മാലോകരെല്ലാരുംഒന്നു പോലെയോ?
രചന : ഷറീഫ് കൊടവഞ്ചി✍ ഓണം വന്നാലുംഉണ്ണി പിറന്നാലുംഎനിക്കു കഞ്ഞികുമ്പിളിൽ തന്നെ.കാണം വിറ്റുഓണം ഉണ്ണണമെന്നാണ്പഴമൊഴിയെങ്കിലുംഎന്റെ കാണംപണ്ടെങ്ങോദ്രവിച്ചു പോയി.വാമനനായിജനിക്കണമെനിക്ക്,ഒരിക്കൽ കൂടിഅഭിനവരാവണരുടെഅധികാരശിരസ്സിൽമാറ്റിച്ചവിട്ടണം.പാതാളമാവേലിയെതിരിച്ചുവിളിച്ചുപ്രായശ്ചിത്തം ചെയ്യണം.ഇനിയൊരുജന്മമുണ്ടെങ്കിൽവില കൂടിയപുത്തൻ കാറുകൾവില്ക്കുന്നൊരുകടയെങ്കിലുംസ്വന്തമായി തുടങ്ങണം.ഈ ജന്മത്തിൽകാറില്ലാത്തതിനാൽഎന്റെ നിസ്വാർത്ഥ സ്നേഹംഉപേക്ഷിച്ചുപോയചങ്ങാതിമാർകാറു വാങ്ങാനായിഎന്റെ ഷോറൂമിനു മുമ്പിൽക്യൂ നിൽക്കുന്നതുസാഭിമാനം കാണണം.ഒരു കസേരക്കടയുംതുടങ്ങണമെനിക്ക്,അധികാരക്കസേരക്കായിഎന്നെ തള്ളിപ്പറഞ്ഞസ്നേഹിതന്മാർഎന്റെ ഫർണിച്ചർകടയ്ക്കുമുമ്പിലെനീണ്ട ക്യൂവിൽക്ഷീണിച്ചു…
