Category: അറിയിപ്പുകൾ

അതിജീവനം.

കവിത : രജീഷ്കൈവേലി* മനസ്സിലെ മാലിന്യംവലിച്ചെറിഞ്ഞു നാംഭൂമിയെ നോവിച്ചു.ആകാശവുംകാടും പുഴയുംകടൽപരപ്പുംകവർന്നു കാശാക്കി.ശ്വാസം നിലച്ചുച്ചെപ്രകൃതി കേണുകാണാതിരുന്നുനാംനോവും വിലാപവും.ഒടുവിൽ ക്ഷമയുടെകിണറാഴങ്ങളിൽ നിന്നവൻഅതിജീവനത്തിന്റെആയുധമണിഞ്ഞു…മഹാമാരിയായ്‌പെയ്ത മഴയിൽഒരുവേളവിറങ്ങലിച്ചിരുന്നുനാം.ദുരഹങ്കാരതൊരവെടിഞ്ഞു നാംഅതിജീവനത്തിന്റെകുടനിവർത്തിനനയാതെചേർത്തണച്ചുസഹജീവനുംഭൂമിയുമാകാശവുംപൂമ്പാറ്റയുംപുല്ലാങ്കുഴൽ നോവും.

വിൽക്കാനുള്ള പരസ്യമല്ല.

വാർത്ത : മനോഹരൻ കെ പി * FOR SALE ..ഇത് സ്ഥലമോ, വീടോ, വാഹനമോ. വിൽക്കാനുള്ള പരസ്യമല്ല മക്കളുടെ ചികിത്സയ്ക്കു വേണ്ടി ഗത്യന്തരമില്ലാതെ തന്റെ ശരീരാവയവങ്ങൾ വൃക്ക, കരൾ കണ്ണ് എന്തിനേറെ ഹൃദയവുമുൾപ്പെടെ വിൽക്കുവാൻ തയ്യാറായി ആവശ്യക്കാരെ കാത്തിരിക്കുകയാണ് എറ…

മഴവില്ല്.

രചന :- ബിനു. ആർ. വാർമഴവില്ലിൻചാരുതയോടെനീവന്നെൻമുന്നിൽ നിന്നപ്പോൾ,ചാരുമുഖീ കുസുമവദനേത്രേഞാനൊരു മന്ദാനിലനായ്പോകെന്നെനിക്കു തോന്നി… !മഴവില്ലാകും ചാരുമുഖീനിന്നിൽനിന്നൂർന്നുവീഴുംകളഭത്തിൻ നറുഗന്ധംഎന്നിൽ പരിരംഭണത്താൽനിറയേ ചുറ്റുംനിറയുന്നതാ –യെനിക്കു തോന്നി… !മാനത്തിൻ നീലിമയിൽസന്ധ്യാകാശത്തിൽവിരിഞ്ഞു നിൽക്കുമാമൊരുമാരിവില്ലുപോൽഅഴകോലും സുന്ദരീമണീ നീവിരുന്നുവന്നുവെന്നെനിക്കു തോന്നി.. !ഏകാന്തരാവിൽ വന്നെത്തുംകാർമുകിൽ ജാലങ്ങളാലെകാർമുകിൽത്തുമ്പിൽനിന്നിറ്റുവീഴാൻ വെമ്പിനിൽക്കുംപരിമളം നിറയും പനിനീർക്ക –ണങ്ങളാവാൻകാത്തുനില്പതതെന്നുതോന്നി… !സുന്ദരീ…

മൗനം പുതച്ചുറങ്ങുന്നവരോട്.

കവിത : ഷാലി ഷാ* നമ്മൾ വെയിൽക്കായുന്നഒരു വൈകുന്നേരമാണ്അവിടൊരു തെരുവിൽകാൽപ്പന്തുരുട്ടുന്നകുട്ടിക്കാലുകൾക്കിടയിലേക്ക്മിസൈലുകൾ പെയ്തത്നമ്മുടെയാകാശത്തപ്പോൾപക്ഷികൾ പാറുകയുംനക്ഷത്രങ്ങൾപൂവിടുകയുമായിരുന്നിരിക്കുംതുർക്കിയിലൊരുവെളുപ്പാൻ കാലത്ത്കുഞ്ഞു ഐലൻനനഞ്ഞ മണലിൽകമിഴ്ന്നു കിടക്കുമ്പോഴുംനമ്മുടെ കുഞ്ഞുങ്ങൾകളിപ്പാട്ടങ്ങൾ കെട്ടിപ്പിടിച്ചുംനാളെയെ കിനാക്കണ്ടുംസുഷുപ്തിയിലായിരുന്നിരിക്കുംഅവർ ജീവനും കൊണ്ട്പാലായനം ചെയ്യുമ്പോൾ നമ്മൾഅഭയാർഥികളിൽ ജാതി തിരിച്ച്തള്ളേണ്ടതും കൊള്ളേണ്ടതുംചർച്ച ചെയ്യുകയായിരുന്നുഅപ്പോഴും നമ്മുടെതെരുവുകളിൽതീയുണ്ടായിരുന്നുമാടിന്റെ പേരിൽചിന്തിയ ചോരയുംദളിതന്റെ പെണ്ണിന്റെനിലവിളികളുമുണ്ടായിരുന്നുഒറ്റപ്പെട്ട എതിർശബ്ദങ്ങൾജയിലുകളിലൊതുങ്ങു-ന്നുണ്ടായിരുന്നുപയ്യെ…

കാത്തിരിപ്പ്.

