Category: സിനിമ

വ്യസനകാണ്ഡം.

ജലജാപ്രസാദ്* പ്രിയമാനസാ ,ഞാനാരായിരുന്നു എന്ന്അങ്ങയെഒരു വട്ടം കൂടിഓർമിപ്പിക്കണമെനിക്ക് ..എല്ലാവരാലും എന്നും മറക്കപ്പെട്ടവളാണീഊർമ്മിളരാമായണം സീതായനവു മാണെന്ന് ഏവരെക്കൊണ്ടും പറയിച്ചവാത്മീകിയാണെന്നെആദ്യം മറന്നത്.ജനകപുത്രിയായിട്ടുംജാനകിയെന്ന പേർ .എനിക്കു തരാൻഅച്ഛൻ മറന്നു!സ്വയംവരപ്പന്തലിൽമണവാട്ടിയാക്കാൻമറന്ന്പ്രിയനേ,എന്നെ നിനക്ക്താതൻ ദാനമായേകിജ്യേഷ്ഠനൊപ്പം മരവുരിയുടുത്തപ്പോൾനീയും വരുന്നോ കൂടെയെന്നെന്നോടു ചോദിക്കാൻ നീ മറന്നു, !പാദുകാഭിഷേക വേളയിൽകൊട്ടാരത്തിലേക്ക് ഭരതൻവശംഒരു സ്നേഹക്കുറിമാനം…

യാത്രാമൊഴി.

പള്ളിയിൽ മണികണ്ഠൻ* വിട്ടകന്നീടുവാനാണെങ്കിലന്നു നീഎന്തിനെൻ ഹൃത്തടം സ്വന്തമാക്കിമായ്ച്ചുകളയുവാൻ മാത്രമായെന്തിനെൻചിത്രം നീ നിന്നിൽ വരച്ചുവച്ചു.പിരിയുവാനാകാതെ തിരപോലെ ഞാൻ നിന്റെവിരിമാറിലേക്കോടിയെത്തിയിട്ടുംകരയുന്നൊരെന്നെ നീ കരപോലെ പിന്നെയുംതഴയുവാൻ ഞാനെന്തു തെറ്റ് ചെയ്തു.ഇനിയെന്റെ വീണയിൽനിന്നൂർന്നുവീഴുവാൻമധുനാദമില്ല, ഞാൻ മാറിനിൽക്കാംഇനി നമ്മളൊന്നെന്ന ചിന്തയിൽനിന്ന് ഞാൻപതിയേ പതിയേ പടിയിറങ്ങാം..വിട്ടകന്നീടുവാനാണെങ്കിലന്നുനീഎന്തിനെൻ ഹൃത്തടം സ്വന്തമാക്കിമായ്ച്ചുകളയുവാൻ മാത്രമായെന്തിനെൻചിത്രം…

തീർത്ഥാടനം.

ശോഭ വിജയൻ ആറ്റൂർ* ഹരിത കാന്തി വിളങ്ങിടുംഹിമാലയ സാനുക്കളിൽ.നിൻ താഴ്വരങ്ങളിൽഒരു നീലക്കുറിഞ്ഞി ആയിപൂത്തിരുന്നെങ്കിൽ…നിൻ ശിരസ്സിൽ നവമുകുളമായിരുന്നെങ്കിൽ.ഒരു കോടി സൂര്യപ്രഭചൊരിയും നിൻ അകതാരിൽപദ യാത്രയായി ചെന്നെത്തിടുകിൽ.സങ്കല്പതീരങ്ങൾ തേടി അലയുന്നുസാന്ദ്രനിമിഷങ്ങൾക്കായി.ഒരു വിളിപാടകലെയാണ് എന്റെകാൽപ്പാടുകൾ.ഏകാന്തതയിൽ ഒരുപകൽപ്പക്ഷിയായികാർമേഘങ്ങളിലൂടെ പറന്നുപൊങ്ങി വിദൂരതയിലേക്ക്.ഒരു രാത്രി പുലരുമ്പോൾജന്മപ്പുണ്യം തേടിസായുജ്യമേകാൻ വന്നിടട്ടെനിൻ മടിത്തട്ടിലേക്ക്.പിറകോട്ടില്ലിനി…

തിലോദകം.

