Category: സിനിമ

കൗമാര സ്വപ്നങ്ങൾ …. Sathi Sudhakaran

കൂട്ടുകാരോടൊത്തു പുല്ലാഞ്ഞിവള്ളിയിൽവള്ളിക്കുടിലൊന്നു കെട്ടേണം.വള്ളിക്കുടിലിൽ രണ്ടൂഞ്ഞാലുകെട്ടീട്ടുകൂട്ടുകാരോടൊത്തൊ ‘ ന്നാടേണംവള്ളിക്കുടിലിന്നരികിലായിട്ടൊരുപട്ടിനാൽതീർത്തൊരു കൂടുവേണംകൂട്ടിന്നകത്തുകൊഞ്ചിച്ചിലക്കുന്നതത്തമ്മക്കുഞ്ഞുങ്ങൾ രണ്ടു വേണംഎല്ലാടവും മെല്ലേ പാടി നടക്കുന്നകുയിലമ്മ കൂട്ടിനു വേറെ വേണം.നട്ടുനനച്ചുവളർത്തിവലുതായമുല്ലയുംറോസയുംപിച്ചകവുംമന്ദാരപൂഷ്പവുംപാരിജാതങ്ങളുംരാജമല്ലിപ്പൂക്കൾ വേറെ വേണംമുറ്റത്തിനറ്റത്തായ് നീന്തിത്തുടിക്കുവാൻകല്പടവുള്ളൊരു കുളവും വേണം.പച്ചപുതച്ചൊരുപാടത്തിൻനടുവിലായ്താമപ്പൊയ്കയും വേറെ വേണംആമ്പൽക്കുളത്തിലെ പൂപ്പട്ടുമെത്തയിൽനോക്കിയിരിക്കുന്ന കൊറ്റി വേണംപാട്ടുകൾപാടിക്കൊണ്ടൊഴുകി വരുന്നൊരുഓളങ്ങളുള്ളൊരു പുഴയുംവേണം,മുറ്റത്തെ ചക്കരമാവിൻ്റെ കൊമ്പിലിരുന്നാടിക്കളിക്കുന്ന കുരുവികളും,കൂട്ടരുമൊത്തിട്ട്…

മരണമില്ലാത്ത വയലാർ …. Rajesh Ambadi

“സർഗ്ഗസംഗീതം” പൊഴിച്ച പുല്ലാങ്കുഴൽകൊണ്ടുപോയ് നീ സ്വർഗ്ഗലോകത്തിലെങ്കിലുംദിവ്യാക്ഷരങ്ങളായ് നീ വിതച്ചിട്ടതി-ക്കാവ്യലോകത്തിന്റെ സ്വർണ്ണമഞ്ചാടികൾകൈരളിയ്ക്കെത്ര നൈവേദ്യങ്ങളാണു നീആത്മാവു തോറും വരച്ചിട്ട വാക്കുകൾപറയൂ മഹാകവേ, കാലത്തിനപ്പുറം“രാജഹംസം” നീ പുനർജനിച്ചീടുമോ?ഗന്ധർവ്വഗായകാ, തൂലികത്തുമ്പിനാൽനീ കുറിച്ചിട്ട നിൻ മന്ത്രാക്ഷരങ്ങളെമന്ദഹാസങ്ങളായ് നെഞ്ചേറ്റി ഞങ്ങളി-ന്നർപ്പിച്ചതത്രേ നിനക്കായൊരഞ്ജലി“നോവുമാത്മാവിനെ സ്നേഹിച്ചു” തീരാതെനീ പെയ്തു തീർത്ത നിൻ രാഗങ്ങളൊക്കെയുംഹേ…

*പൂർണിമരാഗം*…… ബേബി സബിന

സ്നിഗ്ധമാം പൗർണ്ണമിരാവിൽഭാസുര തൂവെള്ള കഞ്ചുകംചാർത്തിയ വിൺമങ്കേ, മന്നിലായ്ചിത്രകം വരയുന്നുവോ നീ !അനിതരമാമൊരു അനുഭൂതിയാൽചേലൊത്ത പാതിരാച്ചില്ലയിൽവൈമല്യമൊടെ വികചയായ്രാഗിണിയാം നിശാസുരഭികൾ!സുഭഗമായ് മാകന്ദവനിയിൽപഞ്ചമം പാടുന്ന പൂങ്കുയിലേനിന്നുടെ സ്വരധാരയിൽ ലയിച്ചുനൂതന രാഗമൊടെ ഏറ്റുപാടി ഞാനും!ചാമരം വീശുന്ന തരളമാം തെന്നലേ,അകലെയാ വനികയിലായ്പൂത്തുലയും പാരിജാതത്തിൻപ്രസരിതമാം പരിമളമതോ?രജനിതൻ നിരുപമശോഭയിൽനിനയാതെ നിന്ന നേരം…

“സൗഭാഗ്യം ” …. ഷിബു കണിച്ചുകുളങ്ങര.