രചന : സതി സുധാകരൻ* അമ്പലമുറ്റത്തെ ആലിൻ ചുവട്ടിലെആൽത്തറയിൽഞാനിരുന്ന നേരംകൂട്ടുകാരോടൊത്തു കിന്നാരംചൊല്ലിനീഅന്നനട പോലെ വന്നു വല്ലോആദ്യമായ് നിന്നെ ഞാൻ,കണ്ട മാത്രയിൽഎൻ്റെ ഹൃദയത്തിൻ കുടിയിരുത്തിശ്രീകോവിൽ നടയിൽ നീതൊഴുതു നില്ക്കുമ്പോഴുംഏതോ ദേവതയെന്നു തോന്നി.മുട്ടോളം മുടിയുള്ള നിൻ്റെ കാർകൂന്തലിൽമുക്കുറ്റിപ്പൂവും നീ ചൂടിനിന്നു.എൻ്റെഹൃദയമാം മാനസപ്പൊയ്കയിൽപ്രേമത്തിൻ മുത്തുകൾ പാകി…

പ്രകൃതീ പ്രണയിനീ.

കവിത : അച്ചന്‍കോവില്‍ അജിത്‌* കണ്ടൂ കതിരോന്‍ കാവി പുതച്ചൊരുസന്ധ്യയിലംബരമാവൃതമാക്കിയവാര്‍മുകിലൊളിയുടെ ചാരുത ചന്തംചന്ദന ഗന്ധം ചാര്‍ത്തിച്ചാരേപൊന്നോണപ്പുതു പുടവയുടുത്തും ,നിടിലത്തൊടുകുറി,യുദയമുതിര്‍ക്കുംമുഖകമലത്തില്‍ വിരിഞ്ഞ നുണക്കുഴിവിതറിയ സുസ്മിത സിന്ദൂരാഭയിലൊരു മലര്‍മുല്ലവസന്ത ശരങ്ങള്‍തോരണമിട്ടു തിളങ്ങിയ കൂന്തല്‍തെന്നിയുലഞ്ഞൊരുകാറ്റിന്‍ ചിറകില്‍ ,നെഞ്ചില്‍ച്ചേര്‍ത്തു പിടിച്ച കരങ്ങളിലുയര്‍ന്നു താഴും മാറു മറച്ചൊരുപുസ്തക ശാലയടുക്കിയെടുത്താപ്രപഞ്ചവീടിന്‍…

ഒറ്റകിളി.

കവിത : ഉല്ലാസ് മോഹൻ* മഴയോടു പരിഭവംചൊല്ലിയും,കാറ്റിനോടു കളിപറഞ്ഞുംകൂടു തേടിയണഞ്ഞകുഞ്ഞാറ്റകിളി,ചറപറ മാരി തകർക്കുംസന്ധ്യയിൽ കണ്ണുംചിമ്മിപറന്നെത്തിയോരാഇണയില്ലാകിളി..!ആൽമരച്ചോട്ടിൽകുതിർന്നടർന്നുവീണതൻ അരുമയാംപഞ്ജരം കണ്ടു കുറുകി-കരഞ്ഞു പോയി,കുളിരിൽവിറച്ചവൻകൂട്ടരെവിളിച്ചുകൊണ്ടലറി-ചിറകടിചാർത്തു കൂവി..!ഒറ്റയാം നിന്നെയികൂട്ടത്തിൽവേണ്ടെന്നുഒറ്റകെട്ടായവർ ചൊന്നന്നേരം,ഒരുചില്ലയുമഭയംകൊടുത്തില്ലവനു,ഒരുകൂട്ടിലും ചേക്കേറ്റിയില്ല..!കൂടുതകർത്തോരാമഴയെ ശപിച്ചുകൊണ്ടാകിളി-കാടായകാടും മേടായമേടുംകാറികരഞ്ഞു പാറിയലഞ്ഞു..!ഒടുവിലാകുഞ്ഞൻ തൂവലൊട്ടി-തളർന്നൊരുഇത്തിരിമാംസമായിമണ്ണിൽ പതിച്ചുപോയി,ഇരമണം കിട്ടിവിശന്നോരിയിട്ടെത്തിയൊരു നരിക്കന്നവനൊരുചെറുഅത്താഴമായി..!നരി ചീന്തിയെറിഞ്ഞു മഴ-നീരിലൊഴുക്കിയ കുഞ്ഞി-തൂവലുകളപ്പോഴുംആൽമരകൊമ്പിലെ കൂടുതേടി,കൂടിന്റെ…

നിമീലിക.