പട്ടം ശ്രീദേവിനായർ* മിഴിയോരത്തമ്പിളി കണ്ണടച്ചു…കരിമുകിൽ ക്കാറു കൾ കണ്തുറന്നു..കർക്കിടകത്തിന്റെ പുണ്യമാം രാവിലുംകറുത്ത പൗർണ്ണമി ചിരിച്ചുണർന്നു……..!വഴിയോരത്തെന്തോ തെരഞ്ഞപോലെമിഴികൂപ്പി ബന്ധുക്കൾ അണിനിരന്നു….എല്ലാ മുഖങ്ങളും ദുഖഭാരത്താൽ നഷ്ടഭാഗ്യങ്ങളെ ഓർത്തു നിന്നു…!ഉറ്റബന്ധുക്കൾ തൻ ഓർമ്മയിൽ ഞാൻ നിന്നുഒരു വട്ടം കൂടികാണുവാനായ്…അമ്മയോ, അച്ഛനോ, ഏട്ടനോ, വന്നുവോ?എന്നെ തെരഞ്ഞുവോ?നോക്കിനിന്നോ?കൺ മിഴിനിറഞ്ഞുവോ?കാതോർത്തുനിന്നുവോ?തേങ്ങിക്കരഞ്ഞുവോ?നിശബ്ദമായി…..!കാണാതെ…

ഇവിടമെല്ലാം പൊയ്മുഖം.

കവിത :-എൻ. അജിത് വട്ടപ്പാറ* ആ നിമിഷങ്ങൾ തൻ സംഘർഷ മാനസംപ്രകമ്പന തീഷ്ണമായ് ആവേശമാകും ,യാഥാർത്ഥ്യ ബോധം മനസ്സിൽ നിറയില്ലആർക്കൊക്കെയോ വേണ്ടി ധർമ്മം തകർക്കുന്നു . നീച ദൗത്യങ്ങളാൽ ഹൃദയത്തിൻ ധമനിയിൽതെളിനീർ കുമിളകൾ വറ്റിവരളുമ്പോൾ ,വാക്കും പ്രവർത്തിയും ഘോരയുദ്ധങ്ങളായ്തീക്കളി ജ്വാലയാൽ കൂട്ടരും…

പാഴ്മരം.

യൂസഫ് ഇരിങ്ങൽ* സിഗരറ്റ് മണമുള്ളനിശ്വാസത്തിൽ നിന്നുംകലങ്ങി മറിഞ്ഞുതെളിയാതായിപ്പോയഅയാളുടെ ജീവിതത്തിൽ നിന്നുംഎന്നെന്നേക്കുമായിപടിയിറങ്ങിപ്പോന്നതിന്റെആദ്യ രാത്രിയാണ്കൊഴിഞ്ഞു തീരുന്നത്ആദ്യം ഒരു കട്ടിലിന്റെരണ്ടറ്റത്തേക്ക്പിന്നെ രണ്ടു മുറികളിലേക്ക്ഒടുവിൽ രണ്ടു വീടുകളിലേക്കുംനാളുകൾക്കു മുന്നേ മാറിയിരുന്നുകോടതിൽ അയാൾനിസംഗനായി നിൽക്കുന്നതായി തോന്നികറുപ്പ് കൂടിയ കൺതടങ്ങളിൽമുഷിഞ്ഞു പോയ ഷർട്ടിൽഎന്റെ കണ്ണുകൾഅറിയാതെ പരതിപ്പോയിഒരു പാട് തവണമോഹിച്ചിട്ടുംഅയാളുടെ കയ്യിൽതലവെച്ചു…

ആത്മാന്തരങ്ങൾ.

കവിത : ജനാർദ്ദനൻ കേളത്ത്* തോരാത്ത മഴയിൽവെയിലോർത്ത്,പൊരിയുന്ന വെയിലിൽമഴയോർത്ത്,ഋതുഭേദങ്ങളുടെഇടനാഴികളിലൂടെവസന്തവും ശിശിരവുംകടന്നു പോയതറിയാത്തഗതകാല വ്യാകുലതകൾ!കാലത്തിൻ്റെകാമനീയകതകൾനുണയാതെ,കാതങ്ങളുടെ ഹ്രസ്വതയിൽകോതി ഒതുക്കിയതടമാറ്റങ്ങളുടെവ്യാജഭൂമികകളിൽഓർമ്മപ്പൂക്കളുടെആത്മാലാപങ്ങൾ!മറവിയുടെ മരുഭൂമിയിൽസ്മൃതിപ്പച്ചകൾതേടിയലയുന്ന വർത്തമാനമൂകതകൾക്ക്പോക്കുവെയിലിൻ്റെമ്ളാനത!പൊള്ളലറിയാതെവെന്തടങ്ങുന്നഭൂത വിസ്മയാ-വശിഷ്ടങ്ങൾ,വിസ്മൃതിയുടെനിർച്ചുഴികളിലിട്ട്,അയലത്ത്കാലു കുത്താതെചന്ദ്രനിലേക്ക് പറക്കുന്നശാസ്ത്രാഭിനിവേശം!വിശുദ്ധ പിറവിയെജ്ഞാനസ്നാനത്താൽവിമലീകരിക്കപ്പെടുന്നഅനിർവചനീയ ശുദ്ധിനിരാകരിക്കെ,തെമ്മാടിക്കുഴിയിൽകെട്ടിയൊടുക്കുംആത്മാന്തരങ്ങൾ,നിരസിത സമസ്യാ –പൂരണങ്ങളുടെപുനർജനികൾ!…….മനുഷ്യർ!