കൃഷ്ണാ ഇനിയുമെനിക്കൊരു ജന്മമുണ്ടെങ്കിൽപിറക്കാനാവുമോ ഈ അഗ്രഹാരത്തിന്റെനൽ ചുമരുകൾക്കുള്ളിലൊരു ഉണ്ണിയായ് ? വേദമന്ത്രങ്ങൾ ഉരുവിട്ടു ഉരുവിട്ടുനേടുന്ന ഉപനയന ഭാഗ്യങ്ങളിൽസംതൃപ്തമാകേണം എന്റെ ഉടലും മനവും സമമായ് .! കരിനീലവർണ്ണാ നിൻ പാദാരവിന്ദങ്ങളിൽവേദങ്ങൾ ചൊല്ലി ചൊല്ലി കാലം കഴിക്കേണം, നീ തരും നേദ്യങ്ങൾ ഭുജിച്ചു ഞാൻഅല്ലലെല്ലാം…

ഉറുമ്പുവെട്ടം …. Haridas Menon

ഒരു കളിയുറുമ്പ് കളിക്കുന്നുപഞ്ചസാരതരിക്ക് മുകളിൽകൂട്ടംതെറ്റിയ ആഹ്ലാദത്തിൽഒരു കളിയുറുമ്പ് കളിക്കുന്നുആറു് കാലുകൾരണ്ട് കൈ സ്പർശികഎന്നാലും ഷട്പദങ്ങൾമധുരം വിത്ത്സത്ത്പോയതെല്ലാം പഥ്യംചത്ത്പോയ സ്വന്തം ശരീരംസ്വയം ഭിക്ഷയാകുന്നത്പട്ടിണിപ്പറവയെപ്പോലെകിനാവുകൂട്ടത്തിലൊന്ന്ഭൂമിയിടത്തിൽഏറെ സമരസം ഉറുമ്പിന്ഒരറ്റവുമില്ലാത്ത ഭൂമിയിൽഉപ്പും മധുരവും ഉറുമ്പാണ്ഭൂമിമണ്ണ് കടലെടുക്കുമ്പോൾപ്രളയമടുക്കുമ്പോൾആലിലയിലും ഉറുമ്പ്ഉറുമ്പിൻസമൂഹതാളത്തിലാണ്ലോകം വിരിഞ്ഞത്പ്രജായത്തംവിത മാറ്റി നടീലായത്പദാർത്ഥരസം രാസംവേർത്തിരിവുകൾഘ്രാണം ശക്തിഅതിഷട്പദീയംഉറുമ്പുകൾ പിണങ്ങാറില്ലഉറുമ്പുകൾ ഉറങ്ങാറില്ലപരസ്പര…

രാഗമാല്യം…….. ശ്രീകുമാർ എം പി

പ്രണവ മന്ത്രങ്ങൾജപിച്ചു അവനൊരുപ്രഭാത സൂര്യനായ്മാറിപ്രണയ ലഹരിയിൽഅലിഞ്ഞു അവളൊരുസുവർണ്ണ സ്വപ്നമാ-യൊഴുകിപ്രദോഷ ചന്ദ്രികകൗതുക മോടതുവെണ്ണിലാ കൊണ്ടൊരുപ്രണയകാവ്യമാക്കിനീല നിശീധിനിനിദ്രയിലൊക്കെയാകവിതയെ മെല്ലെയൊഴുക്കിനിദ്രയിലൂടവയാലോലമാടിവരുന്നതു കണ്ടവ-രാനന്ദം കൊണ്ടുആഴത്തിൽ നിന്നുമുയരും നുര പോലെചുണ്ടുകൾ സുസ്മിതംകൊണ്ടുപ്രണവ മന്ത്രങ്ങൾജപിച്ചു അവനൊരുപ്രഭാത സൂര്യനായ്മാറിപ്രണയ ലഹരിയിൽഅലിഞ്ഞു അവളൊരുസുവർണ്ണ സ്വപ്നമാ-യൊഴുകി

മന്ദാരം വിരിയുന്ന നാളുകൾ ….. Prakash Polassery

മന്ദാരപുഷ്പം വിരിഞ്ഞൊരു സൗന്ദര്യമന്ദഹാസത്തിന്നുടമയാം നിന്നുടെമനസ്സിലിടം കേറി വന്നോരു നിമിഷമേമനതാരിൽപ്പൂക്കൾതൻ വസന്തവും വന്നല്ലോ വിശേഷമായെന്ത് ചൊല്ലുവാൻ നിന്നോട്വിശ്വാസമെന്നതു മാത്രമല്ലാതെയൊന്നുമേചൊല്ലിപ്പറഞ്ഞു പരത്തിപ്പറയുവാൻചൊല്ലുവിളിയില്ല, കാര്യകാരണം മാത്രവും രാവിൽ നിലാവിൽ മാനത്തു നോക്കവേരാഗേന്ദുകിരണങ്ങൾ ഉള്ളറതന്നിലായ്രാഗ വിസ്താരം നടത്തിത്തുടങ്ങുമ്പോരാക്കിളിപ്പാട്ടുകൾ കോറസ്സു പാടുന്നു. അഭൗമ സൗന്ദര്യ ദർശനമാണത്അനുഗമിച്ചീടുന്നതോ നീതന്നെയല്ലയോഅനുരാഗമൊന്നുമനതാരിൽ കേറിയാൽഅനുദിനം…

