വൃദ്ധന്മാരുടെ
ബാർബർഷോപ്പ്
രചന : ബിജു കാരമൂട് ✍ തിരക്കുപിടിച്ചഅങ്ങാടിയിൽനിന്നൊഴിഞ്ഞ്പാതയോരത്തെഏതെങ്കിലുംപകിട്ടില്ലാത്തകെട്ടിടത്തിലാവുംഅതുണ്ടാവുക…സലൂൺഎന്നോ ബാർബർ ഷോപ്പ്എന്നോ മറ്റോപേരു വച്ചിട്ടുണ്ടാവും.വൃദ്ധന്മാരുടെബാർബർഷോപ്പ്പക്ഷിസങ്കേതങ്ങളെ പോലെയാണ്..പ്രഭാതങ്ങളിലുംസായന്തനങ്ങളിലുംകൂടുതൽ സജീവമാകുന്നഒരിടം.ഉച്ചകളിൽനിശബ്ദമാകുന്നഒന്ന്…മിക്കവാറുംചുവപ്പുംമഞ്ഞയുംനീലയും നിറങ്ങളിലുള്ളകട്ടിച്ചില്ലുപതിപ്പിച്ചതാവുംജനാലകൾ..കുത്തനെനിർത്തിയദീർഘ ചതുരത്തിലുള്ളമുഖക്കണ്ണാടിക്ക്മുന്നിൽകാലുയർത്തി കയറേണ്ടതില്ലാത്തഒരുസാധാരണകസേരകാണും..അവിടെവായിക്കാൻദിനപ്പത്രങ്ങളോവാരികകളോഒന്നുംഉണ്ടാവില്ല..ചിലയിടങ്ങളിൽചുവരിൽഒന്നോ രണ്ടോസിനിമാനടിമാരുടെസ്നാനവസ്ത്രത്തിലുള്ളചിത്രങ്ങൾഒട്ടിച്ചിട്ടുണ്ടാവും.. മുപ്പതുവർഷമെങ്കിലുംപഴക്കമുള്ളത്..ഇടയകലമുള്ള ചീപ്പുകൾ..മൃദുലമായി മുറിക്കുന്ന കത്രികയൊച്ചകൾനനഞ്ഞസോപ്പുപാത്രംനരച്ച ബ്രഷ്…നവസാരക്കല്ല്.തടിയലമാരയിൽമടക്കിവച്ചകട്ടിപ്പുതപ്പുകൾകുട്ടിക്കൂറ പൗഡ൪…വൃദ്ധന്മാരുടെ ബാർബർഷോപ്പിൽതീരെചെറുപ്പക്കാരനായഒരാളോമധ്യവയസ്സു കഴിഞ്ഞഒരാളോ ആവുംജീവനക്കാരൻ…. നൈപുണ്യമൊന്നുംആവശ്യമില്ലാത്ത…വെല്ലുവിളികളില്ലാത്തജോലിഅയാൾപഴയൊരുയന്ത്രത്തിനെപ്പോലെ ആവർത്തിച്ചുകൊണ്ടിരിക്കും..മുടിവെട്ടുമ്പോഴുംഷേവ് ചെയ്യുമ്പോഴുംമിക്കവാറും പേർഅവരുടെസ്നേഹിതൻമാരായഅവിടത്തെപതിവുകാരെപ്പറ്റിജീവനക്കാരനോട്അന്വേഷിക്കും….പലരുംഈയിടെയായി വരാറില്ലെന്നൊന്നുംപറയാതെജീവനക്കാരൻഎഫ്…