അസുരവിത്ത്.

കവിത 🌹 കത്രീന വിജിമോൾ* മോദമോടൂഴിയിൽ നർത്തനം ചെയ്തിടുംമാമയിൽ പോലെ നാം പീലി നീർത്താടവേതേരും തെളിച്ചൊരു ദയയറ്റൊരസുരനായ്ഒരു മാത്ര കൊണ്ടെത്തി വില്ലും ശരങ്ങളും..വാരുറ്റ നന്മകൾ വാരിച്ചൊരിഞ്ഞൊപാരിന്റെ മേനിയിൽ ചോര പുരട്ടുവാൻപാരിൽ വിരിയുന്ന വായുവിന്നോടോപാനം ചെയ്തീടുന്ന മാനവന്നോടോ?ആനന്ദഭംഗിയിലാറാടിയൊന്നായ്മേവുന്നധരമേലൊരശനിപാതം പോലെഅത്രമേൽ വല്ലഭനായൊരാ പോരാളിജയഭേരി ഉച്ചത്തിലാകെ…

പവിഴമല്ലി.

കവിത : ശോഭ വിജയൻ ആറ്റൂർ* മഴയിൽ കുതിർന്നഈറൻ സ്വപ്‌നങ്ങൾവീണടിയുമി മണ്ണിൽ.ദളപുടങ്ങളിൽ അശ്രുക്കണങ്ങൾമിഴി നീരായ് തൂകിയതല്ലേ.പാതിയടഞ്ഞ നിൻ കണ്ണുകൾവിടരാൻ കൊതിച്ചിട്ടുംവിടരാത്തതെന്തേ.ഒരു പവിഴമല്ലി പുഷ്പമായ്എൻ മുറ്റത്ത്‌ പൂത്തെങ്കിൽ.കർക്കിടകമഴയിലലിഞ്ഞുനിൻ സ്വപ്നങ്ങൾക്ക് നിറമേകാതെകാലത്തിന്റെ തീഷ്ണതയിൽരാത്രി മഴയായ് വന്നുനിൻ മേനിയിൽ കുളിരു കോരി.അമ്പലമുറ്റത്തെ താരകമായ്‌നീയൊരു ദേവത തന്നെ.പുലരിവെട്ടത്തിൽ…

നീയെന്നിൽ.

രമണി ചന്ദ്രശേഖരൻ* ഞാനറിയാതെയെൻ കൈവിരൽത്തുമ്പീലൂടൊ-ഴുകുന്നു പ്രണയത്തിൻ കാവ്യഭാവം.ഞാനറിയാതെൻ ചുണ്ടിലായി മൂളുന്നുമൂകമാം സ്നേഹത്തിൻ മന്ത്രഗീതം . കുങ്കമസന്ധ്യതൻ നുണക്കുഴിക്കവിളിലെമായാത്ത നാണത്തിൻ ശോണിമയിൽ,മുളങ്കുഴൽ ചുംബിച്ചുണർത്തുമെൻ ചുണ്ടിൽനിനക്കായി മൂളി മധുരഗീതം. പാൽനിലാ പുഞ്ചിരി തൂകിയൊഴുകുമീപാതിരാപ്പൂവിന്നിതളുകളിൽ,തുളുമ്പിത്തുടിക്കുന്നീ മഞ്ഞിൻ കണികയിൽഞാനെന്റെ പ്രണയത്തിൻ മുദ്ര ചാർത്തി. മകരന്ദമൊഴുകുന്ന രാവിൻ നെറുകയിൽമധുപാത്രമെങ്ങോ…