തെയ്യാമ്മായിയെ അറിയത്തില്ല…. വൈഗ ക്രിസ്റ്റി

നിങ്ങക്കറിയാവോന്നറിയത്തില്ലതെയ്യാമ്മായിയെവീട്ടുമുറ്റത്ത് ,കാലേ തൊടലിട്ടു കെടക്കുന്ന തെയ്യാമ്മായിഇച്ചമ്മച്ചീടേംകൊച്ചുകുട്ടി മാപ്ളേടേംഒൻപത് മക്കളിൽരണ്ടാമത്തെ ത്രികോണത്തിൻ്റെമധ്യ കോൺ …മനസിലായോഅഞ്ചാമത്തേ സന്തതിപള്ളിക്കു കൊടുത്തേക്കാവെന്ന്കൊച്ചുകുട്ടി മാപ്ള നേർന്നത് ,മക്കൾടെണ്ണംകൈയിലൊതുങ്ങാതങ്ങ്വളന്നപ്പഴാണ് .തിന്നേം കുടിക്കേം ഒറങ്ങേംചെയ്യുന്നതിന്കൊഴപ്പമൊന്നുമില്ലകപ്പയും കാന്താരീംമുറ്റത്തെറമ്പേ കൂട്ടിയ അടുപ്പേലിട്ട്തെളപ്പിച്ച വെള്ളോമുണ്ടല്ലോപിന്നെ രണ്ടു പായ മതി ഒക്കെത്തിനും കൂടെപക്ഷെ ,അതല്ലല്ലോ പ്രശ്നംഓരോന്നിനെയായി കെട്ടിക്കണ്ടേഒള്ളതിലേഴും…

ഓലയും, ഓർമ്മയും …. എൻ.കെ അജിത്ത് ആനാരി

തലയിൽകെട്ടിയ പനയോലതലയിൽ കേറിയ പനയോലതറയും പറയും പറയുമ്മുന്നേതലയിലെഴുത്തിന് പനയോലതറയിലിരുന്നു പഠിച്ചവർ നാംവിരലുകൾ മണ്ണിലുരഞ്ഞവർ നാംപനയോലക്കെട്ടേന്തിയ പഴമകൾനുണയാൻ ഭാഗ്യമെഴുന്നവർ നാംപനയോലയിലായ് നാരായംഉരയും കിരുകിരു ശബ്ദത്തിൽഅക്ഷരമങ്ങനെയേറുമ്പോൾപൊട്ടിക്കരയും ബാലകർ നാംഅമ്പലനടയിൽച്ചെന്നിട്ട്അഞ്ചു പൈസയതിട്ടിട്ട്ആശാട്ടിയമ്മ മരിക്കാനായ്നൊന്തുകരഞ്ഞൊരു ബാലൻ ഞാൻപനയോലയിലായ് ചൊല്ലിയവമഞ്ഞളുതേച്ചു പിടിപ്പിക്കുംതിങ്കൾ ചൊവ്വാ, ബുധനും വ്യാഴോംവെള്ളീമോർത്തു കരഞ്ഞീടുംഅനുജനൊടുത്തു കളിച്ചീടാൻതടസ്സം…

പ്രണയവസന്തം …. ശ്രീരേഖ എസ്

വഴിയരുകിലുറങ്ങും കിനാക്കളേ നിങ്ങളെൻമനസ്സിൽ കുടിയേറുമോ അൽപ്പനേര൦ …തളിരിടു൦ മോഹങ്ങൾക്ക് കൂട്ടിരിക്കാം…നിറമുള്ള കാഴ്ചകൾ കണ്ടുറങ്ങാം…മധുമാസരാവുകൾക്കു വിരുന്നൊരുക്കിവേദനകൾക്കെല്ലാ൦ വിടചൊല്ലീടാ൦ …പ്രേമഹാര൦ കൊരുത്തുവെയ്ക്കാമിനിപ്രണയവർണങ്ങളായ് പാറിപ്പറക്കാ൦ ..ലജ്ജയിൽ കൂമ്പിയ മിഴികളിൽ വന്നു നീഇത്തിരി നേര൦ ചേർന്നിരിക്കൂ …നിലാമഴ പെയ്യുമീ നേരത്തെൻ ചാരത്തുതാള൦ പിടിക്കുന്ന പാരിജാതപ്പൂക്കൾകിനാക്കളേ, നിങ്ങളെന്നരികിലിരുന്നാൽപ്രണയവസന്ത൦ പൊഴിക്കാമീരാവിൽ…