Category: ടെക്നോളജി

കാനഡയിൽ മലയാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമുള്ള പുതിയ ആശയങ്ങളുമായി നയാഗ്രാ മലയാളീ അസ്സോസിയേഷൻ.

മാത്യുക്കുട്ടി ഈശോ ✍ നയാഗ്ര, ഒണ്ടാരിയോ: വിദ്യാഭ്യാസ സംബന്ധമായും തൊഴിൽ സംബന്ധമായും ധാരാളം മലയാളികൾ വർഷംതോറും വന്നുചേരുന്നതും കുടിയേറി പാർക്കുന്നതുമായ കനഡയിലെ ഒരു പ്രധാന പ്രൊവിൻസാണ് ഒണ്ടാരിയോ. ആ പ്രൊവിൻസിൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രധാന സംസ്ഥാനമായ ന്യൂയോർക്കുമായി അതിർഥി പങ്കിടുന്ന മുനിസിപ്പാലിറ്റിയാണ്…

മനുഷ്യനും തെരുവുനായ്ക്കളും

രചന : ഷൈലകുമാരി✍ കേരളംദൈവത്തിൻ സ്വന്തംനാട്പണ്ടിതുകേട്ട് വളർന്നുനമ്മൾകേരളം ഭ്രാന്താലയമെന്നുകേട്ടുജീവിതയാത്രയിൽ പിന്നീടെന്നോ? ഇന്നോ? നായകൾതന്നുടെ ജന്മനാടായ്മാറിപ്പോയ് സുന്ദരമെന്റെ നാട്!കവലകൾതോറും വിലസിടുന്നുരക്തംനുണഞ്ഞു രസിച്ചിടുന്നുജീവനെടുത്തു കളിച്ചിടുന്നു; ആബാലവൃദ്ധം ജനങ്ങളുമീദുഷ്ടമൃഗത്തിൻ കടിയേറ്റിട്ട്ചോരയൊലിച്ച് നടന്നിടുന്നു;കൊല്ലുവാനാവില്ല തല്ലുവാനുംമൃഗസ്നേഹികൾ മുറവിളികൂട്ടിടുംകേസുകൊടുക്കുമുപദ്രവിക്കുംജീവിതം ജയിലഴിക്കുള്ളിലാകും; ആന, കടുവയും, കാട്ടുപോത്തുംസ്വര്യവിഹാരം നടത്തിടുന്നുമനുഷ്യനുമാത്രം വിലയിടിഞ്ഞുമർത്ത്യജീവിതം കാക്കുവാനാരുമില്ലഅവന്റെ വേദനകാണുവാനാളുമില്ല;…

ലഹരി

രചന : അബു താഹിർ തേവക്കൽ✍ പാൻ പരാഗ് എടുക്കണംചവച്ചു തുപ്പണംഹാൻസ് എടുക്കണംചുണ്ടിൽ തിരുകണംസിഗ്‌ എടുക്കണംകത്തിച്ചു ഊതണംകഞ്ചാവെടുക്കണംചുരുട്ടി വലിക്കണംM എടുക്കണം ലൈനിട്ട്-കൊളുത്തണംകുപ്പിയെടുക്കണംടച്ചിങ്‌സും വാങ്ങണംഗ്ലാസ്സെടുക്കണംപെഗ്ഗായി ഒഴിക്കണംഒറ്റവലിക്കായി…വയറ്റിലും ആക്കണംകിക്കായി പോരണംപൂസായി കിടക്കണംകിളിപോയ തലമുറകാലഘട്ടത്തിൻ ശാപമായിയുവത്വത്തിൻ ആരവംലഹരിയായി നുരയുമ്പോൾതല്ലാനും കൊല്ലാനുംമടിയില്ലാ കൂട്ടമായികാരണവന്മാർ, ഗുരുക്കന്മാർഗുണദോഷികൾ ഇന്നവർക്ക്നാളെയുടെ തലമുറനാൽക്കാലികളായി…

പാട്ടൊന്നു പാടുവാൻ മോഹമുണ്ട്

രചന : ലത അതിയാരത്ത് ✍ പാട്ടൊന്നു പാടുവാൻ മോഹമുണ്ട് എനി-ക്കൊരു രാഗമിന്നെന്റെ ഉള്ളിലുണ്ട്വറ്റാത്ത ഉറവപോൽ സ്നേഹമുണ്ട്-അതിന് താമരപ്പൂപ്പോലെ ഭംഗിയുണ്ട്.കൈതപൂവിൻ സുഗന്ധമുണ്ടതിന്കാട്ടുതേനിന്റെ മധുരമുണ്ട്. മഴവില്ലൊടിച്ചിട്ടുമുടിയിലായ് ചാർത്തിയകാട്ടാറിനേക്കാളേറെ ഭംഗിയുണ്ട്.വെള്ളികൊലുസ്സിട്ട് തുള്ളുന്ന മഴയുടെതാളത്തിനേക്കാളേറേ താളമുണ്ട്.ചുണ്ടുചുവപ്പിച്ചു നിൽക്കുന്ന സുന്ദര-സ്സന്ധ്യയേക്കാളേറേ അഴകുമുണ്ട്. പൂവിട്ട് പോകവേ വണ്ട് കുടഞ്ഞിട്ടപുമ്പോടിയേക്കാളേറേ…

