Category: സിനിമ

മിഥ്യ

ഷിബു കണിച്ചുകുളങ്ങര* സൗന്ദര്യത്തികവിൽമതിമറന്നങ്ങനെഉല്ലസിച്ചിന്ന് അവൻതന്നെ രാജാധിരാജൻപണ്ഡിതനല്ലാ പണക്കാരനുമല്ലജീനുകൾ മുളപ്പിച്ചജീവകോശങ്ങൾഅടുക്കിവെച്ചഒരു മാതിരി സൃഷ്ടിയത്രേഭംഗിയേറ്റാൻപാദങ്ങൾക്കു മെതിയടിഅഭികാമ്യംചേലെന്നു കരുതുവാൻവിരലുകൾക്കും വർണ്ണങ്ങൾനിരവധിഉടലഴകിന് കാന്തിയേറ്റാൻചേലകൾ കൊണ്ടൊരുആർഭാടംപറയുക വേണ്ടആഭരണമാനന്ദമായ്കോർത്തിണക്കിയപ്പോൾഅവരേക്കാൾവലിയവൻ അവൻ തന്നെയെന്ന് അളവില്ലാ ഗർവ്വുംചിരിച്ചവരുടെ കൂടെയുംകരഞ്ഞവരുടെ കൂടെയുംകൂടിയപ്പോൾ അറിഞ്ഞീലഅവനും കരയിപ്പിക്കുമെന്ന്സൃഷ്ടിതൻ വ്യതിയാനമോവൈഭവമോവീണ്ടും ശൈശവം മാനസംപക്ഷേ ഉടലോകൈവിട്ടു കൈപ്പിടിയിലൊതുങ്ങാതെകഴുത്തിനുമുകളിൽതലയോ മുഴയോപല വഴി…

പുതുവസന്തം

കവിത : ഷാജു. കെ. കടമേരി* പുതുവസന്തംഎത്ര മനോഹരമായാണ്ഒരു കുടക്കീഴിൽസൗരഭ്യം നിവർത്തിസ്നേഹത്തിന്റെ കടലാഴങ്ങളിൽകെട്ടിപ്പിടിച്ച് തഴുകുന്നകൈകളാൽ തണലേകുന്നവരെസുവർണ്ണ നിമിഷങ്ങളാൽമനസ്സിൽ അടയാളപ്പെടുത്തുക.നമ്മൾക്കിടയിൽ ഒരാൾഅടയാളപ്പെടുത്തപ്പെടുമ്പോൾഅയാൾ നമ്മളിലേക്ക്വലിച്ചെറിയുന്നസ്നേഹ കുളിർമഴക്കൂട്ടിനുള്ളിൽജാതിമത അതിർവരമ്പുകൾലംഘിച്ചൊഴുകുന്നതുടുതുടെ പെയ്ത്തിൽമുങ്ങി നിവരുമ്പോൾനമ്മളെ ചേർത്ത് പിടിച്ച്ചുറ്റിവരിയുന്ന ഉൾതുടിപ്പിൽനെഞ്ചിൽ അവരെഴുതിവയ്ക്കുന്നവരികളിൽലോകത്തെ മുഴുവൻഅടുക്കിപ്പിടിച്ച്അസമത്വങ്ങളെകടപുഴക്കിയെറിയുവാൻപടർന്നിറങ്ങുന്നചെറുതുടുപ്പുകൾക്കിടയിൽവെന്തുരുകുമ്പോൾഷഫീക്ക് … എന്നെയും നിന്നെയുംസൃഷ്ടിച്ചത് ഒരേ ദൈവംഎന്നിട്ടും…