കവിത : നെവിൻ രാജൻ* ഉന്നതങ്ങളിലേക്കുയർന്നുയർന്നു നിൽക്കുംഅംബരചുംബികൾക്കുപിന്നിൽ ഒളിച്ചു് ;ഇന്നു നീ ദു:ഖം തളംകെട്ടിയഅന്തിനേരത്തു്കണ്ണിമചിമ്മാതെ ഉറ്റുനോക്കുന്നത്എന്തിനെന്നറിയില്ലാ.ഉയരങ്ങളിൽ,ചക്രവാളങ്ങൾക്കഭിമുഖമായ്മീനാരം പണിതതു്’;എന്റെ ഉപ്പും വിയർപ്പും കുഴച്ചു്.അങ്ങുപടിഞ്ഞാറു മാറികടലിലേക്കിറങ്ങി നിൽക്കുമാകുരിശും ചുവന്ന നിമീലിക.ഇന്നീ അന്തിനേരത്തെനിക്കു നീവിധിച്ചതീവഴിയേ ശവമഞ്ചത്തിലെന്നന്ത്യയാത്ര.അഗ്നിഗ്രഹണം വിഴുങ്ങി,ഞാനീ മണലിൽപണിതുയർത്തിയതത്രയും ബുർജ്ജുകൾ.ഇൗവഴി രാപ്പകലെത്രയോ വന്നുമാഞ്ഞിട്ടുംതിരയാതെ തിരഞ്ഞും;നീയറിയാതറിഞ്ഞും,എന്റെഉടലിനേയുരുക്കിക്കുടിച്ചും,തകർന്നശിരസ്സിലെച്ചുടുചോരനക്കിക്കുടിച്ചും കടന്നു.ശീതീകരിച്ചൊരീപ്പെട്ടകത്തിനുള്ളിൽപ്രൗഢമീയന്ത്യയാത്രയിൽപ്പോലുംതിരിച്ചറിയുന്നു,ഞാനെന്റെ…

ക്രാന്തദർശിത്വം!

കവിത : ചാക്കോ ഡി അന്തിക്കാട്* എനിക്കൊപ്പം 62 പൂർത്തീകരിച്ചവർക്ക് ഹൃദയം നിറഞ്ഞു കവിഞ്ഞ പിറന്നാൾ ആശംസകൾ! ഇതുവരെയറിഞ്ഞതെല്ലാംപേർത്തും പേർത്തും ചേർത്ത്,അല്ലറചില്ലറ കുനുട്ടും കുശുമ്പും,വഴക്കും വക്കാണവും,സൗഹൃദം ചോരാതിരിക്കാനുള്ള‘മെയ് വഴക്ക’വുമായ് നമ്മൾ,ഇല്ലംനിറ…വല്ലംനിറ,യെന്നുറക്കെപ്പാടി,കള്ളമില്ലാ…ചതിയില്ലാ…ലോക,സാക്ഷാത്ക്കാരത്തിനായ്,പോർക്കളം നിറയെവിയർപ്പുകൊണ്ടുംചോരകൊണ്ടുംജീവിതക്കവിതകളെഴുതും…പറയും, പാടും, ആടും…പിന്നെയു,മെഴുത്തിൻഭാവനാവിളനിലങ്ങൾമെല്ലെ വാർത്തെടുക്കും!സ്വന്തം പള്ളകൾവീർപ്പിക്കാതെ,പട്ടിണിപരിക്ഷകളുടെകൃത്യം കണക്കെടുത്തു,പട്ടിണി മാറ്റി,പരിതപിക്കുന്നവരുടെപരിഭവങ്ങളില്ലാതാക്കി, വർണ്ണച്ചമയങ്ങളുടെആഗന്തുകമാ,മാരവങ്ങളി,ലഭയം…

യാത്രാമൊഴി.

കവിത : സിജി സജീവ്* വിറയാർന്നൊരീ ചുണ്ടുകൾവിതുമ്പുന്നുവോതരളമാം മിഴികൾതുളുമ്പുന്നുവോപറയുന്നുണ്ടായിരംപരിഭവങ്ങൾഇടറിപുലമ്പുന്നുഇനിയെത്ര നാളെന്നുചേർത്തണക്കുന്നുനെറുകയിൽ മുത്തുന്നുപോയകാലത്തിൻപ്രണയം തുളുമ്പുന്നുനീതന്ന ജീവിത തൂ വെളിച്ചംനേർത്തു പോം വേളയടുത്തിടുന്നുഇനി മടങ്ങൂ പ്രിയനേ നീഈ വേള ഞാനും മിഴിയണക്കട്ടെ.