മരണത്തിൻ്റെ പേറ്റുനോവ്

രചന : ജനാർദ്ദനൻ കേളത്ത്✍ ആദ്യന്തം നൊന്തു പ്രസവിച്ച മരണംദുഃഖത്തിൻ്റെ ഈർപ്പം പെടാത്തഅപ്പൂപ്പൻ താടി പോലെ,കാറ്റിൽ സ്വതന്ത്രംപാറിപ്പറന്നു!മറുജന്മത്തിൻ്റെ മാസ്മരികതനോവിൻ്റെ നൂൽപാലങ്ങളിൽമതവിഭ്രാന്തികളുടെനീർപോളകളായജീവൽസ്മൃതികൾ!വാക്കിൻ്റെ വെളിപാട്കളിൽഅന്ധമായ പ്രകമ്പനങ്ങൾസൃഷ്ടിച്ച സന്ദിഗ്ദ്ധ –വൈകൃതങ്ങളുടെവൈതരണികൾ!അറവിൻ്റെ ചോരക്കറ വറ്റിയഅലിവിൻ്റെ നിർഝരികളിൽഗുരുത്വാകർഷണാതീതമായമരണത്തിൻ്റെ പേറ്റുനോവെത്രശാന്തം!

🌝ഇരുളും, പൊരുളും🌞

രചന : കൃഷ്ണമോഹൻ കെ പി ✍ താരകപ്പൂക്കളെ രോമാഞ്ചമായേറ്റവാനിടം മെല്ലെക്കറുപ്പണിഞ്ഞൂതാരാപഥത്തിൻ്റെ പാർശ്വത്തിലമ്പിളിവാരിളം രശ്മിയുമായുദിച്ചൂ താരാധിപനായ ചന്ദ്രനെക്കാണവേ,നാണത്താൽ താരങ്ങൾ പോയൊളിച്ചൂതാരാപഥത്തിൻ്റെ രഥ്യയിലൂടവൻതേരിൽ കരേറി ഗമിക്കയായീ പക്ഷേ, ശശിയുടെയുൾക്കാമ്പിൽ മേവിടുംപഞ്ചകേശൻ്റെ, തിരുജടയിൽപാർവണത്തിങ്കൾക്കല ചെന്നു ചേർന്നു പോയ്പശ്ചിമ ദിക്കും ഇരുളിലായീ… വിണ്ണിൻ കരിമ്പടം മെല്ലെ…

ആമസോൺ “അദ്ഭുത൦”

രചന : രഞ്ജൻ പുത്തൻപുരക്കൽ ✍ മക്കളെ പോറ്റാൻ പാട്പെട്ടോടുന്നോര-മ്മയുടെ അന്ത്യ മൊഴി,മക്കളെനിങ്ങൾ,നാലുപേരു൦ വേഗ൦നിങ്ങടെഅച്ഛനടുത്തെത്തിടേണ൦.അച്ഛനിനി നിങ്ങളെ നോക്കിക്കൊള്ളു൦.ഞാനോ നിങ്ങളെ വിട്ടു പോകട്ടെ.അതുകേട്ടാ-മസോൺകാടുകൾതലകുനിച്ചുപോയികാറ്റു൦കരഞ്ഞുപോയികിളികൾകാട് ചുറ്റി ചിലച്ച് പറന്നുപോയിഎട്ടു൦പൊട്ടു൦തിരിയാത്തകുരുന്നുകൾ കരഞ്ഞവശയായി.അവരുടെഅമ്മയു൦ പേകാൻ തിടുക്കമായി,അവശയായി.അമ്മയ്ക്ക് നാലുപേരു൦ആവോള൦ഉമ്മനൽകി.അവശയായി കരഞ്ഞതിൽഅരുമക്കുട്ടി,അമ്മിഞ്ഞ പാലിനായിഅമ്മിഞ്ഞചപ്പികുടിക്കാൻ ചുറ്റിവലിച്ചു.അമ്മപൊന്നുമക്കളുടെഉമ്മയെല്ലാ൦വാങ്ങിച്ചെടുത്ത്-അമ്മഅവസാന മുത്ത൦ മക്കൾക്കു൦നൽകി.അമ്മ തിരിച്ചുവരാത്തൊരിട൦,അവിടേക്ക് പറന്നെത്തി.“അമ്മെ”…