എനിക്കൊരു സാമ്രാജ്യത്തെ കത്തിക്കണം

സിജി സജീവ് 🌺 എന്റെകണ്ണുകൾഞാൻ തന്നുകൊള്ളാംനീയത്സൂക്ഷിച്ച് വെയ്ക്കണം,,ആ തീപ്പെട്ടി കൂടിനുള്ളിൽ……നീയെനിക്ക്നൽകേണ്ടതാ,,,തീപ്പെട്ടിക്കൊള്ളികളെയാണ്….ഒരു നാട്കത്തിക്കണം,,,,ഒരു നഗരംകത്തിക്കണം,,,,,ഒരു സാമ്രാജ്യംകത്തിക്കണം,,,,,കത്തിയമരുന്നകാഴ്ചകാണാതിരിക്കാൻ,,,ആ തീപ്പെട്ടി കൂട് നീമുറുക്കി അടച്ചിരിക്കണം,,മനസ്സലിവ്ഉണ്ടാകാതിരിക്കാൻ മാത്രം….വെന്തു നീറി പിടയുന്ന,,പൊള്ളി അടർന്നു പായുന്നനരാധമന്മാരുടെദീനരോദനം കേൾക്കണം,,അത് എന്റെ കാതിന്ഇമ്പവും കുളിർമഴയായുംഭവിക്കും,,കണ്ണുകൾ മൂടിയനരാധമന്മാരുടെകാമവെറിക്ക് മുൻപിൽ,,കണ്ണുകൾ ഇറുക്കിയടച്ചഎന്റെ പ്രിയകുരുന്നുകൾക്കായി,,,ഞാൻ പെറ്റഎന്റെ പെൺമക്കൾക്കായിഒരു…

രണ്ടു വൃക്ഷങ്ങൾ.

പള്ളിയിൽ മണികണ്ഠൻ* ദു:ഖങ്ങളും മോഹങ്ങളു‐മിടനെഞ്ചിൽ പകുത്തുകെട്ടിപഥികൻ ഞാനൊരു പ്രദോഷകാല‐ത്തൂഷരഭൂമിയിലൂടെ ചരിക്കവേ….മമമോഹവിത്തുകൾകൈവിട്ടു ഞാനാ‐തമസ്സിലും ജ്വലിക്കുമൂഷരഭൂമിയിൽ.തളിർക്കും ബാല്യംപുഴുകാർന്നയിതളുപോൽ,ജ്വലിക്കും കൗമാരംനരപടർന്നളകങ്ങൾപോൽ,വിധിച്ചൊരീ ജീവിതഭാരവുംപേറി‐യിനിയെത്രനാൾ,ഇനിയെന്തെൻ ദിനങ്ങൾനിനച്ചുഞാൻ നിൽക്കവേ……ത്യജിച്ചു ഞാനാ‐വന്ധ്യയാം ഭൂമിയിൽ‐ശേഷിച്ച‐ദുരിതജീവിത ദു:ഖത്തിൻ വിത്തുകൾ.മൃത്യുവിന്നിരുളാർന്ന‐കരാളഹസ്തങ്ങൾ‐മുന്നിലെ‐ഗർത്തത്തിൻ മുനമ്പിൽനിന്നെന്നെചാരേക്കു ക്ഷണിക്കുന്നു.“മടിച്ചുനിൽക്കുന്നുവോ മർത്യാ നിനക്കീ‐ജീവിതവാടിയിലശാന്തിയേ പൂവിടൂ.”‘ചിരിച്ചു’ ഗർത്തത്തിൻമുനമ്പിൽ നിന്നൊരാകറുത്ത ജന്മത്തിൻ ജൽപ്പനങ്ങൾമിഴിച്ചുകേട്ടുഞാനടുത്തുചെന്നുടൻപുണർന്നിടാൻ മനംതുടിച്ചുതുള്ളവേകഴിഞ്ഞുപോയൊരെൻകറുത്തനാളുകൾസ്മരിച്ചു വീണ്ടും…

സ്വപ്നത്തിലെ ചുംബനം .

