രചന : ബാബുഡാനിയല്‍ ✍ വിടരുന്നതിന്‍മുന്‍പേകൊഴിഞ്ഞപൂമൊട്ടുനീ“വന്ദന മോളേ” ഞങ്ങൾമാപ്പിനായ് കൈകൂപ്പുന്നു.മൃഗമായ്പ്പിറന്നൊരാനക്തഞ്ചരനാല്‍ നിന്‍റെമുഴുവൻ സ്വപ്നങ്ങളുംജീവനുമില്ലാതായീ .ശൈശവത്തളിരിന്‍റെശോണിമ മാറും മുന്‍പേആതുരസേവനംനീജീവിതവ്രതമാക്കി.അന്‍പോടെ അതിനായിജീവിതം മാറ്റിവെച്ചി-ട്ടക്ഷീണം പ്രയത്നിച്ചു,അപ്പോത്തിക്കെരിയായി.മാനവസേവനം നീമാധവസേവയാക്കിആതുരാലയത്തിന്‍റെപടികള്‍ കടന്നവള്‍കുഞ്ഞേ നീ മാലാഖയെ-ന്നോര്‍ക്കാതെചിത്തഭ്രമന്‍സുന്ദരവദനവും,ദേഹവും കുത്തിക്കീറിഅക്രമം കാട്ടുന്നതുംആക്രോശമെന്തിനെന്നുംഅറിഞ്ഞില്ലൊട്ടുമവള്‍മരിക്കുന്നതിന്‍ മുന്‍പ്ചുറ്റിനുമാള്‍ക്കൂട്ടവുംനീതിപാലകന്‍മാരുംസ്തബ്ധരായ്നിന്നുപോയിരക്ഷിപ്പാന്‍ കഴിഞ്ഞില്ലഒഴുകുംപുഴപോലെകാലവും കടന്നീടും,മനുഷ്യമനസ്സുകള്‍സർവ്വവും മറന്നേക്കാം.നിറകണ്ണുകളോടെനിനക്കായോർമ്മത്താളിൽകുറിച്ചു വയ്ക്കുന്നു ഞാൻമകളേ, ശ്രദ്ധാഞ്ജലി.!