കോ ഡി അന്തിക്കാട്✍ 1‘ചിറകുകൾ’കവറിനപ്പുറ,മിപ്പുറംകൊഴിയും ചിറകുകളില്ല.ഉള്ളിൽ വാക്കുകളുടെഗർഭപാത്രംനിറയെഒരിക്കലും കൊഴിയാത്തഭാവനയുടെ ചിറകുകൾ!2‘മരണസമയം’മരണവുമായിമുഖാമുഖം വരുമ്പോൾമതഗ്രന്ഥങ്ങൾ വായിച്ചുവിലപിക്കുന്നതിലും ഭേദംവിപ്ലവസാഹിത്യം വായിച്ചുപുഞ്ചിരിച്ചു വിരമിക്കുന്നതാണ്!3‘വെള്ളിനക്ഷത്രങ്ങൾ’പുസ്തകമെന്നആകാശഗംഗയിലെവെള്ളിനക്ഷത്രങ്ങൾമൗനം വാചാലമാകുംവാക്കുകൾ…ബിംബങ്ങൾ👀