ജോർജ് കക്കാട്ട്* ഒരു ചുംബനം എന്നിൽ ജീവൻ വച്ചുഎന്റെ ആഴത്തിലുള്ള വേദനയെ തൃപ്തിപ്പെടുത്തി.വരൂ, ഇരുട്ട്! സുഖമായി ഉറങ്ങാൻ,ആ പുതിയ ആനന്ദങ്ങൾ എന്റെ ചുണ്ടുകൾ വലിക്കുന്നു.അത്തരമൊരു ജീവിതം സ്വപ്നങ്ങളിൽ മുഴുകിയിരുന്നുഅതിനാൽ ഞാൻ എന്നെന്നേക്കുമായിസ്വപ്നങ്ങളെക്കുറിച്ച് ചിന്തിക്കാൻ ജീവിക്കുന്നുമറ്റെല്ലാ സന്തോഷങ്ങളുടെയും മഹത്വത്തെ നിന്ദിക്കാൻ കഴിയും,കാരണം രാത്രിയിൽ…

കളിത്തോഴി

രചന : ഷൈലകുമാരി* ഉച്ചയുറക്കത്തിലാണ്ട മനസ്സിനെ-ത്തട്ടിയുണർത്തിയെൻ കാവ്യസുന്ദരി,തൂലിക കയ്യിലെടുത്തു ഞാൻ മെല്ലെമൂളിത്തുടങ്ങി കവിതതൻ ശീലുകൾദുഃഖത്തിലത്താണിയായിരുന്നില്ലേ ഞാൻഎന്തിനുമേതിനും കൂടെനിന്നില്ലേ ഞാൻ!എന്നിട്ടുമെന്തേ മറന്നതെന്തെന്നെ നീഗദ്ഗദകണ്ഠയായ് ചോദിച്ചു കാമിനിനെഞ്ചകംപൊള്ളിക്കരയുന്ന പെണ്ണിലും,ഉള്ളിൽവിതുമ്പുന്ന ആണകം തന്നിലും,പ്രണയം തുടിക്കുന്ന മനസ്സിന്റെയുള്ളിലും,പിഞ്ചുകുഞ്ഞിന്റെ പഞ്ചാരച്ചിരിയിലുുംഎന്തേ പതിയുന്നില്ല നിൻ കണ്ണുകൾ?ഒട്ടൊരു സങ്കടത്തോടോതി ഞാൻഎങ്ങും ദുരന്തം,…

മിന്നാമ്മിനുക്കങ്ങൾ!

ഷാജി നായരമ്പലം* ഒരുതുള്ളി നീരൊഴുക്കില്ലാതെയറ്റുപോ-മുറവ കാണാതെ തപിച്ച മണ്ണുംപുഴയായ്പ്പുനർജ്ജനിച്ചുണരുന്നു, പുളിനങ്ങൾപുതുമുളപ്പിൻ പച്ച നീർത്തിടുന്നു.ദലമർമ്മരങ്ങൾ നിലച്ചൊട്ടു നഗ്നമാംശിഖരങ്ങൾ വീണ്ടും തളിർത്തു, വേനൽ-ക്കൊടിയ താപം കൊണ്ടു തല പൊക്കുവാൻ പോന്നകുട നിവർത്തീടും തരുക്കൾ കാൺക.തരളമായ് വീണ്ടും തലോടുന്നിളംകാറ്റു്പിടിതരാതാഞ്ഞൊന്നു വീശിയാലുംഝടിതി കോപം വിട്ടു ശാന്തമായ് ശീതള-ക്കുളിർ…

മഴവിൽക്കാവടി.

മംഗളൻ കുണ്ടറ* കാർമുകിൽ വിണ്ണിന്റെ വിരിമാറി-ലെത്തുവാൻകാവടി പോലൊരു പാലം തീർത്തു!കാലപ്പഴക്കത്താൽ താഴെ-പ്പതിക്കാതെകാലുകൾ വാനിലും ഭൂവിലും നാട്ടി!കരവിരുതാലർക്കൻ മഴമുത്തുകൾചാർത്തികാവടി സപ്ത വർണ്ണത്തിലാഴ്ത്തി!വാനിലാ വർണ്ണങ്ങൾ വിസ്മയംവിതറവേവാനവും ഭൂമിയും പ്രേമത്തിലായ്!വാനമാ സേതു കടന്നെത്തിഭൂമിയെവാരിപ്പുണർന്നു പ്രണയാർദ്രമായ്!അർക്കനോ അതിലേറിയാകാശംപൂകി യീഅത്ഭുത സല്ലാപക്കാഴ്ച കണ്ടു!സുതാംശുവും താരകങ്ങളുംകൊതി പൂണ്ടുസൂത്രത്തിലണയാൻ നിനച്ചിരിക്കേ!സൂര്യന്റെ ഗതി…