🌹..അതിഥി .. 🌹

രചന : സ്ബിൻ കെവിആർ ✍ ❤️പുലരിതൻ തൊടികളിൽതളിരിടും വനികളിൽ…പുതിയൊരു അതിഥി പുഞ്ചിരിച്ചു🌹അതുകണ്ടു മോഹിച്ചെൻമനസിന്റെ തന്ത്രികപ്രണയത്തുടിപ്പുകൾ ഈണമാക്കി…❤️നിന്നിലൂടെയെൻ ഹൃദയംഅവൾക് കൈമാറാൻതെന്നൽ നിൻഗന്ധമായിവന്നുചൊല്ലി…..🌹ഹിമകണം മൂടിയ നിൻ ഇതളുകൾക്കുഎത്ര ഭംഗിയെന്നോ🌹നിന്നെ അടർത്തുവാൻ നീട്ടിയകൈകളിൽ മുള്ളുകൾവേദന തന്നിടുന്നു….🌹എന്തിനു നീയെന്നെ നോവിക്കുന്നു..?പൂജക്കെടുക്കാതെ പൂവനിയിൽവാടിതളർന്നു വീണിടാനോ……❤️

തുണയാകാത്ത ഇണ

രചന : ജയേഷ് പണിക്കർ✍ ജന്മനക്ഷത്രങ്ങളിണങ്ങിയാണ്ജാതകപ്പൊരുത്തവുമുത്തമമായ്എത്തിച്ചതങ്ങെനെ മറ്റൊരു പാതയിൽദുഷ്ക്കരമായൊരു യാത്രയിനികൂട്ടിനു മുൻപിലായുണ്ടെന്നങ്ങേറ്റംഊറ്റമോടങ്ങു പറഞ്ഞിടുന്നുവിശ്വസിച്ചേറ്റം കരുതി തുടങ്ങിയങ്ങാശ്വാസമോടെ നടന്നങ്ങനെവന്നു പതിക്കുന്നുമുൻപിലായിഒന്നല്ലൊരായിരം ദുർഘടങ്ങൾതെല്ലൊന്നു നോക്കി ഞാനമ്പരന്നുവല്ലാതെ നിന്നങ്ങുഴറിടുമ്പോൾമുൻപിലുണ്ടെന്നൊരാശ്വാസ വാക്കതുമെല്ലെയെൻ കാതിൽ മുഴങ്ങിടുന്നുഏറെ പ്രതീക്ഷയോടോടിയെത്തിഏകാന്തമായൊരാ പാതമാത്രംഞെട്ടലോടന്നറിഞ്ഞെന്നിണയൊട്ടുമേഎത്തീടുകില്ലഇനിഎൻതുണയ്ക്കായ്ജന്മനക്ഷത്രത്തിൻ സമയമതോകർമ്മദോഷത്തിൻ പിഴയതാണോചൊല്ലുമോ എന്തിനി ചെയ്യേണ്ടതങ്ങുഞാനെന്നെ സ്വയമങ്ങെരിച്ചിടട്ടെ

യാത്രാമൊഴി രേഖപ്പെടുത്തുമ്പോൾ…

രചന : ഷബ്നഅബൂബക്കർ✍ സ്നേഹവും പ്രണയവും കൊണ്ട് ഉള്ളുനിറയുമ്പോൾപ്രിയപ്പെട്ടവരോട് ഹൃദയം കൊണ്ടല്ലാതെയൊരുയാത്രമൊഴിചൊല്ലി ഇറങ്ങി നടക്കുന്നവരുണ്ട്…ഒട്ടും തുളുമ്പാൻ വിടാതെയാ സ്നേഹത്തെമുഴുവനായും നെഞ്ചോട് ചേർത്തുവെക്കാൻഉള്ളറിയാത്തൊരു ദേഷ്യത്തെയെടുത്തണിഞ്ഞ്ഇനിയൊരിക്കലും മിണ്ടില്ലെന്നൊരുപെരുംനുണയുടെ കൂട്ടുപിടിച്ച്ഇറങ്ങി പോവുന്നവർ…കാറ്റുനിറച്ച ബലൂൺപോലെ വീർപ്പിച്ചു വെച്ചമുഖം ഒരിക്കൽ കൂടി വക്രിച്ചുകാട്ടി തിരിഞ്ഞുനടക്കുന്നതു മുതൽ ഓരോ നിമിഷത്തിലുമവരൊരുപിൻവിളി…