ഗണിതപ്പിഴവുകൾ

രചന :- ബിനു. ആർ. ഒന്നാംതരവും രണ്ടാംതരവുംതിരിഞ്ഞുനിന്നു ചിരിക്കുന്നൂ,തിരഞ്ഞെടുക്കാൻ വിധിക്കപ്പെട്ടവരുടെഗണിതപ്പിഴവുകളോർത്ത്..ഏതാണ് നല്ലതെന്നാർക്കുംഗണിക്കപ്പെടാൻപറ്റാത്തോരവസരത്തിൽകാറ്റുംകോളുംകണ്ടനിമിത്തങ്ങളിൽഅതുമിതുംവേണ്ടെന്നുവച്ചുകണ്ടെത്തിയവരെല്ലാമേഗണിതപ്പിഴവുകൾചാലിച്ച തരാതരങ്ങൾ..പുറമെനിന്നുപല്ലിറുമ്മുന്നൂ, തരാതരങ്ങളിൽതിരിച്ചറിയപ്പെടാത്തവർ,വനോളംപുകഴ്ത്തുമെന്നുവിശ്വസിച്ചവർ,അഭിമുഖങ്ങളിൽ ഗീർവാണമടിക്കാമെന്നുസ്വപ്നംകണ്ടവർ, സ്വപ്നകുതുകികൾ…മുഖചിത്രങ്ങളിൽ പുരികക്കൊടികൾ വളക്കാമെന്നു കരുതിയവർ,അഭിനന്ദനപ്രവാഹങ്ങൾ നെഞ്ചി –ലേറ്റാമെന്നു, കനവിൽ, നിനപ്പവർമുഖപുസ്തകത്തിൽ സഹസ്ര –ദളയിഷ്ടങ്ങൾ വരികൾക്കടിയിൽപതിപ്പിക്കാമെന്നു മനക്കോട്ടപണിതവർ,വമ്പർകോനും ഉമ്പർകോനും…

നോവുപൂക്കൾ.

ദിലീപ് സി ജി* നമുക്കിടയിൽവാക്കുകൾ ചിട്ടയായിഅടുക്കിവച്ചൊരു പാലമുണ്ട്,രണ്ടു മനസുകൾഅതിവേഗം സഞ്ചരിച്ചിരുന്നനിഗൂഢമായ സഞ്ചാരപാത,മരുഭൂമികൾ വെട്ടിത്തുറന്ന്നീ എനിക്ക് മഴതന്നതുംവെയിൽ ചീളുകൾപെറുക്കിക്കളഞ്ഞുനിന്നിലേക്ക് മഞ്ഞുപെയ്തതുംഅതിലൂടെയായിരുന്നു,ഒരോ വാക്കുംവസന്തമായതും,വർഷമായതും,മഞ്ഞായതും,കാറ്റായതുംമഴമുകിലായതുംഅതെ വഴിയിലൂടെ തന്നെ,ഇന്ന് എന്നിൽ പൂക്കുന്നഒരോ ഋതുവിലുംനിന്റെ വിരൽപ്പാടുകളുണ്ട്,നിന്റെ മഴമേഘങ്ങളിൽഎന്റെ കവിതയുടെകിനാവിറ്റുന്നുണ്ട്,എന്റെ സ്വപ്നങ്ങളിൽനീ പടർത്തിയവള്ളികളിൽ കാലംതെറ്റിയുംവസന്തം വിടരാറുണ്ട്,നിന്നിലേക്ക്‌ പടരുന്നകിനാവള്ളികളിൽഎന്റെ ചുടുരക്തനിറത്തിൽപനിനീർ പൂക്കൾ…